ട്വന്‍റി ട്വന്‍റിയിലെ കൊഴിഞ്ഞ് പോക്ക് മുതലാക്കാൻ രാഷ്ട്രീയ മുന്നണികൾ; കിഴക്കമ്പലം പഞ്ചായത്ത്  പ്രസിഡന്‍റ് രാജിവച്ചു;  ജിൻസി അജിക്ക് താൽക്കാലിക ചുമതല

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ജേക്കബ് രാജിവച്ചതിനെ തുടർന്നു താൽക്കാലിക ചുമതല വൈസ് പ്രസിഡന്‍റ് ജിൻസി അജിക്ക് കൈമാറി. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെ ട്വന്‍റി-ട്വന്‍റി നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി-ട്വന്‍റി മെമ്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് കെ.വി. ജേക്കബ് രാജിവച്ചത്. രണ്ടാഴ്ച്ച മുമ്പാണ് പ്രസിഡന്‍റിനെതിരേ അഴിമതിയാരോപണങ്ങൾ ചൂണ്ടിക്കാട്ടി ട്വന്‍റി-ട്വന്‍റിയുടെ 14 പഞ്ചായത്ത് മെമ്പർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം അധികൃതർക്ക് കൈമാറിയത്. പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്തതിനാലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ട്വന്‍റി-ട്വന്‍റി നേതൃത്വവും വ്യക്തമാക്കിയിരുന്നു.19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 17 പേരായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്‍റി-ട്വന്‍റി പാനലിൽ വിജയിച്ചത്. ഇതിൽ രണ്ട് പേർ പിന്നീട് ട്വന്‍റി-ട്വന്‍റി അംഗത്വം രാജിവച്ചിരുന്നു. ബാക്കിയുള്ള 15 പേരിൽ 14 പേരാണ് അവിശ്വാസ നോട്ടീസ് നൽകിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ…

Read More

മത്സ്യബന്ധന രീതികളിലെ ഫിഷറീസ് വകുപ്പിന്‍റെ ന്യായ അന്യായങ്ങളെ എതിർത്ത് കോൺഗ്രസ്;  വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യം

വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകൾ ചെറുമത്സ്യങ്ങളെ പിടികൂടുന്നതിലും അശാസ്ത്രീയ മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിലും ഫിഷറീസ് വകുപ്പിന്‍റെ നടപടികളിലെ ന്യായ അന്യായങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള തർക്കം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ വിഷയം രാഷ്ട്രീയമായി. ബോട്ടുകൾ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ പേരിൽ മുനന്പം മത്സ്യമേഖലയും ഫിഷറീസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തര തർക്കങ്ങൾ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പല കൂടിക്കാഴ്ചകൾ നടത്തി തീരുമാനങ്ങൾ എടുത്തെങ്കിലും ഒന്നും പ്രാവർത്തികമായില്ല. വീണ്ടും തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ചമുന്പ് മുനന്പം മത്സ്യമേഖലയിൽ ഹർത്താൽ നടത്തിയിരുന്നു. ഇതിനുശേഷം എസ്. ശർമ്മ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരും മത്സ്യബന്ധന മേഖലയിലുള്ളവരും ചർച്ച ചെയ്ത് ഒരു നിലപാട് എടുത്തിരുന്നെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണെന്നാരോപിച്ച് സ്ഥിതി വീണ്ടും സ്ഥിതി വഷളായി. ഇതിനിടെ കോണ്‍ഗ്രസ് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ഡി.സതീശനെ പങ്കെടുപ്പിച്ച് മുനന്പത്ത് ഫിഷറീസ് ഉദ്യോഗസ്ഥർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിരോധ സായാഹ്നം നടത്തി.…

Read More

‘പൊതു ഇടം എന്‍റേതും’ രാത്രി നടത്തത്തിനു പിൻതുണയുമായി  ഗർഭിണികൾ കൊച്ചി നഗരം കീഴടക്കിയപ്പോൾ

കൊച്ചി: വനിതാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ‘പൊതു ഇടം എന്‍റേതും’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് പുതുവർഷരാവിൽ സിവ മെറ്റേർണിറ്റി വെയർ ഗർഭിണികൾ നഗരം ചുറ്റി നടന്നു. എറണാകുളം രാജേന്ദ്രമൈതാനിയിൽ രാത്രി 11 ഓടെ ഒത്തുകൂടിയ അമ്മമാരും ഗർഭിണികളും നിർഭയയുടെ ഓർമയിൽ കത്തിച്ച മെഴുകുതിരികളുമായി പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് നഗരം ചുറ്റിയത്. സിവ മെറ്റേർണിട്ടി വെയർ മാനേജിംഗ് ഡയറക്ടർ മെയ് ജോയ്, തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രിയദർശിനി, സിവ സിഇഒ സുമൻ ചാക്കോ എന്നിവർ പങ്കെടുത്തു. സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് പുതുവത്സരരാവിൽ ഗർഭിണികളും അമ്മമാരും കൊച്ചി നഗരത്തിൽ നടക്കാനിറങ്ങിയപ്പോൾ.

Read More

ബൈക്കിൽ എത്തി പ്രായമായ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന യുവാവിനെ കുടുക്കി പോലീസ്

തൃപ്പൂണിത്തുറ: ബൈക്കിൽ എത്തി വൃദ്ധ സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചുപറി നടത്തിയിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ വളപട്ടണം പാലോട്ട് വയൽ കെ.പി. ഹൗസിൽ ഷഹനാദ് (36)ആണ് തൃപ്പൂണിത്തുറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ ക്ഷേത്രദർശനത്തിനുപോയ എരൂർ സ്വദേശിനിയായ കൗസല്യയുടെ (83) മാലയാണ് പിടിച്ചുപറിച്ചത്. സമീപത്തെ വീടുകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു നടത്തിയ അന്വേഷണത്തിലാണ് ഹിൽ പാലസ് പോലീസിന് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. സിഐ പി. രാജ്കുകുമാർ, എസ്ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ അറസ്റ്റുചെയ്തു.

Read More

ലൈഫ് ഭവനനിര്‍മാണ പദ്ധതി ; ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം 10ന് അങ്കമാലിയിൽ

അങ്കമാലി: ലൈഫ് ഭവനനിര്‍മാണ പദ്ധതി ഗുണഭോക്താക്കളുടെ അങ്കമാലി ബ്ലോക്ക് തല കുടുംബസംഗമം ജനുവരി 10 ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടത്തും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച 318 ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതലപഞ്ചായത്തുകളുടെയും വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അദാലത്തും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസംഗമം സംഘാടകസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ പ്രസിഡന്‍റ് പി.ടി പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വത്സ സേവ്യര്‍ അധ്യക്ഷത വഹിച്ചു. സ്‌കില്‍സ് എക്‌സലന്‍സ് സെന്‍റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, ബിഡിഒ അജയ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.വൈ. വര്‍ഗീസ്, ഷാജു വി. തെക്കേക്കര, ചെറിയാന്‍ തോമസ്,…

Read More

മൂവാറ്റുപുഴയിൽ വീടിന് തീപിടിച്ച് ഗൃഹനാഥൻ പൊള്ളലേറ്റുമരിച്ചു; വീടിനുള്ളിൽ കെട്ടിയിട്ടിരുന്ന നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ്  കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റതെന്ന പോലീസ്

മൂവാറ്റുപുഴ: രാത്രിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഗൃഹനാഥൻ മരിച്ചു. മാറാടി എയ്ഞ്ചൽ വോയ്സ് ജംഗ്ഷൻ ആനിപ്പറത്താഴത്തിന് സമീപം പുലിയേലിവയലിൽ കൃഷ്ണൻകുട്ടി(50) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ആണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തിനശിച്ചു. സംഭവ സമയം കൃഷ്ണൻകുട്ടിയുടെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. വളർത്ത് നായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചത്തു. വീടിനുള്ളിൽ കെട്ടിയിട്ടിരുന്ന നായയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് കൃഷ്ണൻകുട്ടിക്ക് പൊള്ളലേറ്റതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. തീപിടിത്തം എങ്ങനെ ഉണ്ടായിയെന്നതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണന്ന് പോലീസ് പറഞ്ഞു. വീട്ടിൽ തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാഗങ്ങളും നാട്ടുകാരും ചേർന്ന് കൃഷ്ണൻകുട്ടിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Read More

 പ്ലാസ്റ്റിക് വേണ്ടേ വേണ്ട;  ശുചിത്വ പഞ്ചായത്തായി ചോറ്റാനിക്കരയെ പ്രഖ്യാപിച്ചു;  പ്ലസ്റ്റിക് സംഭരണം അവസാന ഘട്ടത്തിലെന്ന് പഞ്ചായത്ത്

ചോറ്റാനിക്കര: ശുചിത്വ പഞ്ചായത്തായി ചോറ്റാനിക്കരയെ പ്രഖ്യാപിച്ചതോടെ ആരംഭിച്ച പ്ലാസ്റ്റിക് സംഭരണവും ഇ-വേസ്റ്റ്, കുപ്പി, ചില്ല് തുടങ്ങിയവയുടെ സംഭരണവും അവസാന ഘട്ടത്തിലെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രമണി ജനകൻ. കഴുകി ഉണക്കിയ പ്ലാസ്റ്റിക് തരം തിരിച്ച് ചാക്കിലാക്കിയും മറ്റുള്ളവ വേറെയുമാണ് മാറ്റിയിരിക്കുന്നത്. പഞ്ചായത്തിലെ 14 വാർഡ് കളിലും ഹരിതസേനയിലെ അംഗങ്ങളാണ് വീടുകളിൽ നിന്ന് ഇപ്രകാരം സംഭരിക്കുന്നത്. അൻപതു രൂപയാണ് വീട്ടുടമ നൽകേണ്ടത്. ഇപ്രകാരം സംഭരിച്ച പാഴ് വസ്തുക്കളുൾപ്പെടെ നാലു ടൺ ക്ലീൻ കേരള ഏറ്റെടുത്തായി രമണി ജനകൻ പറഞ്ഞു. ഇനി ഒരു ടൺ കൂടി ഉടന്നെ കൊണ്ടു പോകും. പഴയ കൃഷി ഓഫിസ് പുതുക്കി പണിത കെട്ടിടത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ വ്യാപാരികൾ ഉൾപ്പെടെ വിളിച്ച് ബോധവൽക്കരണവും നടത്തിയതായി വൈസ് പ്രസിഡന്‍റ് റീസ് പുത്തൻവീട്ടിലും അറിയിച്ചു.

Read More

2018ലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ തോട്ടഞ്ചേരി തൂക്കുപാലം പുനർനിർമിച്ചില്ല: പ്രതിഷേധവുമായി നാട്ടുകാർ

മൂവാറ്റുപുഴ: പ്രളയത്തിൽ നശിച്ച തോട്ടഞ്ചേരി തൂക്കുപാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ആയവന പഞ്ചായത്തിൽ കാളിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന തൂക്കുപാലമാണ് 2018ലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ നൂറുകണക്കിനാളുകളുടെ യാത്രമാർഗം ഇല്ലാതായി. തോട്ടഞ്ചേരി -കാരിമറ്റം പ്രദേശങ്ങളെയും കടുംപിടി -കാലാന്പൂര് പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് 2002ൽ തൂക്കുപാലം നിർമിച്ചത്. കാരിമറ്റം -തോട്ടഞ്ചേരി പ്രദേശങ്ങളിലുള്ളവർക്ക് ആയവന പഞ്ചായത്ത് ആസ്ഥാനത്തേക്കും കൊച്ചി ദേശീയപാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനും കാലാന്പൂര്, കടുംപിടി പ്രദേശങ്ങളിലുള്ളവർക്ക് രണ്ടാർ, തൊടുപുഴ – മൂവാറ്റുപുഴ റോഡിലേക്കും എത്തിച്ചേരുന്നതിനും തൂക്കുപാലം ഏറെ പ്രയോജനകരമായിരുന്നു. പാലം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ സ്കൂൾകുട്ടികളടക്കമുള്ളവർ ദുരിതത്തിലായിരിക്കുകയാണ്. ഇതേത്തുടർന്ന് നാട്ടുകാർ അധികൃതർക്ക് പലവട്ടം പരാതി നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെ കെൽ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൂക്കുപാലം പുനർനിർമിക്കുന്നതിനായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുകയും ചെയ്തിരുന്നു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന തോട്ടഞ്ചേരി…

Read More

വൈപ്പിനിലെ രാത്രി നടത്തം ; വിവാദം വേണ്ടെന്ന് ശിശുക്ഷേമ സമിതി സെക്രട്ടി; കാരണം ഇതാണ്

വൈപ്പിൻ: വൈപ്പിനിലെ രാത്രി നടത്തം പരിപാടിയെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ. പൊതു ഇടം എന്‍റേതും എന്ന മുദ്രാവാക്യമുയർത്തി 29ന് രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത് ശിശുക്ഷേമ സമിതിയല്ല. വനിത-ശിശുക്ഷേമ വകുപ്പാണ്. ഔദ്യോഗിക പോയിന്‍റ് അല്ലെങ്കിൽ കൂടിയും വൈപ്പിനിൽ ഗോശ്രീ കവലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് അപ്പക്സ് റസിഡൻസ് അസോസിയേഷൻ സ്വന്തം നിലയ്‌ക്ക് നടത്തം സംഘടിപ്പിക്കുകയും വൈപ്പിൻ കരയിൽ പോയിന്‍റ് അനുവദിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയുണ്ടായി. ഇതേത്തുടർന്ന് വനിതകളുടെ രാത്രി നടത്തം വൈപ്പിനിൽ ശിശുക്ഷേമ വകുപ്പിനോടുള്ള പ്രതിഷേധ നടത്തം എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്‍റെ വിശദീകരണമായിട്ടാണ് ശിശുക്ഷേമ സമിതി സെക്രട്ടറി പ്രതികരിച്ചത്. താൻ കൂടി സംബന്ധിച്ച പരിപാടിയിൽ വൈപ്പിൻ മേഖലയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് സംഘടാകർ നടത്തം ആരംഭിച്ചത്. ഇതേത്തുടർന്ന് ഇനിയുള്ള പരിപാടികളിൽ…

Read More

ആഘോഷമാവാം അതിരുവിടരുത്; പുതുവർഷാഘോഷത്തിന് കർശന നിർദേശങ്ങളുമായി പോലീസ്

ആലുവ: പുതുവർഷം-2020 സമാധാനപരമായി ആഘോഷിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും റൂറൽ ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ മുതൽ എക്സൈസ്-പോലീസ് സംയുക്ത റെയ്ഡുകൾ ആരംഭിച്ചതായും 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് പകലും രാത്രിയിലുമായി ഡ്യൂട്ടിക്ക് നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. വൈകുന്നേരം മൂന്ന് മുതൽ റൂറൽ ജില്ലാ പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രത്യേക പോലീസ് ബന്തവസ് അറേഞ്ച്‌മെന്‍റ്, പ്രത്യേക പോലീസ് പട്രോളിംഗ് എന്നിവയുണ്ടാകും. വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി കാമറകളുടെ സഹായത്തോടെ വാഹന പരിശോധനയും ഇന്‍റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഉണ്ടാകും. ചെറായി അടക്കമുള്ള ടൂറിസ്റ്റ് മേഖലകളിൽ വിദേശികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ശല്യപ്പെടുത്തുന്നത് തടയുന്നതിനായി മഫ്തി പോലീസിനെ നിയോഗിക്കും. പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചതായും എസ്പി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും…

Read More