തന്ത വൈബ് ഓണം; ഓണം സ്മൃതികളുമായി ന്യൂജെന്‍ ഓണപ്പാട്ട്

കൊച്ചി: പഴയ തലമുറയെ എഴുതിത്തള്ളുന്ന ഇക്കാലത്ത് അവര്‍ കണ്ട ഓണത്തിന്‍റെ മനോഹാരിത വരികളിലൂടെ ആവാഹിച്ചെടുക്കുകയാണ് തന്ത വൈബ് ഓണം എന്ന ഓണപ്പാട്ടിലൂടെ ഒരു കൂട്ടം ചെറുപ്പക്കാര്‍. തന്തമാര്‍ എന്ന് പറഞ്ഞ് പുതുതലമുറ തഴഞ്ഞു നിര്‍ത്തിയ ഒരു തലമുറയുടെ ആരും കാണാത്ത മുഖങ്ങള്‍ വരച്ചുകാട്ടുന്ന ഗാനരംഗങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോഴും തുനിഞ്ഞിറങ്ങിയാല്‍ ഞങ്ങള്‍ ഒന്നിനും മോശമല്ല എന്ന് പറയാതെ പറയുകയാണ് ഊ ന്യൂജെന്‍ ഓണപ്പാട്ടിലൂടെ ഒരുപറ്റം തന്തമാര്‍. ‘ഓണം വന്നേ… വെള്ള പൂക്കള്‍ വിരിഞ്ഞേ…തൂവാനത്തുമ്പികള്‍ വന്നേ..ഓലക്കുടി ചൂടി വരുന്നേ മാവേലി തമ്പാന്‍…’ എന്നു തുടങ്ങുന്ന വരികള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെ.എച്ച്. അനീഷ്‌ലാല്‍ ആണ്. മിഴിവുറ്റ ഗ്രാമാക്കാഴ്ചകളും പതിവില്ലാത്ത ഉള്ളടക്കവുമാണ് ‘തന്ത വൈബ് ഓണം’ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. കുമ്പളങ്ങി ബാക്ക് വാട്ടേഴ്‌സും 10 കെപിഎച്ച് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നു നിര്‍മിച്ച ഓണപാട്ടില്‍ ജോണ്‍സന്‍ പഴേരിക്കല്‍, ഷിബിന്‍…

Read More

കുംഭമേളയിലെ വെള്ളാരം കണ്ണുള്ള പെണ്ണ് മലയാള സിനിമയിൽ

ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കുംഭമേളയിൽ താരമായി മാറിയൊരു പെൺകുട്ടി മോനി ബോണ്‍സ്ലെ(മൊണാലിസ) മലയാളസിനിമാരംഗത്തേക്ക്. കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന അവളെ ‘ബ്രൗൺ ബ്യൂട്ടി’ എന്നാണു ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ മുഴുവനും മൊണാലിസ തന്നെ ആയിരുന്നു അന്നു താരം. കാണാൻ വരുന്നവരുടെ തിരക്ക് വർധിച്ചതോടെ മാല വിൽപ്പന അവസാനിപ്പിച്ച് മോനിക്കു തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നതെല്ലാം വലിയ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെ ഒരു ഹിന്ദി ആൽബത്തിൽ അഭിനയിച്ച മോനി സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നു. അതിന്‍റെ അണിയറ പ്രവർത്തനങ്ങളെല്ലാം നടക്കുകയാണെന്നാണ് വിവരം. ഇതിനിടെ കേരളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മോനി. അതും ഒരു മലയാള സിനിമയിൽ അഭിനയിക്കാനായി. പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുക. നാഗമ്മ എന്നാണ് ചിത്രത്തിന്‍റെ പേര്. ജില്ലി ജോർജ് ആണ് നിർമാണം. സിബി മലയിൽ…

Read More

സ്റ്റേജിൽ കയറിയാൽ  പിന്നെ മറ്റൊന്നുമില്ല

ഒരു സംഗീത പരിപാടി തീരുമാനിക്കുന്ന നിമിഷം മുതൽ മാനസികമായ തയാറെടുപ്പുകൾ ആരംഭിക്കും. മാനേജ്മെന്‍റ് ടീം ഉണ്ടെങ്കിലും കാര്യങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചോദിച്ചു കൊണ്ടിരിക്കും. കാരണം 100 ശതമാനം ഉറപ്പ് വരുത്താതെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ സംഘർഷങ്ങളൊന്നും പുറത്ത് കാണാൻ  കഴിഞ്ഞെന്നു വരില്ല.    പരിപാടി നടക്കുന്ന ദിവസം യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യും. അത് പരിപാടി നടക്കുന്ന സമയത്തെ  പൊരുത്തപ്പെടാൻ സഹായിക്കും. എന്നിരുന്നാലും സ്റ്റേജിൽ കയറുന്നതിനു മുന്പ് നെഞ്ചിടിപ്പ് കൂടും.   20 വർഷമായി  സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം എല്ലാം ശരിയാണോ?, സ്റ്റേജ് ഓക്കെയാണോ, സൗണ്ട് ഓക്കെയാണോ?, ലൈറ്റ് ഓക്കെയാണോ?, വെള്ളംകുപ്പി എടുക്കാൻ പറ്റുന്ന അത്രയും അടുത്തുണ്ടോ തുടങ്ങിയ തുടങ്ങിയ ചിന്തകൾ ഉടലെടുക്കും. പക്ഷേ സ്റ്റേജിൽ കയറിയാൽ പിന്നെ മറ്റൊന്നുമില്ല.   ഞാനും എന്‍റെ ടീമും ഞങ്ങളെ കൊണ്ട് കഴിയുന്നതിന്‍റെ പരമാവധി നൽകി പരിപാടി…

Read More

നടിയാകണം എന്ന്  ആഗ്രഹിച്ചിട്ടേയില്ല 

  കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു നടിയാകണം എന്നൊന്നും ആഗ്രഹിച്ചിട്ടേയില്ല. കോളജിൽ പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഓഡിഷൻ വന്നു.   അന്ന് അവിടെയുള്ള കുട്ടികളെ കോർഡിനേറ്റ് ചെയ്യാൻ പോയതാണ്. അവിടെച്ചെന്ന് ഞാൻ അഭിനയിച്ചു. അങ്ങനെ സെലക്ട് ആയി. പക്ഷേ ആ സിനിമ നടന്നില്ല. പക്ഷേ അതുകഴിഞ്ഞ് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചു. എന്‍റെ മൂന്നാമത്തെ സിനിമ മമ്മൂക്കയുടെ കൂടെയാണ്.   ആദ്യമൊക്കെ വെക്കേഷന് പോകുന്നതു പോലെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. പിന്നെ അതെനിക്ക് ഇഷ്ടമായിത്തുടങ്ങി. ഞങ്ങളുടെ നാട്ടിലൊന്നും ആരും അധികം തിയറ്ററിൽ പോലും പോകാറില്ല.   അങ്ങനെയൊരു കൾച്ചർ അവിടെ ഇല്ല. ടിവിയിലൊക്കെ വരുന്ന സിനിമകൾ കാണും. ഞാൻ സിഐഡി മൂസ കണ്ടതിനു ശേഷം തിയേറ്ററിൽ പോയി പിന്നെ കാണുന്നത് തട്ടത്തിൻ മറയത്താണ്.   -ശ്രീവിദ്യ നായർ  

Read More

തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബർ 16-ന്

പരമ്പരാഗത ആചാരങ്ങൾക്കപ്പുറം… സ്വന്തം അവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി… നിശബ്ദതയും നിഴലുകളും ഭേദിച്ച് വെളിച്ചത്തിലേക്ക്! ദേശീയ,അന്തർദേശീയഅവാർഡുകൾക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയ “ബിരിയാണി” എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’’ ഒക്ടോബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “തിയേറ്റർ’.അഞ്ജന ടാക്കീസിന്‍റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈചിത്രത്തിന്‍റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിർവ്വഹിക്കുന്നു. സഹനിർമ്മാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ,ആൻ സലിം,ബാലാജി ശർമ, ഡി.രഘൂത്തമൻ,അഖിൽ കവലയൂർ, അപർണ സെൻ,ലക്ഷ്‌മി പത്മ,മീന രാജൻ,ആർ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രൻ,അശ്വതി,അരുൺ സോൾ,…

Read More

റഫീഖ് ചൊക്ളി സംവിധായകനാകുന്ന വീണ്ടുമൊരു പ്രണയം

പ്രമുഖ നടനും കഥാകൃത്തും തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന വീണ്ടുമൊരു പ്രണയം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒടിടിയിൽ ചിത്രം റിലീസ് ചെയ്യും. ഫ്രണ്ട്സ് മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നതും റഫീഖ് ചൊക്ലി തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ ബോബൻ ആലുമ്മൂടനും അവതരിപ്പിക്കുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്‍റെ തീവ്രത വരച്ചുകാണിക്കുന്ന ചിത്രമാണിത്.അതോടൊപ്പം കുടുംബബന്ധങ്ങളുടെ മൂല്യവും എടുത്തു കാണിക്കുന്നു. ഇടുക്കി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംഭാഷണം – രാജേഷ് കോട്ടപ്പടി, കാമറ-സിജോ മാമ്പ്ര, എഡിറ്റിംഗ്- ഷമീർ അൽ ഡിൻ, ഗാനരചന – ഷേർലി വിജയൻ,സംഗീതം- വിഷ്ണുദാസ് ചേർത്തല, മേക്കപ്പ്- സുധാകരൻ പെരുമ്പാവൂർ, ആർട്ട്‌ -സനൂപ് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിനീഷ് നെന്മാറ, പിആർഒ- അയ്മനം സാജൻ. ജീവാനിയോസ് പുല്ലൻ, മനോജ്‌ വഴിപ്പിടി, എൻ.സി.…

Read More

നയൻതാരയുടെ വളര്‍ച്ച അവരുടെ കഴിവാണ്: സത്യൻ അന്തിക്കാട്

മനസിനക്കരെ എന്ന സിനിമയിലെ നായികയാക്കാൻ ഒരുപാടുപേരെ ശ്രമിച്ചു നോക്കി. പക്ഷേ, ഒന്നും നടന്നില്ല. നയൻതാരയുടെ ഒരു ഫോട്ടോ കണ്ടപ്പോള്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഹലോ സത്യന്‍ അന്തിക്കാടാണ് എന്നു പറഞ്ഞപ്പോള്‍, ഞാന്‍ സാറിനെ തിരികെ വിളിക്കാമെന്നു പറഞ്ഞ് വച്ചു. ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയമായിരുന്നു. പിന്നീടു വിളിച്ച് ഞാനിതുവരെ അഭിനയിച്ചിട്ടില്ലെന്നൊക്കെ പറഞ്ഞു. ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പറഞ്ഞു. പട്ടാമ്പിയിലാണ് ഷൂട്ടിംഗ്. അങ്ങോട്ടേക്കു വന്നു. നല്ല ആത്മവിശ്വാസമുള്ള മുഖം. ഞാന്‍ കുറച്ച് ഷോട്ട്‌സ് ഒക്കെ എടുത്തു. നാലു ദിവസത്തിനു ശേഷമാണ് ഈ കുട്ടി തന്നെ മതിയെന്നു തീരുമാനിക്കുന്നത്.വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. എന്താണു പ്രശ്‌നം എന്നു ചോദിച്ചു. ഞാന്‍ അഭിനയിക്കുന്നതിനോടു ചില ബന്ധുക്കള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. എനിക്കാണെങ്കില്‍ കഥാപാത്രത്തിന്‍റെ മുഖവുമായി വളരെയധികം മാച്ചിംഗ് തോന്നുകയും ചെയ്തു. ഡയാനയ്ക്ക് അഭിനയിക്കാന്‍…

Read More

എന്‍റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു: സണ്ണി ലിയോൺ

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ താരമായിരുന്ന സണ്ണി ആ മേഖല ഉപേക്ഷിച്ച് 2012ൽ ബോളിവുഡിലെത്തി ചുവടുറപ്പിക്കുകയായിരുന്നു. കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള സണ്ണി മലയാളത്തിലും നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ്.നേരത്തെ പോക്കിരിരാജ എന്ന മലയാള സിനിമയിൽ ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സണ്ണി ലിയോൺ ഇക്കഴിഞ്ഞ ദിവസം ശരീരത്തിന്‍റെ രാഷ്‌ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. കുട്ടിക്കാലത്ത് തനിക്കു തന്‍റെ കാലുകൾ ഇഷ്ടമല്ലായിരുന്നു എന്നു സണ്ണി ലിയോൺ പറയുന്നു. ‘ഇന്ത്യൻ വംശജയായ താൻ വെള്ളക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഠിച്ചതിനാൽ ഉണ്ടായ അപകർഷബോധമാകാം അതിനു കാരണമെന്നും സണ്ണി ലിയോൺ പറയുന്നു. അന്നൊക്കെ തന്‍റെ കാലുകൾ പുറത്തു കാണിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ താരം വ്യക്തമാക്കി. കുട്ടിക്കാലത്ത് എന്‍റെ കാലുകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. തൊലി വെളുത്ത ഇന്ത്യക്കാരിയായ ഞാൻ വെള്ളക്കാരുടെ നാട്ടിൽ…

Read More

രാജേഷ് കേശവിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി: സ്വകാര്യ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ (47) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് രാജേഷ് കഴിയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. സ്വന്തമായി ശ്വാസമെടുക്കാന്‍ തുടങ്ങിയതിനാല്‍ വെന്‍റിലേറ്റര്‍ സഹായം കുറച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. തുടക്കത്തില്‍ നല്‍കിയിരുന്ന മരുന്നുകള്‍ നിര്‍ത്തിയതിനുശേഷം രക്തസമ്മര്‍ദം സാധാരണ നിലയിലായി. ഇന്നലെ രാവിലെ അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ഇഇജി പരിശോധന നടത്തി. നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ചെറിയ പുരോഗതി കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.  

Read More

ട്രെൻഡിംഗ് ആയി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ

സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള ആക്ഷേപഹാസ്യ ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. അഭിഷേക് ശ്രീകുമാർ, വരദ, സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ്.എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ, നിർമാണം- എഫ്ജിഎഫ്എം, രചന, എഡിറ്റിംഗ്, സംവിധാനം- എസ്. എസ് .ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിൻ എ.വി, ഗാനരചന- സുരേഷ് വീട്ടിയറം, സംഗീതം- ശ്രീനാഥ് എസ്. വിജയ്, ആലാപനം- അശോക് കുമാർ ടി.കെ, അജീഷ് നോയൽ, പിആർഒ- അജയ് തുണ്ടത്തിൽ.

Read More