സാമന്തയുടെ ആസ്തി 101 കോടിയോ? പ്രതിഭ കൊണ്ട് നേട്ടങ്ങൾ കൈവരിച്ചതെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലും ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്കു ജീവൻ നൽകിയ താരം സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. ഇക്കാലമത്രയും സിനിമയിൽ അഭിനയിച്ച വകയിലുള്ള താരത്തിന്‍റെ ആസ്തിവിവരങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. അത്രയ്ക്കും വലിയ സമ്പാദ്യമാണ് സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്‍റെ പ്രതിഭ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം നൂറ്റൊന്ന് കോടി രൂപയുടെ ആസ്‌തിയാണ് സാമന്തയ്ക്കുള്ളത്. സിനിമയിൽ അഭിനയിക്കുന്നത് മുഴുനീള കഥാപാത്രം വേണമെന്നൊന്നും താരത്തിനു നിർബന്ധമില്ല. ചെറിയ അതിഥി വേഷങ്ങൾക്കു പോലും നടി ഈടാക്കുന്നത് കോടികളാണ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്‌പ ഒന്നാം ഭാഗത്തിൽ ഹിറ്റായ പാട്ട് സീനിൽ അഭിനയിക്കാൻ താരംഅഞ്ച് കോടി വാങ്ങിയെന്നാണ് പറയുന്നത്. നിലവിൽ സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഈടാക്കുന്ന…

Read More

ആരെങ്കിലുമൊന്ന് താഴെയിറക്കോ… ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് കങ്കണ; ട്രോളിന്‍റെ ചാകരയുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് എൻഡിഎ സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് കങ്കണയുടെ നാക്ക് പിഴ. തേജ്വസി യാദവിനെ ഉന്നം ചെയ്ത് പറഞ്ഞ അധിക്ഷേപവും ആരോപണവും പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവായ തേജ്വസി സൂര്യയിലേക്ക് വന്നെത്തുകയായിരുന്നു. ‘ദുഷിച്ച രാജകുമാരന്മാരുടെ ഒരു പാർട്ടിയുണ്ട്. ചന്ദ്രനിൽ ഉരുളക്കിഴങ്ങു വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയായാലും മീൻ തിന്നുന്ന തേജസ്വി സൂര്യയായാലും’എന്നാണ് കങ്കണ പറഞ്ഞത്. എന്നാൽ ആർജെഡി നേതാവ്, തേജസ്വി യാദവിനെയാണ്‌ താരം ഉദ്ദേശിച്ചതെങ്കിലും, പറഞ്ഞു വന്നപ്പോൾ, സ്വന്തം പാർട്ടിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യയുടെ പേരായി. ഏതാണ് ഈ സ്ത്രീ എന്ന തലക്കെട്ടോടെ തേജസ്വി യാദവ് തന്നെ ഈ വീഡിയോ പങ്കുവച്ചതോടെ സംഭവം വൈറലായി. ട്രോളൻമാരു കൂടെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചിരിക്കുള്ള വകയായി മാറി. Tejasvi Surya – Mujhe Kyu…

Read More

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല, ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം; വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന്‍ ശരത്കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. എന്‍റെ അച്ഛന്‍ പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന്‍ എന്‍റെ കണ്ണില്‍ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്‍റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്‍റെ മുൻ ഭാര്യയുമായി നല്ല സൗഹൃദം…

Read More

ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു; ഷംന കാസിം

മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന്‍ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം. -ഷംന കാസിം

Read More

എനിക്കുവേണ്ടി അമ്മ അതുപോലെ ചെയ്യുകയാണ് ഇപ്പോള്‍; പ്രിയങ്ക ചോപ്ര

ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അര്‍ധരാത്രി വരെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാൽ മകൾ മാൾട്ടി യെ അമ്മയെ ഏല്‍പ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാന്‍ ചെറിയ കുട്ടിലായിരുന്നപ്പോള്‍ എന്നെ മുത്തശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു. ഇപ്പോള്‍ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി ഒരു ദിവസം കടല്‍ത്തീരത്ത് പോയി ആ യാത്ര അവള്‍ ഒരുപാട് ആസ്വദിച്ചു. -പ്രിയങ്ക ചോപ്ര

Read More

തുണി വാങ്ങാൻ കാശില്ലായിരുന്നോ! ദീപ്തി സതിയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം

നൃത്തവും മോഡലിംഗും അഭിനയവും കരിയറാക്കിയ ദീപ്തി സതി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ദീപ്തി പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതും. ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ആണ് ഫോട്ടോയില്‍ ദീപ്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലൗസ്‍‍ലെസായി ഹോട്ട് ലുക്കിലാണ് താരം. സിമ്പിള്‍ മേക്കപ്പില്‍ ഓർണമെൻസ് ഒന്നും ധരിക്കാതെയാണ് ഫോട്ടോഷൂട്ട്. വാരണാസിയിലെ ഗംഗ നദിയുടെ പരിസര പ്രദേശങ്ങളില്‍ വച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോകള്‍ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. ഇത്രയും ഗതികേടാണോ വീട്ടില്‍, തുണി വാങ്ങാൻ കാശില്ലായിരുന്നോ, ഇതെന്താ ആടുജീവിതം രണ്ടാം ഭാഗമാണോ, ആരെങ്കിലും ആ കുട്ടിക്ക് ബ്ലൗസ് വാങ്ങി കൊടുക്കൂ… എന്നൊക്കെയാണ് കമന്‍റുകള്‍.  

Read More

‘അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല, മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്’: ഇല്യാന ഡിക്രൂസ്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് ഇല്യാന ബോളിവുഡിലേക്ക് എത്തുന്നത്. ഈ അടുത്താണ് താരം തന്‍റെ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്കു കടന്നത്. ഇല്യാന വിവാഹം കഴിച്ചതും അമ്മയായതും ഈയടുത്തയിടെയായിരുന്നു. അതേസമയം താന്‍ അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല എന്നാണ് ഇല്യാന പറയുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍, എനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. എന്താണെന്ന് അറിയില്ല എന്‍റെ മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ഇല്യാന. പിന്നീട് 2012 ല്‍ ബര്‍ഫിയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ഇല്യാനയുടെ പ്രകടനം കൈയടി നേടുകയും ചെയ്തിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ബര്‍ഫിയുടെ വിജയത്തോടെ…

Read More

‘ബിഗ് ബോസിലുള്ളത് ബ്രില്യന്‍റ് പ്ലയേഴ്സ്, തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നു’: ദിലീപ്

ബിഗ് ബോസ് ഇടയ്ക്ക് കാണാറുണ്ട്. മകൾ കാണാറുണ്ട്. പിന്നെ ഷോയിലേക്കുപോകുന്നതിനു തൊട്ടു മുമ്പ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണു പോയത്. ഏറ്റവും കൂടുതൽ റെയ്റ്റിംഗ് ഉള്ള ഷോയാണല്ലോ ബിഗ് ബോസ്. ഇഷ്ടമുള്ള മത്സരാർഥി ഉണ്ട് ഈ സീസണിൽ. പക്ഷേ ആരാണെന്നു പറയുന്നില്ല. അവിടെ എല്ലാവരും എന്നെ ഒരുപോലെയാണു സ്നേഹിക്കുന്നത്. അതുകൊണ്ട് ആ സ്നേഹം തിരിച്ചു കൊടുത്തേ പറ്റൂ. അവിടെ വേർതിരിവു കാണിക്കാൻ ആകില്ല. ഷോയിൽ പോയപ്പോൾ വേറൊരു അനുഭവമാണ്. ഞാൻ അവിടെ ചെല്ലുമ്പോൾ അവർ എന്തോ തർക്കത്തിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പിട്ടു. തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നുവെന്നത് വലിയ കാര്യമാണ്. ബ്രില്യന്‍റ് പ്ലയേഴ്സ് ആണ് അവിടെ ഉള്ളത്. -ദിലീപ്

Read More

‘എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? നേരിടാനുളള കരുത്ത് എനിക്കുണ്ട്’

കാന്‍സറാണെന്നറിഞ്ഞ നിമിഷം എന്തുകൊണ്ട് ഞാന്‍ എന്നായിരുന്നു ആദ്യം തോന്നിയത്. ഉറക്കമുണരുമ്പോള്‍ രോഗം ഒരു ദുഃസ്വപ്‌നം മാത്രമാണെന്ന് പ്രതീക്ഷപുലര്‍ത്തിയിരുന്നു. ഇങ്ങനെയൊന്ന് എനിക്കും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് ഞാന്‍ വിചാരിച്ച രീതി മാറാന്‍ തുടങ്ങിയത്. എന്തുകൊണ്ട് ഞാന്‍? എന്നതിനുപകരം എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? എന്ന് ഞാന്‍ ചോദിക്കാന്‍ തുടങ്ങി. ഇത് എന്‍റെ സഹോദരിക്കോ മകനോ സംഭവിക്കാത്തത് നല്ല ഒരു കാര്യമായി എനിക്കു തോന്നി. ഇതിനെ നേരിടാനുളള കരുത്ത് എനിക്കുണ്ടെന്ന് എനിക്കു മനസിലായി. മികച്ച ആശുപത്രികളിലേക്കു പോകാനും ചികിത്സ നടത്താനുളള സാഹചര്യവും എനിക്കുണ്ടായിരുന്നു. എന്തുകൊണ്ട് എനിക്കും ആയിക്കൂടാ? എന്ന ചോദ്യം സ്വയം ചോദിച്ചപ്പോള്‍ത്തന്നെ രോഗം ഭേദമാവാന്‍ തുടങ്ങി. -സൊനാലി ബിന്ദ്ര

Read More

ചക്കി ഇനി നവനീതിന് സ്വന്തം: മാളവിക ജയറാം വിവാഹിതയായി; വിവാഹം ഗുരുവായൂരിൽവെച്ച്

ആരാധകരേറെയുള്ള താപരുത്രിയാണ് മാളവിക ജയറാം. സോഷ്യൽ മീഡിയയിലൂടെ മാളവിക എന്ന മലയാളികളുടെ ചക്കി തന്‍റെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മാളവിക ജയറാം വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 6.15നായിരുന്നു ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ താലികെട്ട്. താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു വരൻ നവനീതിന്‍റെ വേഷം.പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരന്‍. നവനീത് യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. തൃശൂര്‍ ഹയാത്ത് ഹോട്ടലില്‍ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒട്ടേറെ…

Read More