ആരാധകർ പറയുന്നു ഇത് പാർവതി അല്ല ‘പവർ തീ’ ആണ്; ചിത്രങ്ങൾ വൈറൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമയിലെ പ്രമുഖർക്കെതിരേ ഓരോ ദിവസവും ആരോപണങ്ങൾ ഉയർന്നുവരികയാണ്. ഈ സമയത്ത്  നടി പാർവതി തിരുവോത്തിന്‍റെ പേരും, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിലുള്ള താരത്തിന്‍റെ ഇടപെടലുകളും ചർച്ചയാവുകയാണ്. ‘പാർവ്വതി തിരുവോത്തിൻ്റെ (Parvathy Thiruvothu) അതേ കാലഘട്ടത്തിൽ ജീവിക്കാനായത് വലിയ ബഹുമതിയായി’ കാണുന്നു എന്ന് പറഞ്ഞ് മാലാ പാർവതി രംഗത്തെത്തിയിരുന്നു. എങ്കിൽ ഇപ്പോഴിതാ പാർവതിക്ക് ആരാധകർ നൽകിയിരിക്കുന്ന പുതിയ പേരാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാർവ്വതി പങ്കുവെച്ച പുതിയ ചിത്രങ്ങൾക്ക് താഴെയാണ് പുതിയ പേര് എത്തിയിരിക്കുന്നത്. ഇനി മുതൽ പാർവതി അല്ല ‘പവര്‍ തീ’ എന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്തിരിക്കുന്നത്. Look what you made us do… എന്നാണ് പാർവ്വതി തന്‍റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.      

Read More

ഹേമ കമ്മറ്റി റിപ്പോർട്ട് ഹൃദയഭേദകം: പ്രതികരിച്ച് സ്വര ഭാസ്കർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. സിനിമ മേഖലയിൽ എല്ലായ്‌പ്പോഴും പുരുഷാധിപത്യമുണ്ടെന്നും ഒരു സ്ത്രീ ശബ്ദമുയർത്തിയാൽ അവളെ കുഴപ്പക്കാരിയായി മുദ്ര കുത്തുമെന്നും സ്വര ഭാസ്കർ പറഞ്ഞു. 233 പേജുകളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിനുശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇന്ത്യയിലെ മറ്റ് സിനിമ മേഖലകളിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടോ? നമുക്ക് ചുറ്റും ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഇത്തരം അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം, നിലവിലുള്ള അധികാര ദുർവിനിയോഗത്തിന്‍റെ ആഘാതം ദുർബലരായവർ സഹിക്കേണ്ടി വരും. സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾക്കും അക്രമങ്ങൾക്കുമെതിരേ ഡബ്ല്യുസിസിയുടെ നിരന്തരമായ വാദത്തിനും ഒരു വലിയ നന്ദി. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ വായിക്കുക എന്നത് ഹൃദയഭേദകമാണ്. അത് പരിചിതമായതിനാൽ കൂടുതൽ ഹൃദയഭേദകമാണ്. കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നില്ലെങ്കിൽ കൂടിയും മൊത്തത്തിലുള്ള ചിത്രം എല്ലാവർക്കും പരിചിതമാണ്. സിനിമ എല്ലായ്‌പ്പോഴും പുരുഷ കേന്ദ്രീകൃതമാണ്, പുരുഷാധിപത്യമാണ് അവിടെ നിലനിൽക്കുന്നത്.…

Read More

എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, ഒളിച്ചോട്ടമായി പോയി; ബൈജു സന്തോഷ്

അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതൊരു ഒളിച്ചോട്ടമായി പോയി. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. അമ്മയ്ക്ക് നാഥൻ ഒക്കെ ഉടൻ വരും. ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്‌തിയുള്ള ആരെങ്കിലും വന്നാൽ മതി. എല്ലാ കാലവും ഒരാൾ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. -ബൈജു സന്തോഷ്

Read More

‘അമ്മ’യില്‍ അംഗത്വമെടുക്കാതിരുന്നതിന് കാരണമിത്: ഐശ്വര്യ ലക്ഷ്മി

കൊച്ചി: മലയാളസിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ പ്രതികളായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നു നടി ഐശ്വര്യലക്ഷ്മി. സിനിമാമേഖല മെച്ചപ്പെടണമെന്നു പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണമെന്നും തീരുമാനമെടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. നിലവിൽ മലയാളസിനിമയിൽ നടക്കുന്നത് വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വയ്പാണ്. എന്തുകൊണ്ട് നേരത്തെ നടന്നില്ലെന്നതാണ് എന്‍റെ ചോദ്യം. താൻ സിനിമയില്‍ വന്നതിന്‍റെ ആദ്യകാലത്തുതന്നെയാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഉണ്ടാകുന്നത്. അന്നുമുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റുനിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റമുണ്ടായത്. ഒരാള്‍ അത്തരത്തിൽ പ്രതികരിച്ചതു തന്നെ പ്രചോദിപ്പിക്കുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അംഗത്വമെടുത്തതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രയോജനം ഉള്ളതായി തോന്നാതിരുന്നതിനാലാണ് ഇതുവരെ ‘അമ്മ’യില്‍ അംഗത്വമെടുക്കാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Read More

‘അമ്മ’യ്ക്ക് പ്രാണവേദന ബിജുകുട്ടന് വീണവായന… മകൾക്കൊപ്പം ‘തോബ തോബ’ ഡാൻസുമായി താരം; വൈറലായി വീഡിയോ

വിക്കി കൗശൽ ചിത്രം ബാഡ് ന്യൂസിലെ ട്രെൻഡിംഗ് ഡാൻസാണ് ‘തോബ തോബ’. യൂട്യൂബിലും ഇൻസ്റ്റയിലും ട്രെന്‍റിംഗ് ആണ് ഇപ്പോൾ. നിരവധി ആളുകളാണ് ഡാൻസിന് ചുവടുകളുമായി സോഷ്യൽ മീഡിയ അടക്കി വാഴുന്നത്. ഇപ്പോഴിതാ ബിജു കുട്ടനും മകളും തോബ തോബയ്ക്ക് ചുവട് വച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഒർജിലിനോട് കിടപിടിക്കുന്ന തരത്തിലാണ് അച്ഛന്‍റേയും മകളുടേയും ഡാൻസ്. ഇരുവരുടേയും ഡാൻസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. മൂന്ന് മില്യൺ‌ ആളുകളാണ് ഇതിനോടകം ബിജുകുട്ടന്‍റെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടത്. താരത്തിന്‍റെ ഹിറ്റ് ഡയലോഗായ ‘ഒന്നും പറയാനില്ല’ എന്നാണ് പലരും വീഡിയോ കണ്ട് കമന്‍റിട്ടത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ താര സംഘടന അമ്മയിൽ നിന്നും സെക്രട്ടറിയും പ്രസിഡന്‍റുമുൾപ്പെടെയുള്ള നേതാക്കൻമാർ രാജി വച്ച സമയത്ത് തന്നെ വേണോ ഈ ഡാൻസ് എന്നും ചിലർ കമന്‍റ് ചെയ്തത്. സാമ്രാജ്യം കത്തി എരിഞ്ഞപ്പോൾ…

Read More

തിയറ്ററുകളിൽ ഓണം സിനിമകൾ ചാർട്ട് ചെയ്തു; സൂപ്പർതാര ചിത്രങ്ങൾ ഇത്തവണയില്ല; ഓണം തൂത്തുവാരാൻ വിജയ് ചിത്രം ‘ഗോട്ട്’എത്തും

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടും അമ്മയിലെ കൂട്ടരാജിയും മലയാള സിനിമ രംഗത്തെ പ്രശ്നങ്ങളും ഓണച്ചിത്രങ്ങളെ ബാധിക്കില്ലെന്നു വിലയിരുത്തൽ. തിയറ്ററുകളിൽ ഓണം സിനിമകൾ നേരത്തെ തന്നെ ചാർട്ട് ചെയ്തതിനാൽ അടുത്തമാസം ആദ്യം മുതൽ തന്നെ സിനിമകൾ തിയറ്ററുകളിലെത്തും. ഇത്തവണ ഓണം തൂത്തുവാരാൻ മലയാളക്കരയിൽ വിജയ് ചിത്രം ‘ഗോട്ട്’ ആദ്യമെത്തും. സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളൊന്നും ഇത്തവണ ഓണം റിലീസിനില്ലെന്നതിനാൽ വിജയ് ചിത്രം തിയറ്ററുകളിൽ ആഘോഷമാകുമെന്നാണ് തിയറ്ററുകാരും പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 12ന് ടൊവീനോ തോമസിന്‍റെ ‘അജയന്‍റെ രണ്ടാം മോഷണം’ (എആർഎം) എന്ന ത്രിഡി ചിത്രം തിയറ്ററുകളിലെത്തും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് എആർഎം എത്തുന്നത്. ഫാന്‍റസിയും ആക്ഷനുമൊക്കെ ചേർന്ന എആർഎം മികച്ച തിയറ്റർ അനുഭവമായിരിക്കുമെന്നതുകൊണ്ടും ത്രിഡിയായതിനാൽ തിയറ്ററിൽ തന്നെ കാണണമെന്നതിനാലും ഈ ചിത്രത്തിലും തിയറ്ററുകാർ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആന്‍റണി പെപ്പെയുടെ ‘കൊണ്ടൽ’ എന്ന ആക്ഷൻ…

Read More

ആദ്യം പഠിക്കേണ്ടത് അതിജീവിക്കാനുള്ള കരുത്താണ്: സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും; അതാണ് നമ്മുടെ ഈ കാലഘട്ടം; മനീഷ

അഭിനേത്രിയാണെങ്കിൽ കൂടിയും എനിക്ക് ഏറ്റവും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് സംഗീത രംഗത്ത് നിന്നുമാണെന്ന് നടി മനീഷ. കലാകാരൻ എന്നല്ല എല്ലാ മനുഷ്യരും ആദ്യം പഠിക്കേണ്ടത് ഏത് സാഹചര്യത്തേയും അതിജീവിക്കാനുള്ള കരുത്താണ്. ഞാൻ എന്‍റെ മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതും അത് തന്നെയാണ്. ഇമോഷണലായതുകൊണ്ട് സ്ട്രോംഗല്ലെന്ന് അർഥമില്ല. സ്വന്തമായി നിലപാടും വ്യക്തിത്വമുള്ള സ്ത്രീയാണെങ്കിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടും. അതാണ് നമ്മുടെ ഈ കാലഘട്ടം. പ്രതികരണങ്ങൾ അപ്പോൾ തന്നെ പറയണമെന്ന നിലപാടുകാരിയാണ് ഞാൻ. നമ്മളെ കുറിച്ച് ചിന്തിക്കാനും സംസാരിക്കാനും നമ്മൾ മാത്രമെയുള്ളുവെന്ന ബോധ്യം വേണം. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് പ്രതികരിച്ചിട്ടുമുണ്ട്. അങ്ങനെ പ്രതികരിക്കുന്നയാളായതു കൊണ്ട് തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുമുണ്ട്. എന്‍റെ കഴിവിലാണ് എനിക്ക് കോൺഫിഡൻസ്. അതുപോലെ എന്‍റെ കുറവുകളും എനിക്കറിയാം എന്ന് മനീഷ പറഞ്ഞു.

Read More

നല്ല സഹപ്രവര്‍ത്തകനും ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്: മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല; ആശാ ശരത്

പ്രിയപ്പെട്ടവരെ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു എന്‍റെ പേരും പരാമര്‍ശിച്ചു കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത് .അതിന്‍റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലര്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. കലാരംഗത്ത് എന്‍റെ ഒരു നല്ല സഹപ്രവര്‍ത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തില്‍ നിന്നു മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവര്‍ത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാര്‍ക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്‍റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളര്‍ന്നു വരുന്നുണ്ടെങ്കിലോ അത്…

Read More

മധുര മീനാക്ഷി ക്ഷേത്രത്തിലുണ്ടായ ദുരനുഭവം പറഞ്ഞ് നമിത; മാപ്പ് പറഞ്ഞ് തമിഴിനാട് ദേവസ്വം മന്ത്രി

മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം സന്ദർശിച്ചപ്പോൾ ഹിന്ദുവാണെന്നതിന്‍റെ തെളിവ് നൽകാൻ തന്നോട് ആവശ്യപ്പെട്ടതായി നടിയും ബിജെപി നേതാവുമായ നമിത ആരോപിച്ചു. തിങ്കളാഴ്ചയാണു സംഭവം. ക്ഷേത്രം സന്ദർശിക്കുന്നതിൽനിന്ന് ഒരു ക്ഷേത്ര ഉദ്യോഗസ്ഥൻ തന്നെ തടഞ്ഞുവെന്ന് അവർ ആരോപിച്ചു. ആദ്യമായി, എന്‍റെ സ്വന്തം രാജ്യത്തും എന്‍റെ സ്വന്തം സ്ഥലത്തും എനിക്ക് ഒരു ഹിന്ദുവാണെന്ന് തെളിയിക്കേണ്ടതിന്‍റെ ആവശ്യം എനിക്ക് വന്നിരിക്കുന്നു. വളരെ പരുഷമായാണ് അഹങ്കാരിയായ ഉദ്യോഗസ്ഥനും അയാളുടെ സാഹായിയും പെരുമാറിയത്- നമിത ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. തമിഴ്നാട് ദേവസ്വം മന്ത്രിയെ അഭിസംബോധന ചെയ്ത് വീഡിയോയും നമിത തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരു പൊലീസ് സംഘം തനിക്ക് ദര്‍ശനം ഒരുക്കി നല്‍കിയെന്നും നമിത പറയുന്നു. താനും ഭര്‍ത്താവും ജന്മാഷ്ഠമി ആഘോഷിക്കാനാണ് മധുരയില്‍ പോയത് എന്നും നമിത വീഡിയോയിൽ പറയുന്നുണ്ട്. നമിതയുടെ പോസ്റ്റിന് അടിയില്‍ പലരും…

Read More

അടിച്ച് കേറി വാ…ഇൻസ്റ്റയ്ക്ക് മുൻപുള്ള ഫേസ്ബുക്ക് കാലത്തെ പ്രണയ അപാരത; രുചിയൂറും ‘പാലും പഴവും’ തകർപ്പൻ ഹിറ്റ്

വി. കെ. പ്രകാശ് സംവിധാനം ചെയ്ത് മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘പാലും പഴവും’തിയറ്ററുകളിൽ കൈയടി നേടുന്നു. ഗൗരവമായ ഒരു വിഷയത്തെ നര്‍മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് പാലും പഴവും. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു നവ മാധ്യമങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് ഏവരുടെയും ഹരമായിരുന്ന ഫേസ്ബുക്കാണ് ചിത്രത്തിലെ ഒരു പ്രധാന ഘടകം. കുസൃതിത്തരങ്ങളാലും ആഴത്തില്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കഥാപാത്രവുമായും മീരാ ജാസ്മിന്‍ വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തനിക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിച്ചു. യുവനടന്മാരില്‍ ശ്രദ്ധേയനായ അശ്വിനും സുനില്‍ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. നര്‍മം വിതറുന്ന സംഭാഷണങ്ങളും രംഗങ്ങളുമായി അശോകന്‍റെ ബാങ്ക് മാനേജറും സുമേഷ് ചന്ദ്രന്‍റെ പ്യൂണും തീയറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. മണിയന്‍പിള്ള രാജു, ശാന്തികൃഷ്ണ, രചന നാരായണന്‍കുട്ടി, നിഷ സാരംഗ്, മിഥുന്‍ രമേഷ്, ആദില്‍ ഇബ്രാഹിം, രഞ്ജിത്…

Read More