അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ്; കങ്കണ റണാവത്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണൗത്ത്. തന്‍റെ നിലപാടുകളും രാഷ്‌ട്രീയവും തുറന്നു പറയാൻ മടി കാണിക്കാത്ത നടിയാണ് കങ്കണ. അതിന്‍റെ പേരിൽ പലപ്പോഴും വിമർശനത്തിന് ഇരയാകേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയും കടന്നു രാഷ്‌ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്‍റെ അവകാശവാദം. രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. – കങ്കണ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. രാഷ്‌ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ്…

Read More

‘എന്തൊക്കെയാ ഇവിടെ നടക്കുന്നേ’; പേളിയുടേയും ശ്രീനിയുടേയും വിവാഹ വാർഷിക ആഘോഷം കണ്ട് മകൾ നിലയുടെ ചോദ്യം വൈറൽ

പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്‍റേയും അഞ്ചാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷത്തിന്‍റെ വീഡിയോ പേളി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് താര ജോഡികൾക്ക് വിവാഹ ആശംസയുമായി രംഗത്തെത്തിയത്. ഇതിനിടെയിൽ അച്ഛന്‍റേയും അമ്മയുടെയും വിവാഹ വാർഷികാഘോഷങ്ങൾ കണ്ട് മൂത്ത മകൾ നിലയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്നാണ് കുഞ്ഞു നിലയുടെ ചോദ്യം. ഞങ്ങളുടെ അഞ്ചാം വിവാഹവാർഷികമാണ്, നില ഇതിനോടകം തന്നെ ഞങ്ങളെക്കൊണ്ട് മടുത്തു കഴിഞ്ഞു. “എന്തൊക്കെയാ ഇവിടെ നടക്കുന്നേ,” എന്ന അവളുടെ ചോദ്യം കേട്ട് ചിരി നിർത്താൻ പറ്റിയില്ല. ഞങ്ങളുടെ ഒരു ഫൂൾ റീൽ പിന്നാലെ വരുന്നുണ്ട്. എന്നാൽ നിലയുടെ ചോദ്യം എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല. കാരണം ഇത് കേട്ട് ഞങ്ങൾ കുറേ ചിരിച്ചു. എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.വീഡിയോ കാണാൻ…

Read More

‘ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേ’, അതൊരു വലിയ കാഴ്ചയായിരുന്നു… നിഗൂഡതകൾ നിറഞ്ഞ അനുഭൂതി നിറച്ച് ഗു ട്രെയിലർ

ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേ അതൊരു വലിയ കാഴ്ചയായിരുന്നു,… ഗുളികൻ വന്നായിരുന്നോ അച്ഛാ..? അതൊക്കെ വെറും കഥയാ മോളെ… കേട്ട് മറന്ന മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രങ്ങളാണ് ഗുളികനും, യക്ഷികളും, വരുത്തുപോക്കുമെല്ലാം. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭൂതി നിറയ്ക്കുന്ന കഥയുമായെത്തിയിരിക്കുകയാണ് മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഗു’  എന്ന ചിത്രം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ ട്രയിലർ. ദുരൂഹതയുടെ ചുരുളഴിയുന്ന കഥയുമായാണ് ഗു ഒരുക്കിയിരിക്കുന്നതെന്ന് ട്രയിലറിൽ നിന്ന് മനസിലാക്കാം. കുട്ടികൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ് മിന്നയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് നായകൻ. മണിയൻ പിള്ള രാജു, കുഞ്ചൻ, നിരഞ്ചൻ മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ,നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ്…

Read More

മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി

പുണർതം ആർട്സ് ഡിജിറ്റലിന്‍റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച് പുള്ളുവൻ പാട്ടിന്‍റെയും നാവോറ് പാട്ടിന്‍റെയും പശ്ചാത്തലത്തിൽ ഒരുക്കിയ മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയറ്ററിൽ നടന്ന ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് റിലീസ് നിർവ്വഹിച്ചത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീൻ എന്നിവർ ചേർന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പൂജപ്പുര രാധാകൃഷ്ണൻ, സംഗീത സംവിധായകൻ രാജേഷ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണൻ പോറ്റി, നായകൻ അരുൺ ഉണ്ണി, സംവിധായകൻ രമേശ് കുമാർ…

Read More

തൃഷ വീണ്ടും തെന്നിന്ത്യൻ താരറാണി? പ്രതിഫലത്തിൽ നയൻതാരയെയും സാമന്തയെയും വെട്ടി തൃഷ ഒന്നാമത്

ദക്ഷിണേന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. തമിഴിലാണെങ്കില്‍ നയന്‍താര എന്നുതന്നെ പറയാം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും നയൻസാണ്. നേരത്തെ പ്രതിഫല കാര്യത്തില്‍ ഒന്നാം നമ്പര്‍ തൃഷയായിരുന്നു. എന്നാല്‍ നയന്‍താരയുടെ മുന്നേറ്റത്തില്‍ തൃഷയ്ക്കു കാലിടറി പോവുകയായിരുന്നു. എന്നാലിപ്പോൾ തമിഴ്-തെലുങ്ക് ചിത്രങ്ങളിലൂടെ തൃഷ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ലിയോ എന്ന വമ്പന്‍ ഹിറ്റിലൂടെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വിജയമാണ് തൃഷ നേടിയത്. അജിത്തിനൊപ്പം വിഡാമുയിര്‍ച്ചി അടക്കം തൃഷയുടേതായി വരാനുണ്ട്. രണ്ടാം വരവില്‍ തൃഷ പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണു ചില റിപ്പോർട്ടുകളിൽ പറയുന്നത്. മണിരത്‌നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങൾ, വരാനിരിക്കുന്ന തഗ് ലൈഫ് പോലുള്ള വമ്പന്‍ ചിത്രങ്ങളും തൃഷയ്ക്കുണ്ട്. തുടരെ വിജയ ചിത്രങ്ങള്‍ ലഭിച്ചതിലൂടെ ദക്ഷിണേന്ത്യന്‍ സിനിമകളിലെ പ്രതിഫലം തൃഷ ഉയര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നയന്‍താര നിലവില്‍ പത്തു കോടിക്കു മുകളില്‍ വാങ്ങുന്നതായി…

Read More

മലയാള സിനിമയുടെ സുകൃതം; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 11.30 മുതല്‍ തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തില്‍ സംസ്‌കാരം. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകള്‍ സംവിധാനം ചെയ്ത ഹരികുമാര്‍ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യ ചെയര്‍മാനായും രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങളടക്കം 42 ചലച്ചിത്ര അവാര്‍ഡുകളാണ് സുകൃതം സ്വന്തമാക്കിയത്. തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയില്‍ രാമകൃഷ്ണപിള്ള- അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനനം. ഭരതന്നൂര്‍ സ്‌കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനീയറിംഗ് പഠനം. പെരുമ്പടവം ശ്രീധരന്‍റെ…

Read More

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമ- സീരിയൽ- നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ നടി കനകലത (63) അന്തരിച്ചു. മലയിൻകീഴ് പൊറ്റയിൽ പുളിയറക്കട ‘കനകം’ വീട്ടിൽ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ബന്ധുക്കൾ എത്തിച്ചേർന്നതിനുശേഷം ഇന്ന് നടക്കും. പാർക്കിൻസണ്‍ രോഗവും ഡിമെൻഷ്യയും ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെ മൂത്ത സഹോദരി വിജയമ്മയും കുടുംബവും തിരുവനന്തപുരത്ത് കനകലതയ്ക്കൊപ്പമായിരുന്നു താമസം. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് കനകലത ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് പ്രഫഷണൽ നാടകങ്ങളുടെ ഭാഗമായി. ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അത് റിലീസായില്ല. പിന്നീട് അഭിനയിച്ചത് ‘ചില്ല് ’ എന്ന സിനിമയിലാണ്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. മൂന്നരപ്പതിറ്റാണ്ടിലേറെ അഭിനയ രംഗത്ത് സജീവമായിരുന്ന കനകലത…

Read More

‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് മക്കളായ ഞങ്ങൾ അനുഗ്രഹമായി കാണുന്നു’; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ

മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകളറിയിച്ച് മകൻ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്‍റെ ഭാഗമാകാനും അതിന്‍റെ സ്‌നേഹത്തിലും ഊഷ്‌മളതയിലും മുഴുകുകയും ചെയ്യുന്ന മക്കളായ ഞങ്ങൾ ഭാഗ്യവാന്മാർ. ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ! എന്നാണ് ദുൽഖർ കുറിച്ചത്.

Read More

ഖുശ്ബുവിന് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലന്ന് ഡോക്ടർമാർ വിധിയെഴുതി; മനസ് തുറന്ന് ഭർത്താവ് സുന്ദർ

വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്‌ടർമാർ പറഞ്ഞത്. ഇതറിഞ്ഞപ്പോൾ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാനാണ് അവൾ ആവശ്യപ്പെട്ടത്. പക്ഷേ അവളെയായിരിക്കും വിവാഹം കഴിക്കുക എന്നെനിക്ക് ഉറപ്പായിരുന്നു. മക്കൾ ഇല്ലാത്ത ജീവിതത്തിനായി ഞാൻ തയാറായിരുന്നു. പക്ഷേ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ഇപ്പോൾ തങ്ങൾക്ക് രണ്ട് മാലാഖകൾ ഉണ്ടെന്ന് സുന്ദർ. സി. പറഞ്ഞു.

Read More

അടിപൊളി ഐശ്വര്യ; വൈറൽ ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യയിൽ തിളങ്ങി നിൽ‌ക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. കഴിവും ഭാഗ്യവും എപ്പോഴും തുണച്ചിട്ടുള്ള നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ‌ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പരസ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യയുടെ മറുപടി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്‍റെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച ഒരേ കോസ്റ്റ്യൂമണിഞ്ഞ പല പോസിലുള്ള ആറു ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ ദിവസങ്ങളിൽ ഞാൻ സംഗീതം കേൾക്കാൻ വളരെയധികം സമയം ചിലവഴിക്കുന്നു, ഞാൻ 90കളിലെ സോഫ്റ്റ് പ്ലേലിസ്റ്റ് വീണ്ടും…

Read More