എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ ‍? അതേക്കുറിച്ച് ചോദിക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല

എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്നുളള കാര്യം സത്യത്തില്‍ എനിക്കും അറിയില്ല. മമ്മൂട്ടിയുടേതായി പുറത്ത് വന്നത് ഒരു എഐ ജനറേറ്റഡ് ചിത്രം ആയിട്ടാണ് തോന്നിയിട്ടുളളത്. അതേതോ വിരുതന്‍ കാണിച്ച വേലയാണ്. അതേക്കുറിച്ച് ചോദിക്കാനൊന്നും ഞാന്‍ നിന്നിട്ടില്ല. ഇനി തിയറ്ററില്‍ സിനിമ വരുമ്പോള്‍ മാത്രമേ അറിയാനൊക്കൂ. കാരണം പുറത്ത് വിടാതെ വച്ചിരിക്കുന്നതാണെങ്കിലോ. തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടുമാണ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഈ സിനിമ എവിടെയൊക്കെ ഷൂട്ട് ചെയ്തു എന്ന് അവര്‍ക്ക് പോലും അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗുജറാത്തിലും ദുബായിലും മുംബൈയിലും ഹൈദരാബാദിലും അടക്കം നിരവധി ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.. ഇതില്‍ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. ഞാന്‍ ചോദിക്കാനും പോയിട്ടില്ല. ഇനി അതേക്കുറിച്ച് ചോദിച്ചാലും അവര്‍ ഇല്ലെന്നേ പറയുകയുളളൂ. കാരണം സസ്‌പെന്‍സ് ഒരു കാരണവശാലും വെളിയില്‍ പോകാന്‍…

Read More

എന്‍റെ പേരിന്‍റെ കൂടെ തിലകൻ എന്നുണ്ട്… എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് ഷോബി തിലകൻ

അച്ഛൻ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത് കാരണം മകനായ എനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഞാനതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. കിട്ടാതെ പോയ അവസരങ്ങൾ എനിക്കുള്ളതല്ല. ഓരോ അരിമണിയിലും അത് കഴിക്കേണ്ടവന്‍റ പേരെഴുതി വച്ചിട്ടുണ്ടെന്ന് പറയും. എനിക്ക് വന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യേണ്ടതാണ്. എന്നിലേക്ക് വന്നില്ലെങ്കിൽ അത് ഞാൻ ചെയ്യേണ്ടതല്ല. അങ്ങനെ ചിന്തിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് അച്ഛന്‍റെ തുറന്ന് പറച്ചിലുകളിലൂ‌ടെ അവസരം നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാറില്ല. ആരെയും കുറ്റം പറയുന്നില്ല. അച്ഛൻ അച്ഛന്‍റെ രീതിയിലാണ് ജീവിച്ചത്. അതിൽ ഞാനൊരിക്കലും അച്ഛനോട് വിയോജിച്ചിട്ടില്ല. ഡബ്ബിംഗിലാണ് എനിക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയത്. അച്ഛനും ചേട്ടനും സിനിമാ നടന്മാരായതിനാൽ എനിക്ക് പെട്ടെന്ന് അവസരം കിട്ടുമെന്ന് ആളുകൾ വിചാരിക്കുന്നുണ്ട്. അത് അവരുടെ കുറ്റം കൊണ്ടല്ല. സ്വാഭാവികമായും അങ്ങനെ തോന്നും. എന്നാൽ അതൊരു ബാധ്യതയാണ്. സാധാരണ ഒരാളാണെങ്കിൽ ആരുടെയടുത്തെങ്കിലും പോയി…

Read More

അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും

അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമ ഘാട്ടിയുടെ റിലീസ് നീളുന്നു. ഇതുവരെ സിനിമയുടെ പ്രൊമോഷനുകൾ ആരംഭിച്ചിട്ടില്ല. ഏപ്രിൽ 18നു റിലീസ് ചെയ്യാനിരുന്ന ചിത്രം അനിശ്ചിതത്വത്തിലായി എന്ന് റിപ്പോർട്ടുകൾ.ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ ഏഴിനാണ് പുറത്തിറങ്ങിയത് പിന്നാലെ പ്രേക്ഷകർ വന്‍ പ്രതീക്ഷയിരുന്നു. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമാണിത്. തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇര, ക്രിമിനല്‍, ഇതിഹാസം ഘാട്ടി ഇനി രാജ്ഞി ഭരിക്കും എന്ന ക്യാപ്ഷനോടെയാണ് നേരത്തെ ഫസ്റ്റ്ലുക്ക് ഇറക്കിയത്. നേരത്തെ വന്ന അപ്ഡേറ്റ് പ്രകാരം ചിത്രം ഏപ്രില്‍ 18, 2025നാണ് റിലീസാകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കഷ്ടിച്ച് ഒരു മാസം ബാക്കിയുള്ളപ്പോള്‍ ചിത്രം അനിശ്ചിത്വത്തിലാണ് എന്നാണ് വിവരം. ചിത്രത്തിന്‍റെ ഒരു പ്രമോഷനും ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ…

Read More

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. 10 ൽ ഏറെ ചലചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. 200 സിനിമകളിലായി 700 ഗാനങ്ങളോളം അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. ബാഹുബലി അടക്കം മൊഴിമാറ്റചിത്രങ്ങളിലെ സംഭാഷണവു തിരക്കഥയും എഴുതി. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. വിമോചനസമരമാണ് അദ്ദേഹത്തിന്‍റെ ആദ്യ ചലച്ചിത്രം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമ ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം…

Read More

മിന്നും ലിജോ… പൊന്‍മാന്‍ ദാവീദ് കാതല്‍ എന്‍പതു പൊതുഉടമൈ ജെന്‍റില്‍ വുമണ്‍… ലിജോമോള്‍ക്കു കൈനിറയെ റിലീസുകള്‍

ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് ഈവര്‍ഷം. തുടക്കം, ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്‍മാനില്‍; സജിന്‍ ഗോപുവിന്‍റെ പെയര്‍. സ്റ്റെഫിയെന്ന നായികാവേഷം. തമിഴില്‍, വിനീതിനും രോഹിണിക്കുമൊപ്പം ഫെബ്രുവരി റിലീസ്, ‘കാതല്‍ എന്‍പതു പൊതുഉടമൈ’. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ ബോക്‌സിംഗ് സിനിമ ദാവീദില്‍ ആന്‍റണി വര്‍ഗീസിന്‍റെ പെയര്‍. ഷെറിന്‍ എന്ന കരുത്തുറ്റ നായിക. മാര്‍ച്ച് ഏഴിനു റിലീസായ തമിഴ് ചിത്രം ജെന്‍റില്‍ വുമണില്‍ ലീഡ് കഥാപാത്രം. ലിജോമോള്‍ രാഷ്ട്രദീപികയോടു സംസാരിക്കുന്നു. തുടരെ റിലീസുകള്‍. എല്ലാത്തരം റോളുകള്‍ക്കും പാകപ്പെട്ടുവെന്ന ആത്മവിശ്വാസത്തിലെത്തിയോ..? ഇതൊന്നും ഒന്നിനുപിറകെ ഒന്നായി ഷൂട്ട് തീര്‍ത്തു റിലീസായതല്ല. പൊന്‍മാന്‍ ഒരു വര്‍ഷം മുമ്പും കാതല്‍ എന്‍പതു പൊതുഉടമൈ രണ്ടു വര്‍ഷം മുമ്പും ഷൂട്ട് ചെയ്തതാണ്. ജെന്‍റില്‍ വുമണും ഏകദേശം രണ്ടു വര്‍ഷമായി. ദാവീദ് മാത്രമേയുള്ളൂ അടുത്തിടെ ഷൂട്ട് കഴിഞ്ഞ് പെട്ടെന്നു റിലീസായത്. ഇതെല്ലാം വലിയ…

Read More

മിന്നിച്ച് ഫെമിന: വൈറലായി ചിത്രങ്ങൾ; ഗ്ലാമറായല്ലോ എന്ന് ആരാധകർ

ബേസിൽ-ടൊവിനോ ചിത്രം മിന്നൽ മുരളിയിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന കാഴ്ച വച്ചത്. തീപ്പൊരി ബെന്നി, ശേഷം മൈക്കിൽ ഫാത്തിമ എന്നിവയാണ് നടിയുടെ മറ്റ് സിനിമകൾ. രാജഗിരി കോളജിൽ ഡിഗ്രി പൂർത്തിയാക്കിയ ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ ഫെമിന പങ്കെടുക്കുന്നത്. സിനിമയ്ക്കു ശേഷം കൊച്ചി സ്വദേശിയായ താരം എംകോം പൂർത്തായിക്കിയിരുന്നു. പുതിയ ഫോട്ടോഷൂട്ടിൽ കുറച്ചു ഗ്ലാമറസായാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഗ്രാമീണ നന്മയുടെ കഥയുമായി തിരുത്ത് ഉടനെത്തും

ജോഷി വള്ളിത്തല കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം തിരുത്ത് 21 ന് തിയറ്ററുകലിലെത്തും. എ എം കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശ്രീരേഖ അനിൽ ചിത്രം നിർമിക്കുന്നു. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി-പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദർ എയ്ഷൽ ആനക്കല്ലിൽ, എംപി അഡ്വ. പി. സന്തോഷ്‌ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഡോക്ടർ, ഐ ടി പ്രഫഷണൽ കൂടിയായ നിർമാതാവ്, റെയിൽവേ, പോലീസ്, നഴ്സ്, സെയിൽസ്, കർഷക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണ ക്കാരായവർ, വീട്ടമ്മമാർ, വിദ്യാർഥികൾ ഉൾപ്പെടെ ഒരു നാട് മുഴുവൻ സിനിമക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചിരിക്കുന്നു. ജോഷി വെള്ളിത്തല, അലൻസാജ്‌, നിമിഷറോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്‌, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം ജോളി, ശ്രീരേഖ അനിൽ, രാജൻ…

Read More

സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമയെ ആവശ്യം, ശ്രമിച്ച് കൊണ്ടിരിക്കണം: സാജൻ സൂര്യ

ബംഗ്ലാവില്‍ ഔത എന്ന സിനിമയില്‍ ഭാവനയുടെ കൂടെ നായകനായി അഭിനയിച്ചു. ഈ സിനിമയ്ക്ക് ശേഷം ഒന്നര രണ്ട് വര്‍ഷത്തോളം ഞാന്‍ വെറുതേ വീട്ടിലിരുന്നു. അന്ന് എന്‍റെ ധാരണ ഈ സിനിമയില്‍ ഭാവനയുടെ കൂടെ നല്ലൊരു പാട്ടുണ്ട്. അത് ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ പൊക്കിക്കൊണ്ട് പോകുമെന്നാണ്. അങ്ങനെ വിചാരിച്ച മണ്ടനാണ് ഞാന്‍. തുറന്നു പരച്ചിലുകളുമായി നടൻ സാജൻഡ സൂര്യ. സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കണം. എന്‍റെ ഭാഗത്ത് നിന്ന് അങ്ങനൊരു ശ്രമം ഉണ്ടായില്ല. അത് ഉണ്ടാവണമെന്നാണ് എനിക്ക് പറയാനുള്ളത്. സീരിയലിലെ ഇന്നത്തെ പ്രധാന മുഖങ്ങളെടുക്കുമ്പോള്‍ അതിലൊരാള്‍ ഞാനാണ്. തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയില്‍ റിമി ടോമി എന്‍റെ പേര് ഇതുപോലെ പറയുന്നുണ്ട്. സത്യത്തില്‍ പത്ത് വര്‍ഷത്തില്‍ അഞ്ചോ ആറോ സീരിയലുകളാണ് ഞാന്‍ ചെയ്തത്. സീരിയലുകള്‍ ഹിറ്റായത് കൊണ്ടാണ് ആളുകളുടെ…

Read More

ആദ്യം പരിഗണിച്ചത് അനുപമയുടെ റോളിലേക്കായിരുന്നു, പിന്നീട് മാറ്റി: ഡ്രാഗണിൽ നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് കയാദു ലോഹര്‍

തമിഴ്‌നാട്ടില്‍ വലിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരുമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍. കയാദു ലോഹര്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇപ്പോള്‍ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രണ്ടു നായികമാരിലൊരാളായ തെന്നിന്ത്യൻ നടിയായ കയാദു ലോഹർ. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കീര്‍ത്തി എന്ന കഥാപാത്രത്തിലേക്കായിരുന്നു ആദ്യം വിളിച്ചിരുന്നത്. എന്നാല്‍ പിന്നീട് മറ്റ് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായില്ലെന്നും സിനിമ കൈയില്‍ നിന്ന് പോയെന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ് പല്ലവി എന്ന കഥാപാത്രമാകാന്‍ കോള്‍ വന്നതെന്നും കയാദു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. ഡ്രാഗണ്‍ സിനിമയുടെ കഥ സൂം കോളിലൂടെയാണ് സംവിധായകൻ അശ്വത് പറയുന്നത്. ആദ്യം കീര്‍ത്തിക്കു വേണ്ടിയായിരുന്നു. കഥ കേട്ടപ്പോള്‍ വളരെ ആവേശത്തിലായിരുന്നു ഞാന്‍. പക്ഷെ പിന്നീട് അദ്ദേഹത്തില്‍ നിന്ന് കോള്‍ ഒന്നും വന്നില്ല. സത്യം പറഞ്ഞാല്‍, ആ പ്രോജക്റ്റ്…

Read More

പണ്ടൊക്കെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലാണ് കിടന്നത്, അങ്ങനെയൊരു കൂട്ടായ്‌മ അന്ന് ഉണ്ടായിരുന്നു, ഇന്നതില്ല: സീമ

ആൾക്കൂട്ടത്തിൽ തനിയെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലൊക്കെയാണ് കിടന്നിരുന്നത്. അന്നൊന്നും കാരവൻ ഒന്നും ഉണ്ടായിരുന്നില്ല. അതിരാത്രം എന്ന് പറയുന്ന പടത്തിൽ 9 ആർട്ടിസ്‌റ്റുകളാണ് ഒരു റൂമിൽ ഉണ്ടായിരുന്നത് എന്ന് സീമ. മമ്മൂക്ക, മോഹൻലാൽ, ലാലു അലക്‌സ്, ക്യാപ്റ്റൻ രാജു, മണിയൻപിള്ള രാജു, രവീന്ദ്രൻ, കുഞ്ചേട്ടൻ, ശങ്കർ അങ്ങനെ എല്ലാ താരങ്ങളും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. അവർക്കൊക്കെ റൂമുണ്ട് താനും, എന്നാലും ഒരുമിച്ചാണ് കിടക്കുക.അങ്ങനെയൊരു കൂട്ടായ്‌മ ഉണ്ടായിരുന്നു അന്നൊക്കെ. ഇപ്പോൾ അതില്ല. ശശിയേട്ടൻ എന്‍റെ കൂടെ എപ്പോഴുമുണ്ട്. ഇപ്പോൾ പടങ്ങൾ ചൂസ് ചെയ്യുന്നത് കുറഞ്ഞതല്ല. എന്നെയാരും വിളിക്കാറില്ല. വിളിച്ചാൽ പോവും. പണി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ആദ്യം ബിഗ് ബോസിലെ കുട്ടികൾക്കും മറ്റ് പിള്ളേർക്കും ഒരു അകൽച്ച ആയിരുന്നു. പിന്നെ അടുത്തപ്പോൾ ഇത്രയേ ഉള്ളോ സീമേച്ചി എന്നാണ് ചോദിച്ചതെന്ന് സീമ പറഞ്ഞു.

Read More