എസ്.എൻ. സ്വാമിയുടെ ‘സീക്രട്ട്’ 26ന് തിയറ്ററുകളിലേക്ക്

തന്‍റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രം26ന് തിയറ്ററുകളിലേക്കെത്തും. കൊച്ചിയിൽ നടന്ന സീക്രട്ടിന്‍റെ പ്രത്യേക പ്രദർശനത്തിനുശേഷമാണ് നിർമാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്‍റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകൻ ജോഷി, ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി, കെ.ബാബു എംഎൽഎ, കെ.എ ഉണ്ണികൃഷ്ണൻ എംഎൽഎ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്‌. ലക്ഷ്മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്‍റെ നിർമാണം ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ.…

Read More

ക്യൂട്ട് രശ്മിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി, ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കേറിയ നടിയായി മാറിയ താരമാണ് രാശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരത്തിന് നാഷണല്‍ ക്രഷ് എന്നൊരു വിളിപ്പേരു കൂടിയുണ്ട്. എക്സ്പ്രെഷന്‍ ക്വീന്‍ എന്ന പട്ടവും തെന്നിന്ത്യന്‍ ആരാധകര്‍ താരത്തിന് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാശ്മിക. തന്‍റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ ക്യൂട്ട് ചിത്രം പങ്കിട്ടിരിക്കുകയാണ് രാശ്മി മന്ദാന. തലയില്‍ നിറയെ റോസാപ്പൂവും ചൂടി ക്യൂട്ട് എക്സ്പ്രെഷനുമായാണ് രശ്മിക എത്തിയിരിക്കുന്നത്.

Read More

കോൺടാക്ട് ലെൻസ് ഉപയോഗിച്ച് കണ്ണിന് പരിക്കേറ്റു; വേദന കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല; വെളിപ്പെടുത്തലുമായി സീരിയൽ താരം

കോൺടാക്ട് ലെൻസ് ഉപയോഗിച്ച് ഹിന്ദി ടെലിവിഷൻ താരം ജാസ്മിൻ ഭാസിന് കണ്ണിന് പരിക്കേറ്റു. കോർണിയക്കാണ് പരിക്കേറ്റത്. വേദന കാരണം ഉറങ്ങാൻ പോലും സാധിക്കില്ലന്ന് താരം പറഞ്ഞു. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ‘ഒരു പരിപാടിക്ക് വേണ്ടിയാണ് ലെൻസ് ഉപയോഗിച്ചത്. ലെൻസ് വെച്ചപ്പോൾ തന്ന കണ്ണിന് വേദന തോന്നിയിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു. വേദന കൂടുതൽ വഷളായി. കാഴ്ച മങ്ങി വന്നു. ഒന്നും കാണാൻ കഴിയാതെയായി. അന്ന് രാത്രിതന്നെ നേത്രരോഗ വിദഗ്ധനെ കണ്ടു. അദ്ദേഹമാണ് കോർണിയക്ക് പരിക്കേറ്റത് കണ്ടെത്തിയത്. നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെ അതുവരെ കണ്ണുകൾ നല്ലതുപോലെ സൂക്ഷിക്കണം. കാഴ്ച മങ്ങിയിരിക്കുന്നതുകൊണ്ട് അത് എളുപ്പമല്ല. വേദന കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല’- ജാസ്മിൻ പറഞ്ഞു  

Read More

ആസിഫ് അലി ഇനി കുതിച്ച് പായും; നടന്‍റെ പേരിൽ പുനർനാമകരണം ചെയ്ത് ആഡംബര നൗക

ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് ആസിഫിന്‍റെ പേര് നൽകിയത്. പല തലങ്ങളിൽ ആ വിഷയം വഷളാകുമായിരുന്നു. എന്നാൽ അത് വളരേ പക്വതയോടെയും സൗമ്യമായും കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷഫീഖ് മുഹമ്മദ് അലി പറഞ്ഞു.

Read More

ആദ്യ ശമ്പളം 5,000 രൂപ, ഇപ്പോൾ പ്രിയങ്കയുടെ ആസ്തി 650 കോടി

ബോളിവുഡില്‍ പ്രത്യേക സ്ഥാനമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഒരേസമയം മികച്ച നടിയായും ഗ്ലാമര്‍ നായികയായും പ്രിയങ്ക തിളങ്ങിയിരുന്നു. പിന്നാലെ ഹോളിവുഡിലും നടി മിന്നി. എന്നാല്‍ പ്രിയങ്ക ചോപ്ര സിനിമയിൽ കാലുറപ്പിച്ചത് വലിയ പോരാട്ടത്തിലൂടെയാണ്. സിനിമാ കുടുംബത്തില്‍നിന്നുള്ള നായികയല്ല എന്ന പേര് അവര്‍ക്കുണ്ടായിരുന്നു. കഴിവിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് പ്രിയങ്ക ബോളിവുഡിന്‍റെ താരറാണിമാരിൽ ഒരാളായത്. മോഡലായിട്ടാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. 2000 മിസ് വേള്‍ഡ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രിയങ്ക കിരീടവും നേടി. മിസ് വേള്‍ഡ് കോണ്ടിനെന്‍റല്‍ ക്യൂന്‍ ഓഫ് ബ്യൂട്ടി-ഏഷ്യ-ഓഷ്യാനിയ കിരീടവും പ്രിയങ്ക നേടിയിരുന്നു. മിസ് വേള്‍ഡ് കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായിരുന്നു പ്രിയങ്ക. അതിനുശേഷം ബോളിവുഡില്‍നിന്ന് വലിയ ഓഫറുകളാണ് നടിയെ തേടിയെത്തിയത്. സണ്ണി ഡിയോളിന്‍റെ ദ ഹീറോയാണ് പ്രിയങ്കയുടെ ആദ്യ ചിത്രം. തനിക്ക് ആദ്യം കിട്ടിയ ശമ്പളം വെറും 5,000 രൂപയാണെന്ന് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇന്ന്…

Read More

എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്; അഭിനന്ദനവുമായി ദിലീപും കാവ്യാ മാധവനും

എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപിന് അഭിനന്ദനവുമായി ദിലീപും കാവ്യാമാധവനും. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രം ഉള്‍പ്പെടെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സ്വപ്ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നിന്‍റെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങൾക്ക് അഭിമാനം തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കാവ്യാ മാധവന്‍ മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.    

Read More

നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ.. കൃഷ്ണകുമാറിന്‍റെ കുറിപ്പ് വൈറൽ

മക്കളെ കുറിച്ചുള്ള നടൻ കൃഷ്ണകുമാറിന്‍റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രണ്ടാമത്തെ മകളായ ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു ആദ്യത്തെ കുറിപ്പ്. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദിയെന്നായിരുന്നു ദിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൃഷ്ണകുമാർ കുറിച്ചു. ‘ദിയ: ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി’–കൃഷ്ണകുമാറിന്റെ വാക്കുകൾ. ഹൻസിക: വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37 വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ..അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി. ഇഷാനി:…

Read More

നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം; ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം; അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം; ആസിഫ് അത് മനോഹരമായി ചെയ്തു; അമല പോൾ

അമല പോളും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ലെവല്‍ ക്രോസ്. 26ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ആസിഫും അമലയും. ഇതിന്‍റെ ഭാഗമായി ഇരുവരും ഒരുമിച്ച് ഒരു കോളജിലെത്തിയിരുന്നു. വേദിയില്‍ സംസാരിക്കവേ ആസിഫിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അമല സംസാരിച്ചു. എന്‍റെ സഹതാരവും ബെസ്റ്റ് ഫ്രണ്ടുമാണ് ആസിഫ് അലി. എല്ലാവര്‍ക്കും അറിയുന്നത് പോലെ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊരു മോശം അനുഭവമുണ്ടായി. അദ്ദേഹം അത് കൈകാര്യം ചെയ്തതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ഇതുപോലെ പ്രതീക്ഷിക്കാത്ത പല സാഹചര്യങ്ങളും ഉണ്ടാവാം. ആളുകള്‍ ചിലപ്പോള്‍ നമ്മളെ വലിച്ചു താഴെ ഇട്ടേക്കാം. അങ്ങനെ എന്തും സംഭവിക്കാം. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. ആസിഫ് അത് മനോഹരമായി ചെയ്തു. ഞാനതില്‍ അഭിമാനിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹനടന്മാരില്‍ ഒരാളാണ് ആസിഫ്-അമല പറഞ്ഞു.

Read More

എന്‍റെ ബുക്ക് വായിച്ചിട്ടും ഇന്‍റർവ്യൂ കണ്ടിട്ടുമാണ് വിവാഹാലോചന വന്നത്; ആ ഇന്‍റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി, എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി; ലെന

ഇടിയൻ ചന്തു സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. ഒരു മാസം പിന്നെ റെസ്റ്റായിരുന്നു. ആ ഒരു മാസം എന്‍റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങൾ പറഞ്ഞ് നടി ലെന. ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾ‌ക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾ‌സ് വന്നാലും എൻജോയ് ചെയ്യും. ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്. അവർ കാരണം എന്‍റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്‍റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്‍റർവ്യൂവാണ് വൈറലായത്. ആ ബുക്ക് ഇന്‍റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി. മാത്രമല്ല പെൻഗ്വിൻ ബുക്ക്സ് ഇങ്ങോട്ട്…

Read More

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വരുമ്പോൾ ഇടാൻ പറ്റിയ വേഷമാണോ ഇത്; അമലയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഒരു മാസം മുന്‍പാണ് നടി അമല പോള്‍ അമ്മയാവുന്നത്. ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ നടി തന്‍റെ ഒട്ടേറെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ കുഞ്ഞ് പിറന്നതിന് ശേഷം പൊതുവേദിയില്‍ ആദ്യമായി നടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആസിഫ് അലിയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് എറണാകുളം ആൽബർട്സ് കോളജില്‍ എത്തിയത്. ഒപ്പം നടന്‍ ആസിഫ് അലിയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളജില്‍ ഒരുക്കിയിരുന്നതും. എന്നാല്‍ ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് ഇപ്പോൾ ലഭിക്കുന്നത്. വളരെ ഇറക്കം കുറഞ്ഞൊരു വസ്ത്രമായിരുന്നു നടി ധരിച്ചത്. മുട്ടിനു മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്തു കാണുന്നു എന്നാണ് ആരോപണം. പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ് ചിലര്‍ നടിയോടു ചോദിക്കുന്നത്. വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്,…

Read More