ട്രോളുകൾ തടയാൻ പോയില്ല, ഞാൻ എന്‍റേതായ ലോകത്തായിരുന്നു: അതൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല; ഗായത്രി സുരേഷ്

വീട്ടില്‍ എപ്പോഴും എന്നോട് ഓരോന്ന് പറയും. ഗായത്രി അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത്. നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്. ആള്‍ക്കാര് നിന്നെ കളിയാക്കുകയാണ്, നിനക്കത് മനസിലാകുന്നില്ലേ. എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും വീട്ടുകാരോടാണ് ചോദിച്ചുകൊണ്ടിരുന്നത്. വലിയ പ്രശ്‌നം തന്നെയായിരുന്നു. എനിക്ക് അറിയായിരുന്നു ഞാന്‍ ആ ട്രോളുകള്‍ അര്‍ഹിച്ചിരുന്നുവെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ ഓക്കെ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് നിന്നത്. എന്തുകൊണ്ട് ആളുകള്‍ എന്നെ ട്രോളുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിച്ച് എന്തോ ഒരു കാരണമുള്ളത് കൊണ്ടാണ് ഇങ്ങനെ ട്രോളുന്നത് എന്നാണ് ചിന്തിച്ചത്. ട്രോളുകളൊന്നും ഞാന്‍ തടയാനൊന്നും പോയില്ല. ഞാന്‍ എന്‍റേതായ ലോകത്തായിരുന്നു. ഞാന്‍ നന്നാകും എന്ന് എനിക്ക് അറിയായിരുന്നു. ആ സമയത്ത് ഞാന്‍ എന്‍റെ പൊട്ട അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കറിയാമായിരുന്നു ആ സമയം…

Read More

ബേസിലിന്‍റെ ‘മരണമാസ്’ വിഷുവിന്

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ് വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്‍റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്‍റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌…

Read More

ഗ്ലാമർ റോളുകൾ ചെയ്യുന്നത് നിർത്തി, ഇപ്പോൾ എല്ലാവരും എന്നെ ബഹുമാനിക്കുന്നു: സോന

തന്‍റെ സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്തുവന്നിരിക്കുകയാണ് നടി സോന. ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുങ്ങിയതിലുള്ള നിരാശയും അമ്മയുടെ മരണശേഷമുണ്ടായ ദുരനുഭവവും സോന പങ്കുവച്ചു. ഒരഭിമുഖത്തിലായിരുന്നു സോനയുടെ തുറന്നുപറച്ചിൽ. സോന എഴുതി സംവിധാനം ചെയ്ത വെബ് സീരീസ് ‘സ്മോക്ക്’ റിലീസിന് ഒരുങ്ങുകയാണ്. ഷാർപ്ലെക്സ് ഓടിടി പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് സോന സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ യൂണിക് പ്രൊഡക്ഷൻസ് വഴി ഈ വെബ് സീരീസ് എത്തിക്കുന്നത്. സോനയുടെ ജീവിതം കേന്ദ്രീകരിച്ചുള്ള ഈ വെബ് സീരീസ് 2010 മുതൽ 2015 വരെ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്‍റെ പ്രമോഷനായി സോന ഇതിനകം നിരവധി അഭിമുഖങ്ങള്‍ നല്‍കിക്കഴിഞ്ഞു. അതിലൂടെ തന്‍റെ ജീവിതത്തെക്കുറിച്ച് മുമ്പ് വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി വിവരങ്ങൾ തുറന്നുപറയുകയാണ് താരം. എന്‍റെ ജീവിതത്തിൽ ഞാൻ നിരവധി നിരാശകൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പോലും,…

Read More

ഒരു കഥ വരുമ്പോൾ എന്തുകൊണ്ടാണ് തന്‍റെ മുഖം മനസിൽ വരാതിരുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു: ലാൽ ജോസ്

അയാളും ഞാനും തമ്മിൽ എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തിൽ കഥയെക്കുറിച്ച് സംസാരിക്കാൻ നടൻ പൃഥ്വിരാജിന്‍റെ അടുത്തേക്കാണ് പോയതെന്ന് ലാൽ ജോസ്. ആ സമയത്ത് ഡയമണ്ട് നെക്‌ലെയ്സ് റിലീസ് ആയിരുന്നു. അപ്പോൾ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ലാലേട്ടാ, ഡയമണ്ട് നെക്‌ലെയ്സ് എന്ന സിനിമ ചെയ്യുമ്പോൾ ആ ഡോക്ടർ അരുൺ കുമാർ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത് എന്നാണ്. ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മൾ തമ്മിൽ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോൾ എന്തുകൊണ്ടാണ് എന്‍റെ മുഖം ലാലേട്ടന്‍റെ മനസിൽ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്. ഞാൻ പറഞ്ഞു, രാജുവിന് ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ആണ് അതെന്ന് എനിക്ക് ഇപ്പോൾ മനസിലായി. പക്ഷേ ആ കഥ ഇക്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത്…

Read More

ഭാവനയുടെ ഹൊറർ ചിത്രം; ‘ദി ഡോർ’ ടീസർ റിലീസായി

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്‍റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്‍റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഹൊറർ ചിത്രമായ ഹണ്ട് എന്ന സിനിമക്ക് വേണ്ടിയായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായി ആസൽ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ദ ഡോർ എന്ന ചിത്രം. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയവരും…

Read More

രശ്മിക മന്ദാന… ബോളിവുഡിന് പുതിയ ബോക്സ് ഓഫീസ് ക്വീൻ

ദീപികയെയും പ്രിയങ്കയെയും ‘വെട്ടി’ ബോളിവുഡ് ബോക്സോഫിസ് ക്വീൻ പദവിയിലേക്കുയർന്നു രശ്മിക മന്ദാന. ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പണം വാരിയ കഴിഞ്ഞ മൂന്ന് ചിത്രങ്ങളിലെയും നായിക ബോളിവുഡിൽ നിന്നുള്ള താരമായിരുന്നില്ല. ബോളിവുഡിന് പുറത്തുനിന്നൊരാൾ ബോക്സ് ഓഫീസ് അടക്കിവാഴുന്ന കാഴ്ചയാണ് ബോളിവുഡിൽ കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിച്ചത്. അത് മറ്റാരുമല്ല, രശ്മിക മന്ദാന. വെറും മൂന്ന് സിനിമകൾ കൊണ്ട് ബോളിവുഡ് ബോക്സ് ഓഫീസ് ക്വീൻ ആയി മാറുകയാണ് തെന്നിന്ത്യൻ താരം രശ്മിക മന്ദാന. രണ്ട് വർഷത്തിനുള്ളിൽ മൂന്ന് സിനിമകൾ, ആഗോളതലത്തിൽ 3,300 കോടി രൂപയാണ് നേടിയത്. രൺവീർ കപൂറുമൊന്നിച്ച ആനിമൽ, അല്ലു അർജുൻ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2, ഛാവ – ഈ ചിത്രങ്ങളിൽ നായികയായെത്തിയത് രശ്മികയായിരുന്നു. ഇതിൽ ഛാവ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പുഷ്പ 2 – 812 കോടി രൂപയാണ് ഹിന്ദി പതിപ്പ്…

Read More

ധീരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരൻ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്‍റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ…

Read More

ഒരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, ബിപി കൂട്ടുന്ന ആളെ ജീവിതത്തിലേക്ക് എടുക്കാനാകില്ല: ഹണി റോസ്

വിവാഹം ഉണ്ടാവട്ടെ, ഭാവിയിൽ ഉണ്ടാവട്ടെ, അമ്മയ്ക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ സംബന്ധിച്ച് നല്ലൊരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, പക്ഷെ ആ നല്ലൊരാളിലാണ് സന്തോഷം കിടക്കുന്നത് മുഴുവൻ എന്ന് ഹണി റോസ്. എങ്ങനെ നല്ലൊരാളെ കണ്ടെത്തുമെന്നതാണ് ചോദ്യം. ബുദ്ധിമുട്ടിക്കുന്ന, ഒരു ടോക്സിക് ബന്ധത്തിൽ തുടർന്ന് പോകാൻ പറ്റുന്നൊരാളെ അല്ല ഞാൻ. എനിക്ക് എന്‍റെ സ്വഭാവം നന്നായി അറിയാം. ഏറ്റവും സന്തോഷവും സമാധാനവും രുന്ന ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള വളരെ തുറന്ന മനസുള്ള ആളെ മാത്രമേ എനിക്ക് ജീവിത്തിലേക്ക് സ്വീകരിക്കാൻ പറ്റൂ. ഇതുവരെ ജീവിതത്തിൽ അങ്ങനെയൊരാൾ ഇല്ല. അങ്ങനെയൊരാളെ കണ്ട്, ഇയാളാണ് എന്‍റെ ജീവിതത്തിലേക്ക് വരേണ്ടതെന്ന് നൂറ് ശതമാനം ബോധ്യപ്പെട്ടാലെ നോക്കുകയുള്ളൂ. ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. അതിന്‍റെ വിരഹം അനുഭവിച്ചിട്ടുണ്ട്. വളരെ ജെനുവിനായിട്ടുള്ള, സിമ്പിളായിട്ടുള്ള വ്യക്തിയായിരിക്കണം. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വ്യക്തിയുമായൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല. നമ്മുടെ…

Read More

മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം നന്നായി ആസ്വദിച്ചിരുന്നു: മഞ്ജു പിള്ള

മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം താൻ ആസ്വദിച്ചിരുന്നു എന്ന് മഞ്ജു പിള്ള. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്‍റെ കുടുംബത്തിന് വേണ്ടി സമയം മാറ്റിവച്ചു. സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു. കുഞ്ഞിനെ ജോലിക്കാരിയുടെ കൈയിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വൈകുംന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം. മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ട്. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല കാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നു എന്ന് മഞ്ജു…

Read More

അഭിനയ വിവാഹിതയാകുന്നു: സർവ മംഗളങ്ങളും നേരുന്നു എന്ന് ആരാധകർ

സ്വന്തം പരിമിതികളില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നുവന്ന നടിയാണ് അഭിനയ. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളി പ്രേക്ഷകര്‍ക്കു കൂടുതൽ പരിചിതയാകുന്നത്. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലെങ്കിലും അഭിനയത്തിന് അതൊരു പരിമിതിയല്ലെന്ന് അഭിനയ ഇതിനകം തെളിയിച്ചുകഴിഞ്ഞു. ജീവിതത്തില്‍ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ വിവരമാണ് അഭിനയ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന നടി വിവാഹിതയാകാന്‍ പോകുന്ന വിവരമാണ് ആരാധകരുമായി പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്. ഭാവി വരനും അഭിനയയും ചേര്‍ന്ന് അമ്പലമണി മുഴക്കുന്ന ചിത്രമാണ് പങ്കിട്ടത്. ഫോട്ടോയില്‍ ഇരുവരുടെയും കൈകളില്‍ വിവാഹനിശ്ചയ മോതിരം അണിഞ്ഞതായി കാണാം. എന്നാല്‍ കൈകള്‍ മാത്രമേ ഫോട്ടോയില്‍ കാണാനാകൂ. ഇതിനു പിന്നാലെ ആരാണ് വരന്‍ എന്ന ചോദ്യങ്ങളാണ് നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ…

Read More