‘അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനിംഗിന് വിധേയയാകാന്‍ പോകുന്ന വനിതാ പ്രസിഡന്‍റായിരിക്കും ഞാന്‍’: ശ്വേതാ മേനോന്‍

ലാലേട്ടന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ല എന്നു വ്യക്തമാക്കിയതോടെയാണ് ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തതെന്ന് ശ്വേതാ മേനോൻ. ‘ഞാന്‍ അദ്ദേഹത്തിനു കീഴിലുള്ള വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായിരുന്നു. സംഘടനയെയും അതിന്‍റെ കാര്യങ്ങളെയും കുറിച്ച് മതിയായ അനുഭവവും ധാരണയും ഉണ്ടായിരുന്നു. വനിതാ അംഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടും സംഘടന നിസംഗത പുലര്‍ത്തുന്നു എന്ന ധാരണ ഇല്ലാതാക്കാന്‍ ശ്രമിക്കും. പല കാരണങ്ങളാല്‍ അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനിംഗിന് വിധേയയാകാന്‍ പോകുന്ന വനിതാ പ്രസിഡന്‍റായിരിക്കും ഞാന്‍. തെരഞ്ഞെടുപ്പുസമയത്ത് എനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ഭുതം തോന്നി. മത്സരിക്കുമ്പോള്‍ എല്ലാത്തരം തടസങ്ങളും ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രശസ്ത നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം ചില ക്ലാസിക് മലയാള സിനിമകളില്‍ അഭിനയിച്ചതിനും അതിനിടയില്‍ സംസ്ഥാന അംഗീകാരം നേടിയതിനും എനിക്കെതിരേ ഫയല്‍ ചെയ്ത വിചിത്രമായ കേസ് പൂര്‍ണമായും അമ്പരപ്പിക്കുന്നതും പരിഹാസ്യവുമായിരുന്നു’ എന്ന് ശ്വേതാ മേനോന്‍ പറഞ്ഞു.

Read More

രാജ്യത്തിന്‍റെ കറുത്ത ദിനം: ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ചു മനീഷ കൊയ്‌രാള

നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ച് നേപ്പാള്‍ സ്വദേശിയും ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാതാരം മനീഷ കൊയ്‌രാള. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരേ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയതിനു പിന്നാലെയാണു മനീഷയുടെ പ്രതികരണം. രാജ്യത്തിന്‍റെ കറുത്ത ദിനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടി കുറിച്ചത്. നേപ്പാള്‍ സ്വദേശിയായ മനീഷ നേപ്പാളി ഭാഷയിലുള്ള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അഴിമതിക്കെതിരായ രോഷത്തിനും നീതിക്കു വേണ്ടിയുള്ള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്‍കുമ്പോള്‍, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമാണ് എന്നാണ് ചൊവ്വാഴ്ച മനീഷ കൊയ്‌രാള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ നേപ്പാളില്‍ അതിശക്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ 20-ലധികം പേര്‍ക്കു ജീവന്‍ നഷ്ടമായി. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. ആയിരക്കണക്കിനു ജെന്‍ സീ പ്രതിഷേധക്കാന്‍…

Read More

‘എന്‍റെ ആഗ്രഹത്തിനല്ല, മകളുടെ താല്പര്യത്തിനാണ് പ്രാധാന്യം കൊടുത്തത്’: വിവാഹത്തെക്കുറിച്ച് ആര്യ

കഴിഞ്ഞ ദിവസമാണ് ആര്യാ ബാബുവും സെബിനും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹത്തിന് മുമ്പ് ഞാൻ സിംഗിൾ മദർ ആയിരുന്നല്ലോ. ഞങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ, ടീനേജറായ മകൾ എനിക്കുണ്ട്. അവൾ സ്കൂളിൽ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകൾക്കു വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തത്. ഒരു പങ്കാളി വേണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. മോളുള്ളതിനാൽ എന്നെ പോലൊരാൾക്ക് ലിവ് ഇൻ റിലേഷൻ പറ്റില്ല. എനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നു. അതിന് മാനസികമായി ഞാൻ വളരെ മുമ്പേ തയാറെടുത്തിരുന്നു. എനിക്കത് ആഗ്രഹമാണെങ്കിൽ പോലും എന്‍റെ മകൾക്ക് കംഫർട്ടബിൾ ആയ…

Read More

‘വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്’: വിവാഹാഭ്യർഥന നടത്തിയ ചെറുപ്പക്കാരനോട് അവന്തിക പറഞ്ഞ വാക്കുകൾ വൈറൽ

വിവാഹാഭ്യർഥന നടത്തിയ ആരാധകനോട് നടി അവന്തിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘എന്‍റെ കുഞ്ഞ് ആരാധകന്, നീ കുറച്ചു കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ് മാത്രമേ പ്രായം കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസിലാക്കാനിക്കുന്നതേയുള്ളൂ. ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു. നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്. എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള്‍ വിവാഹം ചെയ്താല്‍ ആളുകള്‍ നിന്‍റെ അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, ഭാര്യയായിട്ടായിരിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ. നിന്‍റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും. സ്‌നേഹത്തോടെ, അനുഗ്രഹങ്ങളോടെ’…

Read More

അവാർഡ് പെരുമയിൽ എസ്.എസ്. ജിഷ്ണുദേവ്

ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇന്‍റർനാഷണൽ ഫിലിം അവാർഡ്സിൽ “റോട്ടൻ സൊസൈറ്റി” എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ്.എസ്. ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് ജിഷ്ണു ദേവ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഒപ്പം പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. റോട്ടൻ സൊസൈറ്റി ഇതിനോടകം 125 ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്നു. ഒരു ഭ്രാന്തന്‍റെ കൈയിൽ അവിചാരിതമായി ഒരു കാമറ ലഭിക്കുകയും ആ കാമറയിൽ പകർത്തുന്ന വിവിധ ദൃശ്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വരാഹ ഫിലിംസിന്‍റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ടി. സുനിൽ പുന്നക്കാട് സിനിമയിൽ പ്രധാന കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിക്കുന്നു. ബേബി ആരാധ്യ , ഷാജി ബാലരാമപുരം, മാനസ പ്രഭു, ജിനു സെലിൻ, ഗൗതം…

Read More

തൃഷ… തമിഴകത്തെ താരറാണി…

എവ്ളോ വർഷവാനാലും ഇവ്ളോ അഴകാ ഇരിക്കരാങ്കെ, എവളോ നല്ലാ നടിക്കറേങ്കേ.. അഴക് എൻട്രാൽ അവൾ താൻ! ആരാധകർ വാതോരാതെ വാഴ്ത്തുന്ന പേരഴകി, അഴക് തേവദൈ, തമിഴകത്തെ താരറാണി… തൃഷ കൃഷ്ണൻ! തൃഷയുടെ നിലാമുഖത്തെ സിരിപ്പഴകിനെ പ്രശംസിച്ച് തുടങ്ങിയിട്ട് വർഷം കുറെയേറെയായി. ‘ഡ്രീംസ് കീപ് കമിങ് ട്രൂ’ എന്ന് കുറിച്ചാണ് മണി രത്നം-കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ താനുമുണ്ടെന്ന് തൃഷ ആരാധകരെ അറിയിച്ചത്. ഓഡിയോ ലോഞ്ച് വേദിയിൽ ചിമ്പുവിനെക്കുറിച്ച് വാചാലയായപ്പോൾ ‘വിണ്ണയ് താണ്ടി വരുവായ’ പെയർ ഈസ് ബാക്ക് എന്ന വിശ്വാസത്തിലായിരുന്നു പ്രേക്ഷകർ. പക്ഷേ , തൃഷ ഞെട്ടിച്ചു കളഞ്ഞു. സിനിമയുടെ ട്രെയ്‌ലർ വന്നതോടെ ചൂടുപിടിച്ച ചർച്ചയിലായി സോഷ്യൽ മീഡിയ. അഭിരാമിയും കമൽ ഹാസനുമായുള്ള ചുംബന രംഗം ചില പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞെങ്കിൽ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് തൃഷയിലേക്കാണ്. ചിമ്പുവിന് നായികയല്ല, മറിച്ച് കമൽ ഹാസന്‍റെ…

Read More

കല്യാണം കഴിക്കുന്നതുതന്നെ ഡിവോഴ്‌സിനുവേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി: മോഹൻലാൽ

ദാന്പത്യ ജീവിതത്തിന്‍റെ വിജയത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സ്ട്രോംഗായ ഫാമിലി ലൈഫിന് പിന്നിൽ വലിയ രഹസ്യമൊന്നുമില്ല. സിനിമയിൽ നിന്നു വിവാഹം കഴിച്ചവർ ഡിവോഴ്സാകുന്നതിന്‍റെ പേർസന്‍റേജ് കുറവാണ്. ഈ മേഖലയിൽനിന്നല്ലാതെ എത്രയോ ഡിവോഴ്സുകൾ നടക്കുന്നു. കേരളത്തിൽ അതൊരു ഫാഷനായി മാറുകയാണ്. കല്യാണം കഴിക്കുന്നതുതന്നെ ഡിവോഴ്‌സിനുവേണ്ടിയാണെന്നുള്ള കോൺസെപ്റ്റായി. ഞങ്ങളുടെ കുടുംബത്തിലും പലവിധ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആണ് എന്ന് പറയുന്നതും പെണ്ണ് എന്ന് പറയുന്നതും രണ്ട് കെമിസ്ട്രിയാണ്. അത് ആദ്യം മനസിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം എന്ന് മോഹൻലാൽ പറഞ്ഞു.

Read More

ആൾക്കൂട്ടവും ആരവങ്ങളും ഇല്ലാതെ അവസാനം ഞങ്ങളൊന്നായി; വിവാഹ വാർത്ത പങ്കിട്ട് ഗ്രേസ് ആന്‍റണി

ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗ്രേസ് ആന്‍റണി. കോമഡി റോളുകളും കാരക്ടർ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടി കൂടിയാണ് ഗ്രേസ്. മോഡലും ക്ലാസിക്കൽ നർത്തകിയും കൂടിയാണ് താരം. ഇപ്പോഴിതാ ഗ്രേസ് ആന്‍റണി വിവാഹിതയായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിവാഹ വേഷത്തിൽ താലി ചാർത്തി വരന്‍റെ കൈയും പിടിച്ചുള്ള ചിത്രം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. അതീവ രഹസ്യമായിട്ടാണ് ചടങ്ങുകളെല്ലാം കഴിഞ്ഞത്. വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ താരം പുറത്ത് വിട്ടിട്ടില്ല. ഫോട്ടോ ഷെയർ ചെയ്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ, ശ്രിന്ദ തുടങ്ങി ഒട്ടനവധി താരങ്ങൾ ദന്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.  

Read More

ഓണം സ്പെഷൽ മ്യൂസിക്കൽ വീഡിയോ കടലിനക്കരെ ഒരു ഓണം

പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനു തയാറായി നില്ക്കുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷൽ മ്യൂസിക്കൽ വീഡിയോ കടലിനക്കരെ ഒരു ഓണം റിലീസായി. എമിനന്‍റ് മീഡിയയുടെ ബാനറിൽ നിർമിച്ച മ്യൂസിക്കൽ വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിംഗ്- രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ- കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെന്‍റ് എൽഎൽസി ഷാർജ, ചമയം- സജീന്ദ്രൻ പുത്തൂർ. പ്രശസ്ത നർത്തകിയും നൃത്ത ഗുരുവുമായ സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, സുനിത നോയലിന്‍റെ ശിഷ്യ തെരേസ എന്നിവരും ഒപ്പം സുനിത നോയലിന്‍റെ നൃത്ത വിദ്യാർഥികളും അഭിനയിക്കുന്നു. അൽ മഹാത്ത ഷാർജ, അബുദാബി, ഉം…

Read More

മുല്ലപ്പൂ ചൂടിയതിന് നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം പിഴ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇന്നും വീട്ടിലെ കുട്ടിയാണു നവ്യാ നായര്‍. സിനിമയില്‍ ഇപ്പോള്‍ പഴയതു പോലെ സജീവമല്ലെങ്കിലും നൃത്തരംഗത്താണ് നവ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വന്തമായി നൃത്ത സ്‌കൂള്‍ നടത്തുന്ന നവ്യ കേരളത്തിലും പുറത്തും വിദേശത്തുമൊക്കെ നിരവധി നൃത്ത പരിപാടികള്‍ നടത്താറുണ്ട്. ഇപ്പോഴിതാ, തിരുവോണ ദിവസം സംഭവിച്ച ഒരു അക്കിടിയെക്കുറിച്ചാണ് നവ്യ നായര്‍ വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഭവം. മെല്‍ബണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വന്‍ തുക പിഴയാണ് നവ്യയ്ക്കു മേല്‍ ചുമത്തിയത്. മുല്ലപ്പൂ കൈവശം വച്ചതിനായിരുന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ (1890 ഓസ്ട്രേലിയൻ ഡോളർ) പിഴ. ഈ തുക അടച്ചതിനുശേഷമാണു നവ്യയ്ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം ലഭിച്ചത്. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് നവ്യ ഇന്ത്യയില്‍ നിന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആകാശത്ത്…

Read More