ജാഫർ ഇടുക്കി മുഖ്യ കഥാപാത്രമാകുന്ന കിടുക്കാച്ചി അളിയൻ ചിത്രീകരണം തുടങ്ങി

കെ.എം. ബഷീർ പൊന്നാനി കഥയെഴുതി സംവിധാനം ചെയ്യുന്ന കിടുക്കാച്ചി അളിയന്‍റെ ചിത്രീകരണം ചിറയിൻകീഴിൽ തുടങ്ങി. വർബ സിനി പ്രൊഡ‌ക‌്ഷൻസിന്‍റെ ബാനറിൽ ആർ. രതീഷ് കുമാർ ചിറയിൻകീഴ് നിർമിക്കുന്നു. ഡിഒപി പ്രദീപ് നായർ കൈകാര്യം ചെയ്യുന്നു. വിജയൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത്. കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. മലബാറിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്‍റെ മേമ്പടിയോടുകൂടിയാണ് പറഞ്ഞിരിക്കുന്നത്. ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത് പരിസരപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിനുവേണ്ടി കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റ്തന്നെ ഒരുക്കിയിരിക്കുകയാണ് എഡിറ്റിംഗ്- കപിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ- സുബൈർ സിന്ദഗി,മേക്കപ്പ്- രാജേഷ് രവി, കോസ്റ്റ്യൂമർ- പ്രസാദ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് നെയ്യാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധി കെ സഞ്ജു, അസോസിയറ്റ് ഡയറക്ടർ-…

Read More

അടുത്ത വിവാഹം എന്‍റേത്: അഹാന കൃഷ്ണകുമാർ

സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്‍റെ മക്കളും ഇൻഫ്ലുവൻസർമാരുമായ അഹാന, ദിയ , ഇഷാനി, ഹൻസിക എന്നിവർ. അടുത്തിടെയാണ് കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലെ ആദ്യ വിവാഹം കുടുംബം നന്നായി ആഘോഷിച്ചിരുന്നു. ദിയയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ഇപ്പോൾ കുഞ്ഞിന്‍റെ വിശേഷങ്ങളാണ് താരകുടുംബം പങ്കിടാറുള്ളത്. ഈ വീഡിയോകൾക്കെല്ലാം താഴെ സ്ഥിരമായി വരുന്നൊരു ചോദ്യമുണ്ട്. നടികൂടിയായ അഹാന കൃഷ്ണയുടെ വിവാഹം എപ്പോഴാണെന്ന്. അഹാനയാണ് മൂത്ത മകൾ എന്നിരിക്കെ എന്തുകൊണ്ടാണ് മകളെ വിവാഹം കഴിപ്പിക്കാത്തത് എന്ന ചോദ്യം കൃഷ്ണകുമാറിനോടും ഭാര്യ സിന്ധുവിനോടും ആരാധകർ ചോദിച്ചിട്ടുണ്ട്. എന്തായാലും വിവാഹക്കാര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ ആദ്യമായി പ്രതികരിക്കുകയാണ് അഹാന. ഒരഭിമുഖത്തിലാണ് പ്രതികരണം. വീട്ടിൽ ഒരു കല്യാണം കഴിഞ്ഞു, അടുത്തത് ആരാണ് എന്നായിരുന്നു ചോദ്യം.അടുത്തത് സ്വാഭാവികമായിട്ടും ഞാൻ ആയിരിക്കണമല്ലോ. ഇഷാനി എന്നേക്കാളും അഞ്ച് വയസ് ഇളയതാണ്. അവൾ…

Read More

സ്ത്രീത്വത്തെ അപമാനിച്ചു: പരാതിയുമായി മഞ്ജു വാര്യർ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരേ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ്…

Read More

കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടി

കൊച്ചി: കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി. ചെന്നൈ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ ഭാര്യ സുല്‍ഫത്തിനും മക്കളായ സുറുമി, ദുല്‍ഖര്‍, മരുമക്കള്‍, പേരക്കുട്ടികള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം 74-ാം പിറന്നാള്‍ ആഘോഷിച്ചത്. സന്തത സഹചാരിയായ ജോര്‍ജ്, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ജോഗിംഗിന് പുറപ്പെടും മുമ്പ് എടുത്ത ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി പൊതുമണ്ഡലത്തില്‍നിന്ന് മാറിൽക്കുകയായിരുന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ മുതല്‍ നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിര്‍മാതാവ് വെളിപ്പെടുത്തി‌യത്. എല്ലാവര്‍ക്കും നന്ദി…സ്‌നേഹം; സര്‍വശക്തനും: മമ്മൂട്ടിതന്‍റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ മമ്മൂട്ടി. കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി…

Read More

ഹൃദയാഘാതം: നടൻ ആശിഷ് വാറംഗ് അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ ആശിഷ് വാറംഗ് (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ഡിസംബർ മുതൽ ചികിത്സയിലായിരുന്നു. ബോളിവുഡിലും മറാത്തി സിനിമകളിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അക്ഷയകുമാറിനൊപ്പം സൂര്യവംശിയിലും അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ആശിഷ് വാറംഗ് ധരംവീർ, സിർകുർ, സിമ്മാബ, മർദാനി, ദി ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. ഭാര്യയും മകനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.

Read More

നെഞ്ചിനകത്ത് ഇച്ചാക്കാ… ‘മമ്മൂട്ടി ഷർട്ട്’ അണിഞ്ഞ് മോഹന്‍ലാല്‍; മമ്മൂക്കയ്ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ലന്ന് ആരാധകർ

ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ. മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. മോഹൻലാൽ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.

Read More

കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണു മുഴുവൻ സമയവും ജീവിച്ചത്: അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞത് കുറേ കഴിഞ്ഞപ്പോഴാണ്; ധന്യാ മേരി വർഗീസ്

പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നിച്ചുകൊണ്ടു പോകുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു എന്ന് ധന്യാ മേരി വർഗീസ്. തിരിച്ചുവരണം എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് വീണ്ടും വരുന്നത്. ഇപ്പോഴിതാ തന്‍റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ധന്യ. ലൈഫിൽ ഇനി ഞാൻ എന്തു ചെയ്യും എന്ന് ആലോചിച്ച് നിന്ന സമയം. കുറച്ചെങ്കിലും അഭിനയിക്കാനറിയാവുന്നതിനാൽ സീരിയലുകളിലും സിനിമകളിലും ട്രൈ ചെയ്തു. സീരിയലിലൂടെയാണ് തിരിച്ചുവരുന്നത്. ഇടവേള എടുത്ത സമയത്ത് മുഴുവൻ സമയവും എന്‍റെ കുടുംബത്തിലായിരുന്നു ശ്രദ്ധ. കല്യാണം കഴിഞ്ഞെത്തിയ വീടിന് വേണ്ടിയാണു മുഴുവൻ സമയവും ജീവിച്ചത്. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നത് കുറേ കഴിയുമ്പോഴാണ്. ഇപ്പോഴത്തെ പിള്ളേർക്ക് നല്ല ബുദ്ധിയുണ്ട്. നമ്മൾ ചെയ്തുകൊണ്ടിരുന്ന പ്രൊഫഷൻ കളഞ്ഞ് ഒളിച്ചോടുന്നതു പോലെയായിരുന്നു ബ്രേക്ക് എടുത്തത്. ആർക്കുവേണ്ടിയാണ് അതൊക്കെ കളഞ്ഞിട്ടുപോയത് എന്ന് ഒരു സ്റ്റേജിൽ ആലോചിക്കും. എന്‍റെ ഭർത്താവാണ് തിരിച്ചുവരവിൽ സപ്പോർട്ട് ചെയ്തത്. പക്ഷേ, മുമ്പ് പുള്ളിക്കും അറിയില്ലായിരുന്നു.…

Read More

ശ്രീവിദ്യയുടെ വിയോഗം വലിയ നഷ്ടമാണ്, സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് കണ്ടിട്ടില്ല: മോഹിനി

നടി ശ്രീവിദ്യയേയും സുകുമാരിയേയും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് മോഹിനി. ഒരു ദിവസം പോലും സീനിയർ നടിയെന്ന രീതിയിൽ ശ്രീവിദ്യ എന്നോടു പെരുമാറിയിട്ടില്ല. അവരോടൊപ്പം എനിക്ക് ഷൂട്ടിംഗുണ്ടെങ്കിൽ അവരുടെ വീട്ടിൽനിന്ന് എനിക്കും ഭക്ഷണം കൊണ്ട് വരും. മരിച്ച് പോകുന്നതിന് ഒരു മാസം മുമ്പുപോലും എന്നെ ഫോൺ ചെയ്ത് നീ തിരുവനന്തപുരം വന്നാൽ എന്നെ വിളിക്ക്, ഞാൻ ഭക്ഷണം അയയ്ക്കാം എന്നു പറഞ്ഞിരുന്നു. ഞാൻ അടുത്ത ഷൂട്ടിംഗിന് പോകുമ്പോഴേക്കും അവർ മരിച്ചു. വലിയ നഷ്ടമാണ് അവരുടെ വിയോഗം. വളരെ നല്ല വ്യക്തിയായിരുന്നു. ശ്രീവിദ്യാന്‍റിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിഞ്ഞവർക്ക് ഞാനെന്താണ് പറയുന്നതെന്ന് അറിയാം. വളരെ ആഴത്തിൽ ദൈവവിശ്വാസമുള്ളയാളായിരുന്നു. മറ്റുള്ളവർക്ക് നല്ലതു ചെയ്യണമെന്ന് ചിന്തിക്കും. സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ജെനുവിനായിരുന്നു. ഡ്രസിനെയും മേക്കപ്പിനെയും കുറിച്ച് എനിക്ക് പറഞ്ഞുതരുമായിരുന്നു എന്ന് മോഹിനി പറഞ്ഞു.

Read More

മൂന്നാം നൊമ്പരം 26ന് തിയറ്ററുകളിൽ

ഏഴു നൊമ്പരങ്ങൾ,അതിൽ പന്ത്രണ്ടാം വയസിൽ മറിയത്തിന്‍റെ പുത്രൻ യേശുവിന്‍റെ തിരോധാനമാണ് മൂന്നാമത്തെ നൊമ്പരം. യെരുശലേം തിരുനാളിൽ പങ്കെടുത്ത് മടക്കയാത്രയ്ക്കൊടുവിൽ തന്‍റെ ഓമന പുത്രൻ കൂടെയില്ല എന്നുള്ള സത്യം ആ പിതാവും മാതാവും തിരിച്ചറിയുന്നു. പിന്നീടങ്ങോട്ട് മകനെ കണ്ടെത്തും വരെ അവർ അനുഭവിച്ച നിരവധി യാതനകൾ. ഇതാണ് മൂന്നാം നൊമ്പരം എന്ന ചിത്രത്തിന്‍റെ കഥാ തന്തു. 26 ന് ചിത്രം തിയറ്ററുകളിലെത്തും. സെസെൻ മീഡിയ ബംഗളൂരുവിന്‍റെ ബാനറിൽ ജിജി കാർമേലെത്ത് നിർമിച്ച്, ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിമി ജോസഫ്. ഡി ഒ പി രാമചന്ദ്രൻ, എഡിറ്റർ കപിൽ കൃഷ്ണ. ഗാനരചനയും സംഗീതസംവിധാനവും ജോഷി ഇല്ലത്ത് നിർവഹിച്ചിരിക്കുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ- മറിയദാസ് വട്ടമാക്കൽ, മേക്കപ്പ്- നെൽസൺ സി.വി, കോസ്റ്റ്യൂംസ്- മിനി ഷാജി, കൊറിയോഗ്രാഫി- വിസ്മയ ദേവൻ, ഡിടിഎസ് മിക്സിംഗ്…

Read More

ശ്രീയയും ആൻഡ്രൂവും വേർപിരിയുന്നോ?

കരിയറും കുടുംബ ജീവിതവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന നടിയാണ് ശ്രീയ ശരൺ. 2018 ലാണ് ശ്രീയ വിവാഹിതയായത്. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസചെവ് ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്. അമ്മയായ വിവരം കുറേ നാൾ ശ്രിയ മാധ്യമങ്ങളറിയാതെ സൂക്ഷിച്ചിരുന്നു. സിനിമകളിൽ അവസരം ലഭിക്കാതാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. മകൾ ജനിച്ച് തന്‍റെ ഫിറ്റ്നെസ് തിരികെ നേടിയെടുത്ത ശേഷമാണ് ശ്രിയ ഇക്കാര്യം പുറത്തറിയിക്കുന്നത്. സ്വകാര്യ ജീവിതം ലൈം ലൈറ്റിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രീയ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീയ ശരണിന്‍റെ വിവാഹജീവിതം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രീയയും ആൻഡ്ര്യൂവും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് ഗോസിപ്പുകൾ. സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളിൽ ആൻഡ്രുവിന്‍റെ സ്വകാര്യ ജീവിതവും പരാമർശിക്കുന്നുണ്ട്. ശ്രീയയെ ആൻഡ്രു വിവാഹം ചെയ്യും മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഈ വിവാഹ…

Read More