‘ഋഷി ഒരു പാവമാണ്, അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി’; നിഷ സാരംഗ്

തിരക്ക് കാരണം ബിഗ് ബോസ് പൂർണമായും കാണാൻ കഴിയാറില്ല. ഇപ്പോൾ എല്ലാവരും ബിഗ് ബോസിൽ കാണുന്നതാണ് ഋഷിയുടെ യഥാർഥ സ്വഭാവം. ബിഗ് ബോസിലേക്കു പോവുന്നതിനു തലേ ദിവസം കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അവൻ ഒരു പാവമാണ്. അവൻ കരയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി. എല്ലാവരോടും ഭയങ്കര സ്നേഹമാണ്. അവനു പെട്ടെന്നു കരച്ചിൽ വരും, ആത്മാർഥത കൂടുതൽ ഉള്ളതുകൊണ്ടാണത്. അവൻ ബിഗ് ബോസിൽ അഭിനയിക്കുന്നില്ല എന്നാണ് എന്‍റെ വിശ്വാസം. ഷോയുടെ സമ്മർദം ഒക്കെ വരുമ്പോൾ ചിലപ്പോഴവൻ മാറിയേക്കും. ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, പെട്ടെന്ന് കരയുകയും ചെയ്യും. അതു തന്നെയാണ് ഇപ്പോൾ ബിഗ് ബോസിലും കാണുന്നത്. -നിഷ സാരംഗ്

Read More

അമ്മയായ ശേഷമുള്ള മാറ്റത്തോടും ജീവിതത്തോടും പൊരുത്തപ്പെടാൻ ഒന്നര വർഷം വേണ്ടിവന്നു; സോനം കപൂർ

ബോളിവുഡിലെ ഫാഷൻ‌ ഐക്കണാണ് അനിൽ കപുറിന്‍റെ മകളായ സോനം കപുർ. സാവരിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. താരപുത്രിയായതിനാൽ സിനിമാരംഗത്തു വളരെ പെട്ടെന്നു സോനത്തിനു സ്ഥാനം ലഭിച്ചു. അതേസമയം ഇതിന്‍റെ പേരിൽ വ്യാപക സൈബർ ആക്രമണവും സോനത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. സൂപ്പർതാര ചിത്രങ്ങളിൽ നായികയായ സോനം കരിയറിന്‍റെ ഒരു ഘട്ടത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു. 2018 ലാണ് സോനം വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് സോനത്തിന്‍റെ ഭർത്താവ്. വിവാഹ ശേഷം സോനം ഭർത്താവിനൊപ്പം ലണ്ടനിലേക്കു മാറി. സിനിമകളിലെ തിരക്കുകുറച്ച് കുടുംബ ജീവിതത്തിലേക്കു ശ്രദ്ധ നൽകാനും സോനം തയാറായി. 2022 ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. വായു കപുർ അഹുജ എന്നാണു കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. കുഞ്ഞ് പിറന്ന ശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ചിക്കുകയാണ് സോനം. അമ്മയായ ശേഷം വന്ന…

Read More

വര്‍ഷത്തില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ മാറ്റാന്‍ എന്‍റെ കൈയില്‍ കാശില്ല, അതുകൊണ്ട് സൈക്കിളില്‍ പോയി വോട്ട് ചെയ്തു; വിശാല്‍

വിജയ് മുമ്പ് വോട്ട് ചെയ്യാൻ സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്‍റെ കൈയില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥയിൽ വര്‍ഷത്തില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ മാറ്റാന്‍ എന്‍റെ കൈയില്‍ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കില്‍ ഞാന്‍ സൈക്കിളില്‍ പോയി വോട്ട് ചെയ്തു. ഒരിക്കല്‍ കാരക്കുടിയില്‍നിന്ന് തൃച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാന്‍ സൈക്കിളില്‍ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും പാട്ടുകള്‍ കേട്ടുകൊണ്ട് സൈക്കിള്‍ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്‌ട്രെസ് കുറയ്ക്കുന്ന കാര്യമാണ്. -വിശാല്‍

Read More

ബ്ലാക്ക് ഗൗണില്‍ നയൻതാര; വൈറലായി ചിത്രങ്ങൾ

കരുത്തുറ്റ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ഗൗണിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം ഇപ്പോൾ. ബ്ലാക്കിൽ സ്റ്റണ്ണിംഗ് ആയ ഗൗണിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കിട്ടത്. മുംബൈയിൽ നടന്ന ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ ധരിച്ച വേഷമാണിത്. കറുപ്പ് പുതിയ കറുപ്പാണ് എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ഈ ചിത്രങ്ങൾ പങ്കുവച്ചത്. അതിശയകരമായി , രാജ്ഞി , ഹോട്ട് , തുടങ്ങി നിരവധി കമന്‍റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്.  

Read More

സ്റ്റാർട്ട് കാമറ ആക്ഷൻ… ഉണ്ണി മുകുന്ദൻ ഇനി ‘മാർക്കോ’; സംവിധാനം ഹനീഫ് അദേനി

മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ ആക്ഷനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. യുവ തലമുറയിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർഥനായ താരം ഇടക്കാലത്ത് ഷഫീഖിന്‍റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ കുടുംബ സദസുകൾക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’ ഉണ്ണി മുകുന്ദന്‍റെ മുഴുനീള ആക്‌ഷൻ സിനിമകളിലൊന്നാകും. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്‌ഷൻ-വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്‌ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്‌ഷന്‍ രംഗങ്ങളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്‌ഷൻ കോറിയോഗ്രാഫേഴ്സ്…

Read More

വര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ കഴിക്കുന്ന ആട്ടിൻ കാൽ… പിന്നിൽ ഷെഫ് പിള്ള

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിറഞ്ഞാടുകയായിരുന്നു. ഇതിനു പുറമേ, നിവിന്‍ പോളിയുടെ നിതിന്‍ മോളി എന്ന വേഷം തീയറ്ററുകളിലുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഒരു സിനിമ താരമായാണ് ചിത്രത്തിൽ നിവിൻ എത്തുന്നത്. ലോ റോസ്റ്റാഡ് ലാംബ് ഷാങ്ക് എന്ന ഡിഷ് കഴിച്ചുകൊണ്ടാണ് നിവിന്‍റെ എൻഡ്രി. ഷെഫ് സുരേഷ് പിള്ളയുടെ കൈപ്പുണ്യത്തിലാണ് ആ വിഭവം ഉണ്ടാക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍റെ ആവശ്യപ്രകാരമാണ് ഇത് തയ്യാറാക്കിയത്. ഇതിനെ കുറിച്ച് ഷെഫ് പിള്ള പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… നിവിൻ പോളിയും സ്‌ലോ റോസ്റ്റാഡ് ലാംബ് ഷാങ്കും!ഡിസംബർ മാസം.പുതിയ പ്രോജക്ടിന്‍റെ ആവശ്യത്തിനായി ദോഹയിലാണ്- വൈകുന്നേരം ഒരു കാൾ:വിനീത് ശ്രീനിവാസനാണ്…!“ഹലോ ഷെഫ്! നമസ്കാരം…”“ഹലോ ബ്രോ” – പതിവ് പോലെ എന്‍റെ മറുപടി.“ഷെഫ്, ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ…

Read More

‘താരങ്ങൾ പ്രതിഫലം കുറച്ചത് ആശ്വാസമായി’; വിശാഖ് സുബ്രഹ്മണ്യം

രണ്ടു സുഹൃത്തുക്കളുടെ സ്വപ്‌നങ്ങളുടെ കഥ- അതാണ് ഈ സിനിമയിലേക്ക് അടുപ്പിച്ചതെന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം രാഷ്്ട്ര ദീപികയോടു പറഞ്ഞു. ‘ഹൃദയം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും വീനീതും പ്രണവുമൊക്കെ ഒരു കുടുംബംപോലെയായി. ഒരു പടം കൂടി ഒരുമിച്ചു ചെയ്യാമെന്നു തീരുമാനിച്ചു. പിന്നെ, ഇതിന്‍റെ തീം… സിനിമയ്ക്കകത്തെ സിനിമ. അത്തരമൊരു പടം വന്നിട്ടു കുറേക്കാലമായിരുന്നു. 130 ആര്‍ട്ടിസ്റ്റുകള്‍. 54 ലൊക്കേഷനുകള്‍. അത്രയും വലിയ പടം. ടെന്‍ഷനുണ്ടായിരുന്നു. പ്രണവും ധ്യാനും കല്യാണിയും അജുവും ബേസിലും നിവിനും നീരജുമൊക്കെ സൗഹൃദത്തിന്‍റെ പേരില്‍ പ്രതിഫലം കുറച്ചതു വലിയ ആശ്വാസമായി. ഞാന്‍ നിര്‍മിച്ച ലവ് ആക്ഷന്‍ ഡ്രാമ, ഹൃദയം എന്നിവയേക്കാള്‍ രണ്ടു മൂന്നിരട്ടി വരും ഇതിന്‍റെ ബജറ്റ്. അവരുടെ സപ്പോര്‍ട്ടില്ലായിരുന്നുവെങ്കില്‍ ബജറ്റ് പിന്നെയും ഉയര്‍ന്നേനെ. കൊച്ചിയില്‍ സ്ഥലമെടുത്ത് എഴുപതുകളിലെ മദിരാശി സ്ട്രീറ്റും മ്യൂസിക് സ്റ്റുഡിയോസും പുനഃസൃഷ്ടിക്കേണ്ടിവന്നു. പുതു തലമുറയിലെ നമ്പര്‍ വണ്‍ ആക്ടേഴ്‌സാണല്ലോ അഭിനേതാക്കള്‍. വിനീതിന്…

Read More

വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്…

വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. “ഇവർ കടന്നുപോകുന്ന വഴികളിലെ ആളുകളുമായി ഉണ്ടാകുന്ന അനുഭവങ്ങളും സൗഹൃദങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണു സിനിമ”- സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ രാഷ്്ട്ര ദീപികയോടു പറഞ്ഞു. കഥയ്ക്കു പിന്നിൽ… കോളജ്കാലം തൊട്ടേ മനസിലുള്ള കഥയാണ്. 2022ലാണ് ഇത് എഴുതണമെന്ന ആഗ്രഹം തീവ്രമായത്. 2023ലാണ് എഴുതിത്തുടങ്ങിയത്. ഈ കഥ പൂര്‍ണമായും ഫിക്ഷന്‍ തന്നെയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ നടന്ന പല സംഭവങ്ങളും എഴുത്തിനെ സ്വാധീനിക്കുമല്ലോ. എഴുപതുകളില്‍ സിനിമ തേടി കോടന്പാക്കത്തു വന്നിട്ടുള്ളവര്‍, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍… അത്തരം സ്വാധീനമുണ്ട്. നമ്മളെല്ലാവരും എപ്പോഴും പറയുന്നതാണല്ലോ…വര്‍ഷങ്ങള്‍ക്കു ശേഷമെന്ന്. അതിനൊരു സൗഹൃദത്തിന്‍റെ ഫീലുണ്ട്. പലപ്പോഴും പല കൂട്ടുകാരെയും കാണുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാവും. ഈ സിനിമയുടെ എസന്‍സുള്ള ടൈറ്റില്‍…

Read More

ഷറഫുദ്ദീന്‍റെ ദി പെറ്റ് ഡിക്ടറ്റീവ് ചിത്രീകരണം തുടങ്ങി

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ദി പെറ്റ് ഡിക്ടറ്റീവ്. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രഞ്ജി പണിക്കരാണു സ്വിച്ചോൺ കർമം നിർവഹിച്ചത്. ഷറഫുദീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാവിന്‍റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരത്തിന്‍റെ ആദ്യനിർമാണ സംരംഭമാണിത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആസ്വാദ്യകരമായിരിക്കും എന്നാണ് റിപ്പോർട്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജയ് വിഷ്ണു, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, ചിത്രസംയോജനം അഭിനവ് സുന്ദർ നായക്, സംഗീതം രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ ദിനോ ശങ്കർ, ഓഡിയോഗ്രാഫി വിഷ്ണു ശങ്കർ, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ്…

Read More

സുഹൃത്തുക്കളേ നന്ദി…ഫേസ്ബുക്ക് പേജ് തിരിച്ചു കിട്ടിയ സന്തോഷം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

എന്‍റെ ഫേസ്ബുക്ക് പേജ് തിരിച്ചു കിട്ടി…! പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിംഗ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി..! കഴിഞ്ഞ ദിവസം മുതൽ എന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോയും പോസ്റ്റ്‌ ചെയ്യുകയും ചിലരോട് പണം ആവശ്യപ്പെട്ട് മെസേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു. അന്നു രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചുപിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

Read More