വരലക്ഷ്‍മി മാധ്യമപ്രവർത്തകയാകുന്നു

വരലക്ഷ്‍മി ശരത്കുമാര്‍ മാധ്യമപ്രവര്‍ത്തകയാകുന്നു. ജീവിതത്തിലല്ല, സിനിമയിൽ. വെല്‍വെറ്റ് നഗരം എന്ന സിനിമയിലാണ് വരലക്ഷ്‍മി മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലെത്തുന്നത്. മനോജ് കെ. നടരാജൻ ആണ് വെല്‍വെറ്റ് നഗരം സംവിധാനം ചെയ്യുന്നത്. 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. കൊടൈക്കനാലിൽ നടന്ന ചില യഥാർഥ സംഭവങ്ങളാണ് ചിത്രത്തിനാധാരം. ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകയായിട്ടാണ് വരലക്ഷ്‍മി ശരത്കുമാര്‍ അഭിനയിക്കുന്നത്. മാളവിക സുന്ദർ, പ്രകാശ് രാഘവൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അച്ചു രാജമണിയാണ് സംഗീതസംവിധായകൻ. മിസ്റ്റര്‍ ചന്ദ്രമൗലി, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിൽ വരലക്ഷ്‍മി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Read More

നിറത്തിന്‍റെ പേരിൽ സിനിമ നഷ്ടപ്പെട്ടു

നിറത്തിന്‍റെ പേരിൽ തനിക്ക് സിനിമ കിട്ടാതെ പോയിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡിൽ നിന്നും തനിക്ക് വർണവിവേചനം നേരിട്ടിട്ടുണ്ടെന്നാണ് താരം പറ‍യുന്നത്. ഒരു അഭിമുഖത്തിനിടെയാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്.താൻ ഒരു ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി പോയപ്പോൾ തന്‍റെ ഏജന്‍റിനോട് ഒരാൾ വന്നു പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. സംഭവം എന്തെന്ന് മനസിലാകാത്ത ഞാൻ പലതും ഏജന്‍റിനോട് ചോദിച്ചു. ഒടുവിലാണ് അദ്ദേഹം പറഞ്ഞത് തന്‍റെ നിറത്തെ ചൊല്ലിയാണ് ആ ചിത്രം നഷ്ടമായതെന്ന്.

Read More

എസ്തർ ഇനി ബേബിയല്ല

മലയാളത്തിന്‍റെ നായിക നിരയിലേക്കു ഒരു ബാല താരം കൂടി ഇടം പിടിക്കുകയാണ്, എസ്തർ അനിൽ. മെഗാവിജയം നേടിയ ദൃശ്യവും അതിന്‍റെ തമിഴ്, തെലുങ്കു പതിപ്പുകളിലുമൊക്കെയായി എസ്തർ ബാലതാരമായിത്തന്നെ മാറ്റ് തെളിയിച്ചതാണ്. ഇപ്പോൾ വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്‍റെ പുതിയ ചിത്രം ഓളിലൂടെ നായികയായും എസ്തർ പ്രേക്ഷകർക്കു മുന്പിലേക്ക് എത്തുകയാണ്. “ഒരു ബാലതാരമായി വന്നു, പിന്നെ കേന്ദ്രകഥാപാത്രമായി, ഇപ്പോൾ നായികയായി എന്നു പറയുന്പോൾ അഭിനയിക്കുക എന്നതാണ് എന്‍റെ കർമ്മം. അതിൽ മാറ്റമൊന്നും കാണുന്നില്ല’’- എസ്തർ വാചാലയാകുന്നു. നല്ലവൻ എന്ന സിനിമയിലൂടെയുള്ള അരങ്ങേറ്റം എങ്ങനെയായിരുന്നു‍? എന്‍റെ അപ്പയും അമ്മയും സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളുകളാണ്. വയനാട്ടിൽ ഒരു ചാനലിന്‍റെ കുക്കറി ഷോയിൽ അമ്മ പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കാമറാമാനാണ് കുട്ടികളുടെ ഒരു പ്രോഗ്രാം ആങ്കർ ചെയ്യാനായി വിളിക്കുന്നത്. അതിനായി തിരുവനന്തപുരത്തെത്തി. അവിടെ വെച്ചാണ് നല്ലവനിലേക്കു വിളിക്കുന്നത്. ആ…

Read More

ഒന്നെടുത്താൽ ഒന്നു സൗജന്യം… ! കമ്മാരൻ ഒന്നൊന്നര സംഭവമാണ്…!

ഒന്നെടുത്താൽ ഒന്നു സൗജന്യം… അതാണ് “കമ്മാര സംഭവം’. എന്നു കരുതി ഒറ്റ ടിക്കറ്റെടുത്തു രണ്ടുപേർക്ക് പടം കാണാമെന്ന് ആരും കരുതരുത്. ഒരു സിനിമ കണ്ടാൽ രണ്ടെണ്ണം കണ്ട ഫീൽ കിട്ടുന്ന കാര്യമാണ് പറഞ്ഞത്. ചരിത്രം എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ചിത്രം. പ്രശസ്തനെ അപ്രശസ്തനും അപ്രശസ്തനെ പ്രശസ്തനും ആക്കുന്ന സിനിമ മാജിക് തന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ രതീഷ് അന്പാട്ട് ഒന്നാന്തരമായി കാണിച്ചു തരുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയത്തിന് അനുയോജ്യമാം വിധം തിരക്കഥ രചിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പും ശേഷവുമുള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചരിത്രമൊക്കെ ആണല്ലേ… കണ്ടിരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള ചിന്ത വേണ്ട. ഒന്നാം പകുതിയിലെ ക്ലാസ് മൂഡും രണ്ടാം പകുതിയിലെ മാസ് മൂഡും സമാസമം ചേർന്നപ്പോൾ സംഭവം മനോഹരമായി. സിനിമയ്ക്കുള്ളിൽ സിനിമ വരുന്ന രീതി പലതവണ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുള്ള വിഷയമാണ്. കമ്മാര…

Read More

അവാർഡ് സന്തോഷമുള്ള കാര്യം; തനിക്ക് കിട്ടി പുരസ്കാരം അടുത്ത സിനിമയ്ക്കുള്ള പ്രചോദനമെന്ന് ദിലീഷ് പോത്തൻ

കൊച്ചി: മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്സാക്ഷിയും തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് സന്തോഷമുള്ള കാര്യമാണ്. പുരസ്കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. മഹേഷിന്‍റെ പ്രതികാരം എന്ന എന്‍റെ ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതൽ പോലുള്ള ചിത്രം ചെയ്യാൻ പ്രചോദനമായത്. ഞാൻ ഒറ്റയ്ക്കല്ല, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകൾ, അവരുടെ പ്രയത്നങ്ങൾക്കു കൂടിയുള്ളതാണ് ഈ അവാർഡ്- പോത്തൻ പറഞ്ഞു. തൊണ്ടി മുതലാണ് മികച്ച സിനിമ എന്നു വിശ്വസിക്കുന്നില്ല. എന്നാൽ നല്ല സിനിമകളിൽ ഒന്നാണു തൊണ്ടിമുതൽ എന്നു പറയാനാകുമെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും ദിലീഷ് പോത്തൻ ചിത്രം ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും…

Read More

ഒരു കുട്ടനാടൻ ബ്ലോഗിൽ വിനീത് ശ്രീനിവാസൻ അതിഥി

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അതിഥി വേഷത്തിലെത്തുന്നു. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലാണ് വിനീത് അതിഥി വേഷത്തിലെത്തുന്നത്. നവാഗതനായ സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആലപ്പുഴയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീപ് നായരാണ്. ചിത്രത്തിന്‍റെ ലണ്ടൻ ഷെഡ്യൂളിലാവും വിനീത് ശ്രീനിവാസൻ അതിഥി താരമായി എത്തുക.

Read More

റെജീനയുടെ ബിക്കിനി വേഷം

ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന തെന്നിന്ത്യൻ നായികയാണ് റെജീന കസാന്ദ്ര. പുതിയ ചിത്രത്തിലെ റെജീനയുടെ ബിക്കിനി വേഷം ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമായിരിക്കുകയാണ്. പ്രശസ്ത സംവിധായകനായ തിരു സംവിധാനം ചെയ്യുന്ന മിസ്റ്റർ ചന്ദ്രമൗലി എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലെ ചില ചിത്രങ്ങളാണ് ഇന്‍റർനെറ്റിൽ തരംഗമായത്. ഗൗതം കാർത്തിക്കാണ് സിനിമയിലെ നായകൻ. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗൗതം കാർത്തിക്കിനൊപ്പമുള്ള ഗാനരംഗത്തിലാണ് റെജീന ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. തായ്‌ലൻഡിലായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്. നേരത്തെ നക്ഷത്രം എന്ന സിനിമയിലെ റെജീനയുടെ ഗ്ലാമർ വേഷം വാർത്തയായിരുന്നു.

Read More

സ്വിറ്റ്സർലൻഡിൽ മാംഗല്യം

രൺവീർ സിംഗ് – ദീപിക പദുക്കോണിന്‍റെയും വിവാഹം സ്വിറ്റ്സർലൻഡിൽ നടക്കും. കല്യാണം നടത്താനുള്ള സ്വിസ് സർക്കാരിന്‍റെ ക്ഷണം രൺവീറിന് ലഭിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ ടൂറിസം അംബാസഡറാണ് രൺവീർ സിംഗ്. ഈ ബന്ധം വഴിയാണ് രൺവീറിന് സ്വിറ്റ്സർലൻഡിൽ കല്യാണം നടത്താനുള്ള സുവർണാവസരം ലഭിച്ചത്. ദീപികയുടെ മാതാപിതാക്കൾ മുംബൈയിൽ രൺവീറിന്‍റെ കുടുംബത്തെ കാണാൻ എത്തിയിരുന്നു. വിവാഹ തീയതി നിശ്ചയിക്കാനാണ് ഇവർ എത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഹിന്ദു ആചാര പ്രകാരമായിരിക്കും കല്യാണം നടക്കുക.

Read More

സോണിയയാകാൻ ജർമൻ നടി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ ജീവിതം സിനിമയാകുകയാണ്. അനുപം ഖേർ ആണ് ഡോ. മൻമോഹൻ സിംഗ് ആയി ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്‍റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജർമൻ നടി സൂസൻ ബെർനെർട് ആണു സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. ദ ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ എന്നാണ് സിനിമയുടെ പേര്.നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച താരമാണ് സൂസൻ. ചക്രവർത്തി അശോക സമ്രാട്ട് എന്ന ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധേയയാണ്. പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസൻ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മൻമോഹൻ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിംഗ് ആൻഡ് അണ്‍മേക്കിംഗ് ഓഫ് മൻമോഹൻ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്നാകർ…

Read More

ആ പാട്ട് ഏറെ പ്രിയപ്പെട്ടത്: നിത്യാ മേനോൻ

മഞ്ജു വാര്യർ കട്ട മോഹൻലാൽ ഫാനായി വേഷമിട്ട ചിത്രമാണ് മോഹൻലാൽ. ആരാധകർ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ചിത്രത്തിലെ വാവാവോ… എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൻ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചത്. ഈ ഗാനം ആലപിച്ചത് നടി നിത്യാ മേനോൻ ആണ്. ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ നിത്യ പാടിയ പാട്ടാണിത്. അമ്മ കുഞ്ഞിനു വേണ്ടി പാടുന്ന ഏറെ വികാര തീവ്രതയുള്ള ഗാനത്തിന്‍റെ സംഗീത സംവിധായകൻ ടോണി ജോസഫാണ്. പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്‍റെ ശബ്ദത്തിന് യോജിച്ചതാണെന്നും എനിക്ക് തോന്നുന്നു. എന്‍റെ ശബ്ദം ഇതിന് ചേരുമെന്ന് തോന്നിയ ടോണിയോട് നന്ദിയുണ്ട്. ഈ ഗാനം വളരെ സിംപിളാണ്. എന്‍റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി അത് മാറിയിരിക്കുന്നു.അമ്മ കുട്ടിയെക്കുറിച്ച് പാടുന്ന പാട്ടാണ്. വികാരങ്ങൾ ഉൾക്കൊള്ളിച്ച് പാടേണ്ടതു കൂടിയാണ്. അതുകൊണ്ടു തന്നെ വളരെ സന്തോഷമുണ്ട്- നിത്യാ മേനോൻ പറയുന്നു. പാട്ടിനെക്കുറിച്ച് പറയുന്ന വീഡിയോയിലാണ്…

Read More