ഇത്തവണ ഭാഗ്യദേവത കൈവിട്ടില്ല! നിർമൽ ലോട്ടറിയുടെ 60 ലക്ഷം തെങ്ങുകയറ്റ തൊഴിലാളിക്ക്

പറവൂർ: ഏറെ നാളായി ലോട്ടറി ടിക്കറ്റെടുക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ മോഹനനെ ഇത്തവണ ഭാഗ്യദേവത കൈവിട്ടില്ല. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ചിറ്റാറ്റുകര തൈവെപ്പിൽ മോഹനനെ (50) തേടിയെത്തിയത്. മുൻപ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ ഷീലയും രണ്ടു മക്കളുമടങ്ങുന്നതാണ് മോഹനന്‍റെ കുടുംബം. സാന്പത്തിക ബാധ്യത തീർക്കുന്നതിനും ഇളയമകളുടെ വിവാഹ ആവശ്യങ്ങൾക്കുമായി തുക ഉപയോഗിക്കുമെന്ന് മോഹൻ അറിയിച്ചു. ചിറ്റാറ്റുകരയിലെ ഏജൻസിയിൽ നിന്നു വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് യൂണിയൻ ബാങ്ക് പറവൂർ ശാഖയിൽ ഏൽപ്പിച്ചു.

Read More

കോടതി ചോദിച്ചു: ദിലീപ് എവിടെ?; കേസിൽ ഹാജരാകാത്തതിൽ അതൃപ്തി അറിയിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ ദിലീപിന് കൂടുതൽ തിരിച്ചടി. കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ദിലീപിന്‍റെ നടപടിയിൽ കോടതി അതൃപ്തി അറിയിച്ചു. ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി തള്ളിയ ഉത്തരവിനിടെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്. തിങ്കളാഴ്ച കേസിലെ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്നേദിവസം പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്യും. എന്നാൽ കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. വിടുതൽ ഹർജിയുമായി ദിലീപ് മേൽകോടതിയെ സമീപിക്കുകയാണെന്നും അതിനാൽ 10 ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. കോടതി ഈ ആവശ്യം അംഗീകരിക്കാൻ തയാറായില്ല. കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടെന്നും അതിനാൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതിപട്ടികയിൽ…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ യാത്ര മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരേ പെരുമ്പാവൂരിൽ ആരംഭിച്ച ജനകീയ യാത്ര കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ യാത്ര നടക്കുന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്ന ബിജെപി സർക്കാരിന്‍റെ തെറ്റായ നിലപാടുകൾ തിരുത്തിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത് എന്ന് യാത്ര ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്‌കൃതിയെ തച്ചുതകർക്കുന്ന ഏകാധിപത്യ നിലപാടുകളാണ് രാജ്യം ഭരിക്കുന്ന മോദിയും അമിത് ഷായും നടപ്പിലാക്കുന്നത്. രാജ്യത്തെ ഭരണഘടന മൂല്യങ്ങളെല്ലാം തകർത്ത് ജനങ്ങളിൽ വർഗീയ വിഷം കുത്തിനിറച്ച് കലാപങ്ങൾ സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ഉയർന്ന പ്രതിഷേധം വലിയ തിരമാലകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദേഹം…

Read More

ഇന്ധനവിലയില്‍ ഇന്നും വര്‍ധന;  ക്രൂഡ് ഓയിലിന്‍റെ വില ഉയരുന്നതിനാൽ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് ലിറ്ററിന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 77.57 രൂപയും ഡീസലിന് 72.32 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് യഥാക്രമം 77.47 രൂപയും 72.16 രൂപയുമായിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില ഉയര്‍ന്നതാണ് ഇന്ധനവിലവര്‍ധനക്ക് കാരണം. ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് നാലു ശതമാനത്തിലധികമാണ് വില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് സൂചനയെന്ന് വ്യാപാരികള്‍ പറയുന്നു.

Read More

സ്വർണ വില പുതിയ ഉയരത്തിൽ; മുപ്പതിനായിരത്തിലേക്ക് ഓടിക്കയറാൻ  സ്വർണം കുതിക്കുന്നു

കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 480 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.29,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്

Read More

20 ലക്ഷം രൂപ വിലവരുന്ന മെട്രോയുടെ കമ്പികൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർകൂടി പിടിയിൽ; മുഖ്യ പ്രതികൾക്കായു ള്ള അന്വേഷണം  ഊർജിതമാക്കി

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ ഇരുമ്പനത്തുള്ള സ്റ്റോക്കിംഗ് യാർഡിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന നാൽപതോളം ടൺ തൂക്കം വരുന്ന ഇരുമ്പുകമ്പികൾ മോഷ്ടിച്ച സംഘത്തിലെ മൂന്നുപേർ കൂടി പിടിയിൽ. തൃപ്പൂണിത്തുറ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ജോലികൾക്കായി കമാനി എൻജിനീയറിംഗ് കമ്പനിയുടെ ഇരുമ്പനം സ്റ്റീൽ സ്റ്റോക്കിംഗ് യാർഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുകമ്പികൾ കഴിഞ്ഞ ഡിസംബർ 18നു പുലർച്ചെ മോഷ്ടിച്ചത്. ആലുവ തായ്ക്കാട്ടുകര സ്വദേശികളായ വടക്കേക്കാട്ട് ഹബീബ് (37), കല്ലുങ്കൽ നിയാസുദ്ദീൻ (36), കരിപ്പായി ഷെഫീഖ് (34) എന്നിവരെയാണ് തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്പെക്ടർ പി. രാജ്കുമാർ, എസ്ഐ കെ.ആർ. ബിജു എന്നിവർ അറസ്റ്റുചെയ്തത്. സംഭവം നടന്ന അന്നുതന്നെ കമ്പനിയുടെ സ്റ്റോർ അസിസ്റ്റന്‍റ് ആയിരുന്ന കർണാടക സ്വദേശിയായ ശരണബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശിയായ ഷൈൻ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ അറസ്റ്റ് ചെയ്തിതിരുന്നു. പ്രതികളെ…

Read More

കളമശേരിയിൽ മോഷണം പെരുകുന്നു; ആറുമാസത്തിനിടെ നടന്നത് നിരവധി മോഷണങ്ങൾ; പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഇതരസംസ്ഥാനക്കാർ

കളമശേരി: നോർത്ത് കളമശേരി ഏലൂർ റോഡിൽ മാർജിൻ ഫ്രീമാർക്കറ്റ് ഷോപ്പിന്‍റെ പുറക് വശത്തെ ഷട്ടർ കുത്തിത്തുറന്നു കവർച്ച. അരലക്ഷം രൂപയിലധികം നഷ്ടപ്പെട്ടതായി ഉടമ കളമശേരി പോലീസിൽ പരാതി നൽകി.നവവത്സരാരംഭ ദിനത്തിൽ രാത്രി10 ഓടെയാണ് മാർജിൻ ഫ്രീമാർക്കറ്റ് പൂട്ടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷൻ ഇന്നലെ രാവിലെ ബാങ്കിടലടയ്ക്കാൻ വച്ചിരുന്നതാണെന്ന് ഉടമ സജി പറഞ്ഞു. രവിലെ ഒൻപതോടെ തൊഴിലാളികൾ കട തുറന്ന് അകത്ത് കടന്നപ്പോൾ മേശയുടെ ട്രാക്കുകളും അലമാരയും തുറന്ന് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് വിശദ അന്വേഷണം നടത്തി വരുന്നതായി കളമശേരി പോലീസ് പറഞ്ഞു. കളമശേരി പരിസരപ്രദേശങ്ങളിൽ മോഷണം പെരുകുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി മോഷണങ്ങൾ നടന്നു. ചിലത് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്.പലതിലും പ്രതികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞവർഷം മേയിൽ കളമശേരിയിൽ‌ ഒരു ബാങ്കിലെ…

Read More

കിഴക്കമ്പലം ട്വിന്‍റി ട്വന്‍റി പഞ്ചായത്ത് ഭരണസമിതിയിൽ നടക്കുന്നത് ഏകാധിപത്യ ഭരണം; ആരോപണങ്ങളുമായി രാജിവച്ച പ്രസിഡന്‍റ് കെ.വി. ജേക്കബ്

കിഴക്കമ്പലം: കിഴക്കന്പലം പഞ്ചായത്തിലെ ഭരണകക്ഷിയായ ട്വന്‍റി-ട്വന്‍റിയിൽ നടക്കുന്നതു ചീഫ് കോ ഓർഡിനേറ്ററുടെ ഏകാധിപത്യ ഭരണമാണെന്നു രാജിവച്ച പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ജേക്കബ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ട്വന്‍റി-ട്വന്‍റി ചീഫ് കോ ഓർഡിനേറ്ററുമായി മാസങ്ങളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു കെ.വി. ജേക്കബ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. ട്വന്‍റി-ട്വന്‍റിയിലെ മെന്പർമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കേയായിരുന്നു രാജി. തുച്ഛമായ സര്‍ക്കാര്‍ വിഹിതം മാത്രം ആധാരമാക്കിയുള്ള വികസനം അപര്യാപ്തമാണെന്നും അതിനാല്‍ വികസനകാര്യത്തില്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസനം നടപ്പാക്കാം എന്നും പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ മുന്നണികൾക്കെതിരേ മത്സരിച്ചു ട്വന്‍റി-ട്വന്‍റി ഒറ്റയ്ക്ക് അധികാരത്തില്‍ വന്നത്. 2020 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ആക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ വികസനകാര്യത്തില്‍ ജില്ലയില്‍ പോലും കിഴക്കന്പലം 75ാം സ്ഥാനത്താണ്. പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടയ്ക്കുകയും ചെയ്തതായി കെ.വി. ജേക്കബ് പറഞ്ഞു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതലാണ്…

Read More

മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റ്;  പ്ലാസ്റ്റിക് നിർമാതാക്കളുടെ  പ്രതിഷേധ സത്യഗ്രഹം ഒമ്പതിന് കൊച്ചിയിൽ

കൊച്ചി: ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തി പ്ലാസ്റ്റിക് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ നിര്‍മാതാക്കള്‍ പ്രക്ഷോഭത്തിലേക്ക്.വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താതെയും ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ഒമ്പതിന് നിക്ഷേപകസംഗമം നടക്കുന്ന കൊച്ചി ബോള്‍ഗാട്ടി പാലസിനു സമീപം സത്യഗ്രഹം നടത്തുമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ബാലകൃഷ്ണഭട്ട് അറിയിച്ചു. മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ഒരു മാസം മുമ്പാണ് നിരോധനം പ്രഖ്യാപിച്ചത്. 1200 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്. ഇവ വിറ്റഴിയ്ക്കാന്‍ ആറു മാസം പോലും സര്‍ക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഉത്പാദകര്‍ക്ക് ആറുമാസത്തിലധികം സമയം നല്‍കിയിട്ടാണ്…

Read More

മൂന്ന് ദിവസം മാത്രം;  ഷെയ്ൻ നിഗത്തിന്‍റെ വിലക്കിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഉപാധികളുമായി നിർമാതാക്കൾ

കൊച്ചി: ഷെയ്ൻ നിഗത്തിന്‍റെ വിലക്കുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഉപാധികളുമായി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഡിസംബർ 19നു ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദേശം നൽകിയത്. എന്നാൽ അസോസിയേഷന്‍റെ കത്തിനു ഷെയ്ൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളിൽ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന് അസോസിയേഷൻ കർശന നിർദേശം നൽകിയത്.

Read More