ഷിയാസ് കരീം പോലീസ് കസ്റ്റഡിയിൽ; കേസെടുത്തത് മൂന്നുവകുപ്പുകൾ ചേർത്ത്; നാളെ ചന്തേരയിലെത്തിക്കും

തൃക്കരിപ്പൂർ: യുവതി നൽകിയ ലൈംഗികപീഡന പരാതിയിൽ സിനിമാ നടനും മോഡലുമായ ഷിയാസ് കരീമിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ എത്തിയ പോലീസ് സംഘം ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.യുവതിയുടെ പരാതിയിൽ പീഡനം, ലൈംഗികാതിക്രമം, സാമ്പത്തിക കുറ്റകൃത്യം എന്നീ വകുപ്പുകൾ പ്രകാരമാണ് പോലിസ് ഷിയാസിനെതിരെ കേസെടുത്തിരുക്കുന്നത്. പ്രതിയെ ചന്തേരയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ വിശദാംശങ്ങൾ പരിശോധിച്ച് നാളെ രാവിലെ തീരുമാനമെടുക്കുമെന്നാണ് ചന്തേര പോലീസ് നൽകുന്ന സൂചന.

Read More

റൊമാന്‍റിക് സീനുകൾ ചെയ്യുമ്പോൾ ഭർത്താവിന് സ്വാർഥത ഇല്ല;വെളിപ്പെടുത്തലുകളുമായി അഭിരാമി

റൊമാന്‍റിക് സീനുകൾ ചെയ്യുമ്പോൾ ഭർത്താവിന് പൊസസീവ്നെസ് (സ്വാർഥത) ഇല്ല. പ്രൊഫഷണലും പേഴ്സണലും എന്ന വ്യത്യാസം ഞങ്ങൾക്കുണ്ട്. ഞാൻ അദ്ദേഹത്തിന്‍റെ കാര്യത്തിൽ സെക്യൂർ ആണ്. അദ്ദേഹം ഇങ്ങോട്ടും അങ്ങനെ തന്നെ. ആ വിശ്വാസ്വത ഉണ്ട്. കാരണം എന്താണ് നഷ്ടപ്പെടുകയെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാം. നിങ്ങളും ഞാനും സുഹൃത്തുക്കളായിരിക്കെ ഞാൻ നിങ്ങളെ വഞ്ചിച്ചാൽ അതിന്‍റെ നഷ്ടം എനിക്കാണ്. കാരണം എനിക്കൊരു സുഹൃത്തിനെ നഷ്ടപ്പെടും. അതുതന്നെയാണ് പങ്കാളിയുടെ കാര്യത്തിലും. അദ്ദേഹത്തെ വിഷമിപ്പിക്കുന്ന കാര്യം ചെയ്താലുള്ള പ്രത്യാഘാതങ്ങൾ എന്താണെന്ന് എനിക്കറിയാം. പിന്നെ ഞാനെന്തിന് അത് ചെയ്യണം. എനിക്ക് അദ്ദേഹമാണ് പ്രധാമെന്ന് അഭിരാമി പറഞ്ഞു.

Read More

ഗ്ലാമറസ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി;കണ്ണ് തള്ളി ആരാധകർ

കറുപ്പണിഞ്ഞെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാണിയിരിക്കുന്നു. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ വന്ന താരത്തിന് ഇന്ന് തെന്നിന്ത്യയിൽ ഹിറ്റ് ചിത്രങ്ങൾ അനവധിയാണ്. ഹിറ്റ് നായികയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി വന്നിരിക്കുന്നത്. നിമിഷങ്ങൾക്കകമാണ് താരത്തിന്‍റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായത്.

Read More

സാരിയിൽ തിളങ്ങി ആൻ അഗസ്റ്റിൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ആൻ അഗസ്റ്റിൻ. കരിയറിൽ നിന്ന് കുറച്ച് കാലമായി ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. ഇപ്പോഴിതാ താരത്തിന്‍റെ സ്റ്റൈലൻ ചിത്രങ്ങളാണ് ഇന്ന് ഇൻസ്റ്റയിൽ വൈറലാകുന്നത്. തിളങ്ങിയ ചിരിയോടെ പ്രത്യക്ഷപ്പെട്ട താരത്തിന്‍റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തു. കറുത്ത നിറത്തിലെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്.  കണ്ണിനു കൂടുതൽ ഭംഗി തോന്നാൻ സ്മോക്കി ഐസ് ആണ് കൊടുത്തിരിക്കുന്നത്. ‌ മലയാളത്തിന് നിരവധി പുതുമുഖ നായികമാരെ തന്നിട്ടുള്ള ലാൽ ജോസാണ് ആനിനെ സിനിമയിലേക്ക് കെെപിടിച്ചു കയറ്റിയത്. ‘എൽസമ്മ എന്ന ആൺകുട്ടി’യായിരുന്നു താരത്തിന്‍റെ ആദ്യ ചിത്രം. ‘ആർട്ടിസ്റ്റ്’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ 2013ൽ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാഡ് താരത്തെ തേടിയെത്തി. 

Read More

ലൈംഗിക പീഡനക്കേസ്; വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടന്‍ ഷിയാസ് ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: പീഡനക്കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീം പിടിയില്‍. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍വച്ച് കസ്റ്റംസാണ് പിടികൂടിയത്. ചന്തേര പോലീസിന് കസ്റ്റംസ് വിവരം കൈമാറിയിട്ടുണ്ട്. പോലീസ് സംഘം ഉടനെ ചെന്നൈയ്ക്ക് പുറപ്പെടും. നടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ കാസര്‍ഗോസ് ചന്തേര പോലീസ് നേരത്തേ കേസെടുത്തിരുന്നു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും രണ്ട് തവണ ഗര്‍ഭഛിദ്രത്തിനിരയാക്കിയെന്നുമായിരുന്നു പരാതി. കേസില്‍ പോലീസ് ലുക്ക് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇയാളെ തടഞ്ഞുവച്ചത്.

Read More

ഗോപി സുന്ദറിന്‍റെ കൂടെ ‌ഉള്ളപ്പോൾ ആരും പാടാന്‍ വിളിച്ചില്ല, ഇപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്; അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ  ശബ്ദം കൊണ്ട് പ്രേക്ഷക ഹൃദയം കയ്യടക്കാൻ അഭയക്ക് കഴിഞ്ഞു. അവതാരികയായും മോഡലായുമെല്ലാം അഭയ തന്‍റേതായ ഇടം നേടിയെടുത്തു.  വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സംഗീത സംവിധായകൻ ഗോപീ സുന്ദറുമായി താരം ഇതിനു മുൻപ് ലിവിങ് ടുഗതറിലായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ പിരിഞ്ഞു കഴിയുകയാണ്.  വസ്ത്രധാരണത്തിന്‍റെ പേരിൽ താരത്തിനെതിരെ സൈബര്‍ അറ്റാക്കുകള്‍ നിരവധിയാണ്. ഗോപിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിലൊരു വഴിത്തിരിവായി മാറി. എന്നാല്‍ ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറേ വര്‍ഷം വേണ്ടി വന്നുവെന്നാണ് അഭയ പറയുന്നത്. പത്ത് വർഷത്തോളം ഇവർ ഒന്നിച്ചു ജീവിച്ചു. ഒരു ഗായികയായി തന്നെ രൂപപ്പെടുത്തിയത് ഗോപിയാണെന്ന് അഭയ പറയുന്നു. ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന സമയത്തത്ത്  ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല  പലരോടും അവസരം ചോദിച്ചിട്ടുണ്ടായിരുന്നു എന്നും അഭയ പറഞ്ഞു. …

Read More

നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആ പ്രായം ആസ്വദിക്കാന്‍ കഴിഞ്ഞില്ല; വിക്രം പ്രഭു

ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് ഇരുഗപ്പട്ര്. മുറുകെ പിടിച്ചിരിക്കുന്നത് എന്നാണ് ആ വാക്കിന്‍റെ അര്‍ഥം. ഞാനും ഏറ്റവും മുറുകെ പിടിച്ചിരിക്കുന്നത് എന്‍റെ ഭാര്യയെത്തന്നെയാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ എന്‍റെ വിവാഹം കഴിഞ്ഞു. വിവാഹം എന്താണെന്ന് അറിഞ്ഞിട്ട് അതിനുള്ളിലേക്ക് ഇറങ്ങണം എന്ന് പറയുന്നതാണ് ഈ സിനിമ. പക്ഷെ എന്നെ സംബന്ധിച്ച്, യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരു 50 ശതമാനം മാത്രമേ അതിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടു പേരും വളരെ ചെറിയ പ്രായമായിരുന്നു. രണ്ടു പേര്‍ക്കും ജീവിതത്തെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്താണ് വിവാഹം എന്നും എങ്ങനെയാണ് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നത് എന്നുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് അറിഞ്ഞ് മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആ പ്രായം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷെ ഒരു ബെസ്റ്റ് ഫ്രണ്ടിനൊപ്പം ജീവിതത്തില്‍ കൈ പിടിച്ചു നടക്കാന്‍ പറ്റുക…

Read More

സംവിധായകന്‍റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി;വിനയൻ

ജൂഡിന്‍റെ സിനിമ 2018 ഓസ്‌കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി സെലക്ട് ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്. കാലാവസ്ഥാ വ്യതിയാനം മുലമുള്ള ദുരന്തങ്ങളെപ്പറ്റി ലോകം ഗൗരവതരമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ 2018 ലെ പ്രളയത്തെപ്പറ്റി ഭംഗിയായി പറഞ്ഞ ഈ ചിത്രം ഓസ്‌കാറിലും ശ്രദ്ധിക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം.   എത്ര പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് തന്‍റെ സൃഷ്ടി പൂര്‍ത്തിയാക്കി തിയറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്‍റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയം ആണ്. അതിന് ജൂഡിനൊപ്പം നിന്ന നിര്‍മാതാക്കളായ ആന്‍റോ ജോസഫിനും വേണു കുന്നപ്പള്ളിക്കും അഭിനന്ദനങ്ങള്‍.   2018ന്‍റെ മുഴുവന്‍ ടീം അംഗങ്ങളും ഈ അഭിനന്ദനം അര്‍ഹിക്കുന്നു. താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്‍റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്‍റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.        …

Read More

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകൾ ഒഴിവാക്കാൻ ശ്രമിച്ചു;തമന്ന

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായികയാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക് ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന തമന്ന പലവട്ടം ബോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അവിടെ വിജയകരമായ കരിയര്‍ ഉയര്‍ത്താന്‍ തമന്നയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അടുത്ത കാലത്തായി വെബ് സീരിസുകളിലൂടെയും മറ്റും തമന്ന തന്‍റെ സാന്നിധ്യം ബോളിവുഡില്‍ ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെക്കുറിച്ച് തമന്ന ഫിലിംഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്, ഇതിനെതിരേ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. തെന്നിന്ത്യന്‍ കച്ചവട സിനിമകളിൽ, എന്‍റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷൻ തോന്നാറില്ല, ചിലതിന്‍റെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാല്‍ എന്‍റെ ഒരാളുടെ അല്ല ഒരുപാട് പേരുടെ സംഭാവനയാണ് സിനിമ എന്നതിനാൽ ഞാനത് ഒരിക്കലും…

Read More

സുശീൽ കുമാർ തിരുവങ്ങാട് @ 30;10 വർഷം 1,500 നാടക വേദികൾ; 20 വർഷം 75 സിനിമകൾ

നവാസ് മേത്തർപാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന് എഴുപത്തിയഞ്ച് സിനിമകൾ പൂർത്തിയാക്കി തലശേരി തിരുവങ്ങാട് സ്വദേശി സുശീൽ കുമാർ. ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ ഇരട്ടക്കുട്ടികളുടെ അച്ഛനിൽ തുടക്കം. ഓസ്കർ നോമിനേഷൻ നേടിയ രാജീവ് അഞ്ചലിന്‍റെ ഗുരു എന്ന ശ്രദ്ധേയമായ ചിത്രത്തിലെ മുല്ലാക്ക എന്ന കഥാപാത്രമായിരുന്നു രണ്ടാമത് സുശീൽ കുമാറിനെ തേടിയെത്തിയത്. മോഹൻ ലാലിനോടൊപ്പം രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന നിരവധി ചിത്രങ്ങൾ സുശീൽ കുമാറിനെ ജനപ്രിയ നടനാക്കി. നരസിംഹം, വല്യേട്ടൻ, ഉസ്താദ്, രാവണ പ്രഭു, ഇവിടം സ്വർഗമാണ്, ദി കിംഗ് ആൻഡ് കമ്മീഷണർ, ഇന്ത്യൻ റുപ്പി, പുത്തൻ പണം തുടങ്ങിയ 75 ചലച്ചിത്രങ്ങളിലെ അഭിനയംകൊണ്ട് സുശീൽ കുമാർ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറി. പഴശി രാജയിലെ ശേഖര വാര്യർ എം.ടി.-ഹരിഹരൻ-ഗോകുലം ഗോപാലൻ-മമ്മൂട്ടി ടീമിന്‍റെ ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരള…

Read More