ഹെപ്പറ്റൈറ്റിസ് തടയാം…

ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. · നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. ശരിയായി കൈ കഴുകാം · ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക ടോയ് ലറ്റ് ശുചിത്വം · മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക · മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക. രക്തപരിശോധന · പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക. കരുതലോടെ ആഘോഷങ്ങൾ · ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന…

Read More

പ്രസവശേഷം മുടികൊഴിച്ചിൽ

ഞാൻ 24 വയസുള്ള യുവതിയും മൂന്നു വയസുള്ള കുട്ടിയുടെ അമ്മയുമാണ്. കഴിഞ്ഞ പ്രസവത്തിനു ശേഷം എന്‍റെ തലമുടി വല്ലാതെ കൊഴിയുന്നുണ്ട്. നിരവധി ചർമ രോഗ വിദഗ്ധരെ കണ്ടു. മൂന്നു മാസത്തോളം ഹെയർ സെറം ഉപയോഗിച്ചു.പല തരം ഗുളികകളും എണ്ണകളും ഉപയോഗിച്ചെങ്കിലും കാര്യമായ വ്യത്യാസം കാണുന്നില്ല. മുടി കൊഴിച്ചിൽ കാരണം ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാനോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അഭിമുഖീകരിക്കുന്നതിനോ വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൂടാതെ ഞാൻ വല്ലാത്ത മാനസിക പിരിമുറുക്കത്തിലുമാണ്. ഉറക്കം തീരെയില്ല. എന്‍റെ പ്രശ്നത്തിന് ഒരു പ്രതിവിധി നിർദേശിക്കാമോ? പത്മം, കിളിപാടി പ്രസവശേഷം 40-60 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് റ്റീലൊജൻ എഫ്ഫലുവിയം എന്നത്.ഇത് സാധാരണയായി പ്രസവശേഷം ആറു മാസ കാലഘട്ടത്തിലാണ് കാണപ്പെടാറ്. അപൂർവമായി ചിലരിലെങ്കിലും വർഷങ്ങളോളം നീണ്ടു നിൽക്കാറുണ്ട്. താങ്കളുടെ അവസ്ഥ അത്തരമൊന്നാവാനാണ് സാധ്യത. ഹെയർ പുൾ ടെസ്റ്റ്‌ ചെയ്തു നോക്കേണ്ടി വരും. കൂടാതെ…

Read More

ഹെഡ് ആൻഡ് നെക്ക് കാൻസർ; എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ്

വായയിലും തൊണ്ടയിലും അൾസർ പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ എടുക്കുക. ഇത്തരത്തിൽ പരിശോധന നടത്തിയതിനു ശേഷം കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക. സ്കാനിംഗ് ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാനായി സ്കാനിംഗ് നടത്തുന്നു. തുടക്കമാണെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്യും. അല്ലെങ്കിൽ സിടി സ്കാൻ ചെയ്യും. അഡ്വാൻസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കിൽ പെറ്റ് സ്കാന് വേണ്ടി വന്നേക്കും. ചികിത്സാമാർഗങ്ങൾ മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകളുടെ ചികിത്സയിൽ വിവിധ രീതികൾ ഉപയോഗിക്കുന്നു സർജറി കാൻസറിന്‍റെയോ ട്യൂമറിന്‍റെയോ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക. കീമോതെറാപ്പി കീമോതെറാപ്പി മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. റേഡിയേഷൻ റേഡിയേഷൻ ചികിത്സ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക. ടാർഗെറ്റഡ് തെറാപ്പി ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച്കാൻസർ കോശങ്ങളെ ഇല്ലാതാക്കുക. ഇമ്യൂണോ തെറാപ്പി ശരീരത്തിന്‍റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം…

Read More

ഹെഡ് ആൻഡ് നെക്ക് കാൻസർ; ലക്ഷണങ്ങളും രോഗനിർണയവും

ഉമിനീർ ഗ്രന്ഥി കാൻസർ താടിയെല്ലിലോ വായയിലോ കഴുത്തിലോ വീക്കം അല്ലെങ്കിൽ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള അർബുദം അതിന്‍റെ സൂക്ഷ്മമായ ലക്ഷണങ്ങൾ കാരണം നേരത്തേ കണ്ടുപിടിക്കാൻ പലപ്പോഴും പ്രയാസകരമാവാറുണ്ട്. ലക്ഷണങ്ങൾ ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ട്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴുള്ള വേദന, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട്. വായ്ക്കുള്ളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളും മുറിവുകളുമാണ് ഇത്. വായ്ക്കുള്ളിൽ, കഴുത്തിൽ, മുഖത്ത് വരുന്ന, ഒരിക്കലും ഭേദമാവാത്ത മുറിവുകൾ കഴുത്തിൽ, തൊണ്ടയിൽ, മുഖത്ത് അനുഭവപ്പെടുന്ന സ്ഥിരവേദന. ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കാരണങ്ങൾ പുകവലി: പുകവലി മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകൾക്ക് പ്രധാനകാരണമാണ്. സിഗരറ്റുകളുടെയും പുകയിലയുടെയും ഉപയോഗം വില്ലനാണ്. ആൽക്കഹോൾ ഉപയോഗം: അതിരുവിട്ട മദ്യപാനവും ഈ കാൻസറുകളുടെ സാധ്യത വർധിപ്പിക്കുന്നു. ഹ്യുമൻ പാപ്പില്ലോമാ വൈറസ് (HPV): HPV വൈറസ് മൂലം ഈ കാൻസർ രൂപപ്പെടാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം: സൂര്യപ്രകാശത്തിൽ കൂടുതലായി എക്സ്പോസ് ചെയ്യുന്നവർക്ക് ഇതിന്‍റെ സാധ്യത…

Read More

ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?

ഭക്ഷണ ഘടകങ്ങൾപഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ഹെഡ് ആൻഡ് നെക്ക് കാൻസർ സാധ്യത വർധിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) റിപ്പോർട്ട് പ്രകാരം കേരളമുൾപ്പെടെ പല പ്രദേശങ്ങളിലും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം കുറവാണ്. ഇതും ഉയർന്ന കാൻസർ സാധ്യതകൾക്ക് കാരണമാകുന്നു. ജനിതക ഘടകങ്ങൾഹെഡ് ആൻഡ് നെക്ക് കാൻസർ വരാൻ ജനിതക പ്രത്യേകതകളും കാരണമാകാറുണ്ട്. വിരളമാണെങ്കിലും ഫാൻകോണി അനീമിയ (fanconi anemia), ലി-ഫ്രോമേനി സിൻഡ്രോം(Li -Fraumeni syndrome) തുടങ്ങിയ ജനിതക സിൻഡ്രോമുകളുടെ ഫാമിലി ഹിസ്റ്ററിയും ഹെഡ് ആൻഡ് നെക്ക് കാൻസറിനു കാരണമായി കാണുന്നുണ്ട്. ഓറൽ ക്യാവിറ്റി ക്യാൻസർചുണ്ടുകൾ, നാവ്, കവിൾ, വായയുടെ അടിഭാഗം, മോണ എന്നിവയിലെ കാൻസറുകൾ ഇതിൽ ഉൾപ്പെടുന്നു. വായിൽ സ്ഥിരമായ വ്രണങ്ങളോ മുഴകളോ ഉണ്ടാകുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ…

Read More

ഹെഡ് ആൻഡ് നെക്ക് കാൻസർ; പുകയിലയും മദ്യവും പ്രധാന വില്ലന്മാർ

ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ കാൻസർ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് നെക്ക് കാൻസർ ബാധിതർ. വായയിലും തൊണ്ടയിലും മൂക്കിലുണ്ടാകുന്ന കാൻസർ, തൈറോയ്ഡ് കാൻസർ, ഉമിനീര് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസർ, മുഖത്തെയും തലയോട്ടിയിലെയും എല്ലുകളിൽ ഉണ്ടാകുന്ന കാൻസർ തുടങ്ങിയവയാണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. പ്രധാന കാരണങ്ങൾ ഹെഡ് ആൻഡ് നെക്ക് കാൻസറിനുള്ള പ്രധാന കാരണങ്ങൾ പുകയിലയും മദ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തിൽ പുകയില ഉപഭോഗത്തിന്‍റെ ഏറ്റവും ഉയർന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ കാൻസർ ഫലങ്ങളെ ഏകദേശം ഇരട്ടിയാക്കുകയും ചെയ്യുന്നു. ഈ പദാർഥങ്ങളുടെ സംയോജിത ഉപയോഗം വായ, ശ്വാസനാളം എന്നിവയിലെ കാൻസറുകൾ വ്യാപിക്കാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. പുകയില ഉപയോഗം കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ, തലയിലും കഴുത്തിലും കാൻസറുകളുടെ വ്യാപനം…

Read More

കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…

എന്ത് ഭക്ഷണം സ്‌കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം… എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത് കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. * പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. * കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു. മൂന്നു ദിവസം ഇലക്കറികൾ വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല്‍ കൊടുക്കാം.…

Read More

മുഖസൗന്ദര്യത്തിൽ പല്ലുകളുടെ പങ്കെന്ത്?

മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്‍റെ ചിരിക്ക് ഭംഗിയുണ്ടല്ലോ. പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്‍റെ കാരണങ്ങൾ: 1. നിരതെറ്റിയ പല്ലുകൾ2. പല്ല് പോട് വരുമ്പോൾ 3. പല്ല് പൊടിഞ്ഞു പോകുമ്പോൾ4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ5. നിറംമാറ്റം വരുമ്പോൾ ഇതിനെല്ലാം കൃത്യമായ ചികിൽസ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ). ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ…

Read More

വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി?

പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട മറ്റു ഭക്ഷണങ്ങൾ* കിഴങ്ങുവർഗങ്ങൾ പരമാവധി ഒഴിവാക്കുക, മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കാം.* എണ്ണയിൽ വറുത്ത ഭക്ഷണം പരമാവധി ഒഴിവാക്കുക* ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിൽ ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക.* സോഫ്റ്റ് ഡ്രിങ്കുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് അതും ഒഴിവാക്കുക.* പാക്കറ്റിൽ വരുന്ന ചിപ്സുകൾ ഒഴിവാക്കുക. ഇതിൽ ഉപ്പിന്‍റെ അളവ് കൂടുതലാണ്. ന്യൂജെൻ ശ്രദ്ധയ്ക്ക്…വ്യായാമവും ഉറക്കവും പ്രധാനം. പുതുതലമുറയുടെ പ്രധാന പ്രശ്നം വ്യായാമക്കുറവും ഉറക്കക്കുറവുമാണ്. പഠനകാലയളവിൽ രാത്രി ഉറക്കമിളച്ചു പഠിക്കുന്ന ശീലക്കാരാണ് പല കുട്ടികളും. അതു ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പിസിഒഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ…അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം (നടക്കുക, ചെറുതായി ഓടുക, സ്കിപ്പിംഗ് ചെയ്യുക). സ്ട്രസ് കുറയ്ക്കാംസ്ട്രസ് കുറയ്ക്കാനായി യോഗയും പരീക്ഷിക്കാവുന്നതാണ്. വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ?അമിതവണ്ണം…

Read More

പിസിഒഡി ഭക്ഷണക്രമം

പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.അതിരാവിലെ – കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.പ്രഭാതഭക്ഷണം– ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം. * കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്‍റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്‍റി ഓക്സിഡന്‍റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം. 11 മണിക്ക്ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം…

Read More