ദുരന്തം അനുഭവിക്കുന്ന സഹോദരന്മാർക്കൊപ്പം; അധ്യാപക ദമ്പതികളുടെ പെൻഷൻതുക ദുരിതാശ്വാസ നിധിയിലേക്ക്

ആലക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻതുക പൂർണമായും നൽകി അധ്യാപക ദന്പതികൾ. കാർത്തികപുരം സ്വദേശി പുത്തൻപുരയ്ക്കൽ സി.എച്ച്. കാസിം, ഭാര്യ എൽ. തങ്കമണി എന്നിവരാണ് ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയും ഉത്സവബത്തയും പൂർണമായി നൽകി മാതൃകയായത്. പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിരമിച്ച അധ്യാപകദന്പതികൾ നൽകിയത് 50350 രൂപയാണ്. കേരളത്തിൽ സംഭവിച്ചത് ഭീകരമായ ദുരന്തമാണെന്നും വിഷമം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം നിൽക്കുന്ന സമയമാണ് ഇതെന്നും കാസിം പറഞ്ഞു. ഒറ്റത്തൈ ഗവ. യുപി സ്കൂളിൽനിന്നാണ് കാസിം വിരമിച്ചത്. കാർത്തികപുരം ഗവ. ഹൈസ്കൂളിൽനിന്നാണ് അധ്യാപികയായ തങ്കമണി പിരിഞ്ഞത്. മലയോര മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് കാസിം. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലെ കരിഞ്ചന്തയ്ക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തുകയും സമൂഹമധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്ത കാസിം മാഷിന്‍റെ വാർത്ത ദീപിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പെൻഷൻ തുക ആലക്കോട് ട്രഷറി ഓഫീസർ കെ.എ.…

Read More

കാൻസർ ബാധിച്ച് മകൻ മരിച്ച ദുഖം താങ്ങാനാവാതെ പിതാവ് തുങ്ങി മരിച്ചു; മകന്‍റെ മരണശേഷം  പ്രശാന്ത് ഏറെ ഏറെ ദുഃഖിതനായിരുന്നുവെന്ന്  ബന്ധുക്കൾ

പരിയാരം: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവട്ടൂര്‍ എഎല്‍പി സ്‌കൂളിനു സമീപത്തെ കെ.ആര്‍.പ്രശാന്ത്കുമാറിനെ (38) യാണ് ഇന്നു രാവിലെ വീടിന്‍റെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിത്. ലോറി ഡ്രൈവറായ പ്രശാന്തിന്‍റെ എട്ടുവയസുകാരനായ മകന്‍ ആദിദേവ് കാൻസർ ബാധിച്ചു കഴിഞ്ഞ അഞ്ചിനു മരിച്ചിരുന്നു. ഇതിനു ശേഷം പ്രശാന്ത് ഏറെ ദു8ഖിതനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഗോവിന്ദന്‍ നമ്പ്യാര്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. വേദിക മകളാണ്. സഹോദരങ്ങള്‍: സ്‌നേഹലത, ശശികുമാര്‍, പ്രമീള, ബിന്ദു, പ്രസീത. സംസ്‌ക്കാരം ഇന്ന് ഉച്ചയോടെ തിരുവട്ടൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.

Read More

മാഹിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ  കാണാൻ കുട്ടികൾക്ക് കഴിയണമെന്ന് ലഫ്. ഗവർണർ

മാഹി: മാഹിയെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ കുട്ടികൾക്കു കഴിയണമെന്ന് ലഫ്. ഗവർണർ കിരൺ ബേദി വിദ്യാർഥികളോട്പറഞ്ഞു. മാഹി മേഖലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളുമായി മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിങ്ങളുടെ സ്വപ്നങ്ങളിലെ മാഹിയെക്കുറിച്ച് ഉപന്യാസമെഴുതണമെന്ന് ഗവർണർ വിദ്യാർഥികളോട് നിർദേശിച്ചു. തന്‍റെ കുട്ടിക്കാലവും വിദ്യാർഥി ജീവിതവും അനുഭവങ്ങളും ഗവർണർ പങ്കുവച്ചു.ഡോ. വി. രാമചന്ദ്രൻ എംഎൽഎ, അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്ക ദീപൻ, ഗവണറുടെ പിഎ ശ്രീധർ, കമ്മീഷണർ അമൻ ശർമ എന്നിവർ പങ്കെടുത്തു. മാഹി ഗവ. ഹൗസിൽ വച്ചു നടത്തിയ പൊതുജനങ്ങളുമായുള്ള മുഖാമുഖത്തിൽ ലഫ്. ഗവർണർക്കു മുന്നിൽ പൊതുജനങ്ങളുടെ പരാതി പ്രളയമായിരുന്നു. വ്യക്തികളും വിവിധ സംഘടനകളും രാഷ്ടീയ പാർട്ടികളും കോളജ് വിദ്യാർഥികളും പരാതി നൽകിയവരിൽപെടും.52 പരാതികളാണ് ലഭിച്ചത്. പരാതികൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പു നൽകി. മാഹിയിലെ വിവിധ സർക്കാർ വകുപ്പ്…

Read More

കല്യാണവീട്ടിലെ മാലിന്യം പുഴയിൽ  ഒഴുക്കി; തള്ളിയവരെ “മേശവിരി’ കുടുക്കി; പയ്യന്നൂരിൽ നടന്ന സംഭവമിങ്ങനെ…

പയ്യന്നൂര്‍: വിവാഹസദ്യയുടെ അവശിഷ്ടം ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയവരെ ക്കൊണ്ട് പഞ്ചായത്ത് നേതൃത്വം ഇടപെട്ട് തിരിച്ചെടുപ്പിച്ചു.മാലിന്യം തള്ളിയതായി കണ്ടെത്തിയ രാമന്തളി സ്വദേശിക്കെതിരേ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.രാമന്തളി ഏറന്‍പുഴയിലാണ് വിവാഹവീട്ടിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയത്. പരിസരവാസികളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്‍റ് എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. മേശയില്‍ വിരിച്ച കടലാസിന്‍റെ നിറമാണ് മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ സഹായിച്ചത്.

Read More

പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ ബക്കറ്റ് പിരിവ്: കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: പ്രളയത്തിൽ പെട്ടവരെ സഹായിക്കാൻ എന്ന പേരിൽ കണ്ണൂരിലെ പെരളശേരിയിൽ ബക്കറ്റ് പിരിവുമായി ഇറങ്ങിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിഷഫ്, അലവിൽ സഫാൻ, കക്കാട് മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എന്ന പേരിലാണ് മൂവരും പിരിവ് നടത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രളയബാധിതരെ സഹായിക്കാൻ ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റർ ബക്കറ്റിൽ എഴുതി ഒട്ടിച്ചായിരുന്നു മൂവർ സംഘത്തിന്‍റെ പിരിവ്. പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ.

Read More

പ്രളയക്കെടുതി: മുന്നൊരുക്കങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ല; മന്ത്രി രാജുവിന്‍റെ യാത്രക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: സംസ്ഥാനത്ത് പ്രളയക്കെടുതി നേരിടാനുള്ള മുന്നൊരുക്കത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. ഉദ്യോഗസ്ഥ, വകുപ്പ് തലങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജുവിന്‍റെ ജർമൻ യാത്ര വിവാദമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു മുൻപാണ് മന്ത്രി യാത്രതിരിച്ചത്. യാത്രക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read More

വിവാഹാഘോഷത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി അധ്യാപകൻ; മുസ്തഫയുടെ തീരുമാനത്തെ അഭിനന്ദിച്ച കളക്ടര്‍ 

തളിപ്പറമ്പ്: വിവാഹസദ്യയക്കുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി യുവാവ് മാതൃകയായി. പരിയാരം ചിതപ്പിലെപൊയിലിൽ മുസ്തഫയാണ് മൂവായിരം പേരുടെ വിവാഹസദ്യയും ആഘോഷവും ബന്ധുക്കളായ ഇരുന്നൂറുപേര്‍ക്കുള്ള ചായയിലും ബിസ്‌ക്കറ്റിലും ഒതുക്കി വിവാഹ ചെലവിന് കരുതിവെച്ച തുക ദുരിതബാധിതര്‍ക്ക് നൽകിയത്. പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ എം.പി.മുസ്തഫയാണ് വിവാഹത്തിന്‍റെ ആര്‍ഭാട ലോകത്ത് പുതിയ തലമുറക്ക് വഴികാട്ടിയായത്. സെപ്റ്റംബർ 16 നാണ് മുസ്തഫയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അരിപ്പാമ്പ്ര സ്വദേശിയുമായി വിവാഹം നിശ്ചയിക്കുമ്പോള്‍ തന്നെ മകന്‍റെ വിവാഹം ആഘോഷമായി നടത്തണമെന്ന് പിതാവ് കെ.പി.മുഹമ്മദ്കുഞ്ഞിയും മാതാവ് ഖദീജയും തീരുമാനിച്ചിരുന്നു. അതിനുവേണ്ട ആസൂത്രണവും നടന്നുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ കേരളം ഇതുവരെ കാണാത്ത കാലവര്‍ഷക്കെടുതി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് വിവാഹം ലളിതമായ ചടങ്ങാക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന്‍റെ എല്ലാ ആഘോഷവും ഒഴിവാക്കാനും 3000 പേര്‍ക്ക് നിശ്ചയിച്ച വിഭവസമൃദ്ധമായ സദ്യ കുടുംബക്കാരും അയല്‍ക്കാരും അടങ്ങുന്ന വെറും…

Read More

കൊലപാതക കേസിലെ പ്രതിയെ  മോഷണക്കേസിൽ വെറുതെ വിട്ടു; അഭിഭാഷകൻ പോലുമില്ലാതെ സ്വയം വാദിച്ചാണ്  ചന്ദ്രൻ കേസിൽ നിന്നും കുറ്റവിമുക്തനായത്; പയ്യന്നൂർ കോടതിയിൽ നടന്ന സംഭവമിങ്ങനെ…

പയ്യന്നൂര്‍: മോഷണക്കേസിൽ പ്രതിയെ കോടതി കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടു. രാമന്തളി കക്കമ്പാറയിലെ വിനോദ് ചന്ദ്രനെന്ന നടവളപ്പില്‍ ചന്ദ്രനെയാണ് (40) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. കേസിൽ പ്രതിയായ വിനോദ് ചന്ദ്രൻ കോടതിയിൽ അഭിഭാഷകന്‍റെ സഹായമില്ലാതെ സ്വയമായിരുന്നു കേസ് വാദിച്ചത്. 2012 മാര്‍ച്ച് 28ന് പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആസിയയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എഴേമുക്കാല്‍ പവന്‍റെ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് അന്ന് ആസിയയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപെട്ടത്. പഴയങ്ങാടി പോലീസ് രജിസറ്റർ ചെയ്ത കേസില്‍ ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം വിനോദ് ചന്ദ്രനെ അന്നത്തെ തളിപ്പറമ്പ് സിഐ പി.കെ.സുധാകരനായിരുന്നു അറസ്റ്റ് ചെയ്തത്. വിചാരണ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയായ വിനോദ് ചന്ദ്രന്‍ തന്നെയാണെന്ന് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനോ വിനോദ് ചന്ദ്രന്‍ തന്നെയാണ് നടവളപ്പില്‍ ചന്ദ്രന്‍ എന്ന്…

Read More

ഓണത്തിന് ഒരുമുറം പച്ചക്കറിയ്ക്കായി  തരിശു ഭൂമിയിൽ വിളഞ്ഞത് നൂറുമേനി 

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഏളന്നൂർ മഞ്ചപറമ്പിൽ ഉപയോഗശൂന്യമായി കിടന്ന സ്ഥലത്തു ഇറക്കിയ പച്ചക്കറി കൃഷിയിൽ നൂറ് മേനി. പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നഗരസഭ ചെയർപേഴ്സൺ അനിത വേണു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ മഞ്ചപറമ്പിൽ 13 ഏക്കർ സ്ഥലത്താണ് സമൃതി പച്ചക്കറി ക്ലസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷിയിറക്കിയത്. ഓണത്തിനു ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായാണ് നഗരസഭയുടെയും കൃഷിഭവന്‍റെ സഹായത്തോടെ തരിശുഭൂമിയിൽ കൃഷിയിറക്കിയത്. എൻ.രാജീവൻ, കെ.ശ്രീനിവാസൻ, എൻ.അഷറഫ്, എം.മനോഹരൻ എന്നിവർ ചേർന്നാണു തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിറക്കിയത്. ജനവാസം കുറഞ്ഞ പ്രദേശത്തു സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്. വെള്ളരി, കക്കിരി, ചീര, തക്കാളി, വെണ്ട, പൊട്ടിക്ക, കുമ്പളം, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കിയത്. കനത്ത മഴ മറ്റു മേഖലകളിൽ പച്ചക്കറിയെ ബാധിച്ചിരുന്നുവെങ്കിലും മട്ടന്നൂർ നഗരസഭയിൽ പച്ചക്കറി വൻതോതിലാണ് വിളഞ്ഞത്. പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ…

Read More

എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ കാണാതെ പോകാനായില്ല;   വിൽക്കാൻ കൊണ്ടു വന്ന പുതപ്പുകൾ ദുരിതബാധിതർക്ക് നൽകി മധ്യപ്രദേശുകാരൻ വിഷ്ണു

ഇരിട്ടി: വിഷ്ണുവെന്ന മധ്യപ്രദേശുകാരൻ കേരളത്തിലെത്തിയത് കന്പിളിപുതപ്പുകൾ വിറ്റ് ഉപജീവനമാർഗം തേടാനാണ്. എന്നാൽ മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ കാണാതെ പോകാൻ ഈ 28 കാരനു കഴിഞ്ഞില്ല. വില്പനയക്കായി കൊണ്ടു വന്ന പുതപ്പുകളിൽ ബാക്കിയുള്ളവ ദുരിതബാധിതർക്കു നൽകി വിഷ്ണു നാട്ടിലേക്ക് മടങ്ങുകയാണ്. വർഷങ്ങളോളും പതിവായി കന്പിളി പുതപ്പുമായി വില്പനയക്കു വന്ന മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടലിനും മഴക്കെടുതിക്കും മുന്നിൽ പകച്ചു നിൽക്കുന്നതാണ് ഇക്കുറി മധ്യപ്രദേശിൽ നിന്നുമെത്തിയ വിഷ്ണു കണ്ടത്. അയ്യന്‍കുന്ന്, ആറളം പഞ്ചായത്തില്‍ ഉരുള്‍പൊട്ടി ആളുകളെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചപ്പോള്‍ ആദ്യസഹായം വിഷ്ണുവിന്‍റേതായിരുന്നു. തന്‍റെ കൈവശമുള്ള കമ്പിളി പുതപ്പുകള്‍ ദാനം നല്‍കിയ ഈ മധ്യ പ്രദേശുകാരന്റെ കൈനീട്ടം ഇന്ന് കേരളം കടന്ന് ലോകമൊട്ടാകെ ഏറ്റെടുത്തു. വിഷ്ണുവിനെ ജില്ലാ ഭരണകൂടം ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇരിട്ടി താലൂക്ക് ഓഫീസില്‍ എത്തി തഹസില്‍ദാര്‍ കെ.കെ.ദിവാകരനോടും മറ്റ് ജീവനക്കാരോടും വിഷ്ണു നാട്ടിലേക്കു പോകുന്നതിനു മുന്നോടിയായി യാത്ര…

Read More