ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?

പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്‍റെ ഉള്ളിൽ ഡെന്‍റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത് . പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലുംദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട് . ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ. . വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച്പോട് കണ്ടുപിടിക്കാത്തതിനാൽ ലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ . ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ് ശ്രദ്ധിച്ചില്ല എങ്കിൽ വരാവുന്നസങ്കീർണതകൾ . നീർക്കെട്ട്. പഴുപ്പ്, നീര്. പനി. പല്ല്…

Read More

ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇ‌ടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്‍റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…

Read More

പ്രമേഹനിയന്ത്രണം; തേങ്ങ, ഉപ്പ്, എണ്ണ… ഉപയോഗം കുറയ്ക്കണം

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.  ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്‌ഥയാണ് പ്രമേഹം. പ്രമേഹ കാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ, മുറിവുണങ്ങാൻ…

Read More

മഴക്കാലത്തെ ആരോഗ്യപ്രശ്നം; സ്വയംചികിത്സ ഒഴിവാക്കാം

മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്‍റെ ഭാഗമായി ഇങ്ങനെയുള്ളവർ മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ…അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പടുത്താന്‍ കഴിയുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. • കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും നല്ലത്.. • ആഹാരവും വെള്ളവും ചൂടോടെ മാത്രംകഴിക്കണം • ആഹാരങ്ങൾ തുറന്നുവയ്ക്കരുത്.…

Read More

മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ

പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്. വിശ്രമം, ആഹാരം, മരുന്ന് പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്. ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ. ചികിത്സ രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്. ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്‍റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും. ഏറ്റവും പുതിയ…

Read More

സ്കൂള്‍ തുറക്കല്‍; കൂട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം

 സ്‌കൂള്‍ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു. വീടിന്‍റെ സുരക്ഷിതത്വത്തില്‍നിന്നു തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളിലും എത്തുന്ന കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും കൂടുതല്‍ ശ്രദ്ധിക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തും. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം  സ്‌കൂളില്‍ പോകുമ്പോള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികള്‍ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട്. കുട്ടികള്‍ക്ക് എല്ലാ ദിവസവും വൃത്തിയുള്ള തൂവാല കൊടുത്തയയ്ക്കാന്‍ മറക്കരുത്.  പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളില്‍ അയയ്ക്കരുത്. കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നല്‍കണം.  തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്കു കഴിക്കാന്‍ നല്‍കരുത്. പുറമേനിന്ന് കുട്ടികള്‍…

Read More

സ്ട്രോക്കിനു ശേഷമുള്ള ജീവിതം

മറ്റു പല അവസ്ഥകളെയും പോലെ, സ്ട്രോക്ക് ജീവിതത്തിന്‍റെ അവസാനമല്ല. അത് തീർച്ചയായും അതിജീവിക്കാവുന്നതാണ്. പുനരധിവാസം തെരഞ്ഞെടുക്കുന്നതിലൂടെ സ്ട്രോക്കിൽ നിന്ന് കരകയറാനാകും. ശാരീരികവും മാനസികവുമായ ശരിയായ വ്യായാമത്തിലൂടെ, സ്ട്രോക്കിന് ഇരയായ ഒരാൾക്ക് ജീവിതം അതിന്‍റെ എല്ലാ ഭംഗിയിലും വീണ്ടും ആസ്വദിക്കാനാകും. സ്ട്രോക്ക് പുനരധിവാസത്തിൽ ശാരീരിക പ്രവർത്തനങ്ങൾ1. മോട്ടോർ നൈപുണ്യ വ്യായാമങ്ങൾ: പേശികളുടെ ശക്തിയും ഏകോപനവും മെച്ചപ്പെടുത്തുക2. മൊബിലിറ്റി പരിശീലനം: വാക്കർ, ചൂരൽ, കണങ്കാൽ ബ്രേസ് തുടങ്ങിയ മൊബിലിറ്റി എയ്‌ഡുകൾ ഉപയോഗിക്കുന്നു.3. കൺസ്ട്രൈൻഡ്-ഇൻഡ്യൂസ്ഡ് തെറാപ്പി: ഇത് ബാധിക്കപ്പെടാത്ത അവയവത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്.4. റേഞ്ച്-ഓഫ്-മോഷൻ തെറാപ്പി: പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനുള്ള വ്യായാമങ്ങളും ചികിത്സകളും (സ്പാസ്റ്റിസിറ്റി)5. സാങ്കേതിക സഹായത്തോടെയുള്ളശാരീരിക പ്രവർത്തനങ്ങൾ.പ്രവർത്തനപരമായ വൈദ്യുത ഉത്തേജനം: 1. ദുർബലമായ പേശികളിൽ വൈദ്യുതി പ്രയോഗിച്ച് അവ ഉത്തേജിപ്പിക്കപ്പെടുന്നു.2. റോബോട്ടിക് സാങ്കേതികവിദ്യ: വൈകല്യമുള്ള കൈകാലുകളുടെ ആവർത്തിച്ചുള്ള ചലനങ്ങളിൽ റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.3. വയർലെസ് സാങ്കേതികവിദ്യ: രോഗിയുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് ഏതെങ്കിലും…

Read More

സ്ട്രോക്കിൽനിന്ന് അതിജീവനം…

സ്ട്രോക്കിന്‍റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ വന്നു പോകുകയോ അല്ലെങ്കിൽ അവ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്താൽ പോലും ഉടൻ വൈദ്യസഹായം തേടുക. ഇതിനായി “FAST” എന്ന വാക്കു ഓർത്തിരിക്കുക. 1. F for Facial Deviation – വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അപ്പോൾ മുഖം കോടിപ്പോവുന്നുണ്ടോ എന്ന് നോക്കുക 2. A for Arm Drift – രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ഒരു കൈ താഴേക്ക് നീങ്ങുന്നുണ്ടോ? അതോ ഒരു കൈ ഉയർത്താൻ സാധിക്കുന്നില്ല? 3. S for Speech disturbances- ലളിതമായ ഒരു വാചകം ആവർത്തിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക. അവന്‍റെ അല്ലെങ്കിൽ അവളുടെ സംസാരം മങ്ങിയതാണോ അതോ അവ്യക്തമാണോ? 4. T for Time – സമയം – ഈ ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടായാൽ ഉടൻ വൈദ്യോപദേശം തേടുക. സ്ട്രോക്ക് പുനരധിവാസം…

Read More

ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്

തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.ഹെമറജിക് സ്ട്രോക്കിന്‍റെ സങ്കീർണതകൾ ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും. 1. ഓർമ, ചിന്താ പ്രശ്നങ്ങൾ2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം ബ്രെയിൻ സ്റ്റെം സ്ട്രോക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇത് ശരീരത്തിന്‍റെ ഇരുവശങ്ങളെയും ബാധിക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, സംസാരിക്കാനോ കഴുത്തിന് താഴെ ചലിക്കാനോ കഴിയാത്ത ഒരു “ലോക്ക് ഇൻ” അവസ്ഥയിലേക്ക് വീണുപോവുന്നു. ലക്ഷണങ്ങൾഒരു വ്യക്തിക്ക് ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ പ്രയാസമാണ്. ശരീരത്തിന്‍റെ ഒരു വശത്ത് ബലഹീനതയുടെ അടയാളങ്ങളില്ലാതെ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം. ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ 1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ2. ഓക്കാനം അല്ലെങ്കിൽ ഛർദി3. വസ്തുക്കൾ രണ്ടായി…

Read More

ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്…

തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. ഇസ്കെമിക് സ്ട്രോക്ക് സാധ്യതാഘടകങ്ങൾ1. 60 വയസിനു മുകളിലുള്ളവർ2. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം3. ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടായിരിക്കുക4. പുകവലിക്കുന്ന ശീലം 5. കുടുംബത്തിൽ സ്ട്രോക്കുകളുടെ ചരിത്രം ഉണ്ടായിരിക്കുകചികിത്സ ലഭിച്ചില്ലെങ്കിൽ അക്യൂട്ട് സ്ട്രോക്ക് ചികിത്സിക്കാൻ പരിമിതമായ സമയമുള്ളതിനാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇനി പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം: 1. സ്ഥിരമായ ബലഹീനത അല്ലെങ്കിൽ മരവിപ്പ് അല്ലെങ്കിൽ വികലമായ സംസാരം2. ഓർമയിലും ധാരണയിലും പ്രശ്നങ്ങൾഹെമറജിക് സ്ട്രോക്ക്തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്. ഹെമറജിക് സ്ട്രോക്ക് -കാരണങ്ങളും അപകട ഘടകങ്ങളുംപൊതുവായ ഘടകങ്ങൾ 1. 65 വയസിനു മുകളിൽ പ്രായം2. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയമല്ലെങ്കിൽ3. പൊണ്ണത്തടി4.…

Read More