എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു

കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.’ ‘വിവാഹത്തില്‍ പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും…

Read More

രാജമൗലീ നിങ്ങൾ ചെയ്തത് തെറ്റ്.. മാസ് സംവിധായകന് കൊലമാസ് മറുപടിയുമായി ജൂഡ്

ബാഹുബലി സംവിധായകൻ എസ്.എസ്.രാജമൗലി മലയാളികൾക്ക് വിഷുവിന്‍റെ ആശംസകൾ ഫേസ്ബുക്കിൽ കൂടി നേർന്നിരുന്നു. മലയാളത്തിൽ തന്നെ “എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ’ എന്നാണ് രാജമൗലി എഴുതിയത്. എന്നാൽ ഈ ആശംസയ്ക്ക് സംവിധായകൻ ജൂഡ് ആന്‍റണി നൽകിയ മറുപടി കണ്ട് അന്പരക്കുകയാണ് ഏവരും. “നിങ്ങൾ ചെയ്തത് തെറ്റാണ് രാജമൗലി. വിഷുവിന്‍റെ അന്ന് മലയാളികളോട് ആശംസ വിരലുകൾ കൊണ്ട് ടൈപ്പ് ചെയ്തല്ല പറയേണ്ടത് തലയിലെ വായ കൊണ്ടാണ്’ എന്നാണ് ജൂഡ് നർമത്തിൽ പൊതിഞ്ഞ് പറഞ്ഞത്. തമാശ മാത്രമല്ല വിഷു ആശംസകൾ സാർ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാഹുബലിയിൽ പ്രഭാസ് പറയുന്ന ഒരു ഡയലോഗ് കടമെടുത്താണ് രാജമൗലിക്കുള്ള മറുപടി ജൂഡ് നൽകിയത്.എന്നാലും ജൂഡ് പറഞ്ഞതിന്‍റെ പൊരുൾ കൃത്യമായി മനസിലാകാതെ തലചുറ്റുകയാണ് ഭൂരിഭാഗമാളുകളും.

Read More

ഹോട്ടലുടമയും പാചകവിദഗ്ധയുമായ ഇന്ത്യന്‍ വംശജ! റോസി ജിന്‍ഡെയ്ക്ക് ബ്രിട്ടീഷ് രാജകുമാരന്റെ വിവാഹത്തിനു ക്ഷണം

ഹോട്ടലുടമയും പാചകവിദഗ്ധയുമായ ഇന്ത്യൻ വംശജയ്ക്ക് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും മേഗന്‍റെയും വിവാഹത്തിനു ക്ഷണം. മിസ് മാക്കറൂണ്‍ എന്ന ഹോട്ടൽ ശൃംഖലയുടെ ഉടമയായ റോസി ജിൻഡെയ്ക്കാണ് രാജകീയ വിവാഹത്തിനു ക്ഷണം ലഭിച്ചത്. പഞ്ചാബ് സ്വദേശികളായ മാതാപിതാക്കളുടെ മകളായ റോസി ഇംഗ്ലണ്ടിലാണു ജനിച്ചത്. ചെറുപ്പം മുതലേ പാചകത്തിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന റോസി പിന്നീട് ഹോട്ടൽ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഹോട്ടൽ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം നല്കുന്നതിനായി ഉപയോഗിച്ചാണ് റോസി ശ്രദ്ധേയയാകുന്നത്. മാക്സ്മാഡ് എന്നാണ് ഈ സംരംഭത്തിന്‍റെ പേര്. തൊഴിൽരഹിതരായ നിരവധി യുവതീയുവാക്കളാണ് തൊഴിൽ പ്രാവീണ്യം നേടുന്നതിന് ഈ സംരംഭം പ്രയോജനപ്പെടുത്തുന്നത്. ഏതാനും ദിവസങ്ങൾ മുന്പ് ഹാരിയും പ്രതിശ്രുതവധു മേഗനും തന്‍റെ ഹോട്ടലിൽ എത്തിയെന്നും മകറൂണ്‍ രുചിച്ച ശേഷം തോഴിൽരഹിതർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളേപ്പറ്റി തിരക്കിയെന്നും റോസി പറഞ്ഞു.

Read More

പൂജയുടെ ഹോട്ട് ഫോട്ടോഷൂട്ട്

നടി പൂജ ഹെഗ്ഡെയുടെ ഗ്ലാമർ ഫോട്ടോഷൂട്ടിന്‍റെ വീഡിയോ വൈറലാകുന്നു. ബിക്കിനിയണിഞ്ഞുള്ള ഫോട്ടോയ്ക്ക് എതിരെ വിമർശനമായും ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ഫെമിന മാസികയ്ക്ക് വേണ്ടിയാണ് പൂജ ഹെഗ്ഡെ ഫോട്ടോ ഷൂട്ട് നടത്തിയത്. രാംചരണ്‍ നായകനായ രംഗസ്ഥലം എന്ന ചിത്രത്തിലാണ് പുജ ഹെഗ്ഡെ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു പൂജ. തെലുങ്ക് ചിത്രമായ സാക്ഷ്യത്തിലാണ് പൂജ ഹെഗ്ഡെ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More

ആരാധികയോട് തട്ടിക്കയറി സാറ

സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറ സെൽഫിയെടുക്കാൻ വന്ന ആരാധികയോട് തട്ടിക്കയറിയത്രേ. ആരാധിക തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. താൻ ഇപ്പോൾത്തന്നെ പ്രശസ്തയാണെന്നും കൂടുതൽ കൂടുതൽ ശ്രദ്ധയൊന്നും വേണ്ടെന്നും താരം ധാർഷ്ട്യത്തോടെ പറഞ്ഞുവെന്നും ആരാധിക ട്വീറ്റ് ചെയ്തു. അച്ഛന്‍റെയല്ലേ മകൾ, ഇങ്ങനെയല്ലേ പെരുമാറൂ എന്നൊക്കെയാണ് ഈ പോസ്റ്റിന് പ്രതികരണങ്ങൾ വന്നത്. ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സെയ്ഫ് അലി ഖാൻ പഴി കേട്ടത്. സാറയുടെ ആദ്യചിത്രമായ കേദാർനാഥ് ചില പ്രശ്നങ്ങളെത്തുടർന്ന് നിലച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് രൺവീർ സിംഗ് നായകനാകുന്ന സിംബ എന്ന ചിത്രത്തിലേക്ക് സാറ കരാർ ഒപ്പിട്ടിരിക്കുകയാണ്.

Read More

ബിഗ്ബോസിൽ മോഹൻലാൽ?

സിനിമയിൽ നിറഞ്ഞുനിൽക്കുന്ന പല താരങ്ങളും ഇന്ന് ടെലിവിഷൻ പരിപാടികളിലും സജീവമാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന പരിപാടികളിലടക്കം ഇവരുടെ സാന്നിധ്യമുണ്ട്.ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സൽമാൻ ഖാൻ അവതരിപ്പിച്ചിരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് തമിഴിലും തെലുങ്കിലും ഈ പരിപാടി ആരംഭിച്ചത്. ഇതും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെയാണ് മലയാളത്തിലും പരിപാടി ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്. ബിഗ് ബോസ് മലയാളം പതിപ്പ് അവതരിപ്പിക്കാൻ മെഗാസ്റ്റാർ എത്തുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. തുടക്കത്തിൽ തന്നെ അദ്ദേഹം അനുകൂല പ്രതികരണമല്ല നൽകിയതെന്ന തരത്തിലു റിപ്പോർട്ടുകളുണ്ടായിരുന്നു. ടെലിവിഷൻ ചാനലുകളിൽ അഭിമുഖങ്ങൾക്കായും മറ്റ് പരിപാടികൾക്കായും എത്താറുണ്ടെങ്കിലും അവതാരകനാവുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. മമ്മൂട്ടി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ മറ്റ് താരങ്ങളെ സമീപിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. നടൻ മാത്രമല്ല നല്ലൊരു അവതാരകൻ കൂടിയാണ് താനെന്ന് നേരത്തെ തന്നെ…

Read More

മലയാളത്തിൽ അഭിനയിക്കണമെന്നുണ്ട് പക്ഷേ…

അനുപമ പരമേശ്വരൻ എന്തുകൊണ്ടാണ് മലയാള ചിത്രങ്ങളിൽ നിന്നു മാറിനിൽക്കുന്നത്‍ ‍? ഈ ചോദ്യം ചോദിക്കാത്ത മലയാളി പ്രേക്ഷകരുണ്ടാവില്ല. പ്രേമം ഒന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിനുശേഷം അനുപമ മലയാള ചിത്രത്തിലൊന്നും അഭിനയിച്ചിട്ടില്ല. തെലുങ്കിൽ തിളങ്ങി നിൽക്കുന്ന താരം മലയാള ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കുകയാണ്. തനിക്ക് മലയാളത്തിലേക്ക് എത്തിനോക്കാൻ പോലുമുള്ള സമയം കിട്ടുന്നില്ലെന്നാണ് താരത്തിന്‍റെ വിഷമം. തെലുങ്കിൽ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുണ്ട്. അവിടെനിന്ന് ഒരു ഇടവേള കിട്ടുന്നില്ല. മലയാളത്തിൽനിന്ന് നല്ല നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. പക്ഷേ ആ സമയത്തെല്ലാം ഞാൻ തെലുങ്ക് ചിത്രത്തിന്‍റെ തിരക്കിലായിരിക്കും. തെലുങ്ക് സിനിമക്കാർ എനിക്കുവേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്‍റെ ഡേറ്റിനു വേണ്ടി സിനിമ തുടങ്ങുന്നതു പോലും അവർ നീട്ടിവയ്ക്കുകയാണ്- അനുപമ പരമേശ്വരൻ പറഞ്ഞു.

Read More

വിനീതിന് വിശ്രമം വേണം

അരവിന്ദന്‍റെ അതിഥികൾ ചിത്രം പുറത്തിറങ്ങുന്നതോടെ വിനീത് ശ്രീനിവാസൻ അഭിനയത്തിന് വിശ്രമം നൽകും. ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്നത് ഒരു സിനിമയും ആയിട്ടായിരിക്കും. സംവിധാനത്തിലും തിരക്കഥ രചനയിലും കൂടുതൽ ശ്രദ്ധനൽകാനാണ് ഈ തീരുമാനം. പുതിയ ചിത്രത്തിന്‍റെ കഥ ഏകദേശം പൂർത്തിയായെന്നും ആ സിനിമ‍യ്ക്കായി ഒരുപാട് യാത്രകൾ നടത്തേണ്ടിവരുമെന്നും അതിനാലാണ് അഭിനയത്തിൽ നിന്നും അവധിയെടുക്കുന്നതെന്നും താരം പറഞ്ഞു.

Read More

പ്രിയയ്ക്ക് നല്ല നടിയാവണം

അഡാറ് ലവ് എന്ന സിനിമയിലെ പാട്ട് ഇറങ്ങിയത് മുതൽ എല്ലാവരും പ്രിയാ വാര്യർക്ക് പിന്നാലെയാണ്. പുറത്തുവച്ച് ആരു കണ്ടാലും ഇപ്പോൾ കണ്ണിറുക്കി കാണിക്കും. എനിക്ക് കണ്ണിറുക്കി നായികയാകുന്നതിനേക്കാൾ നല്ല നല്ല വേഷങ്ങൾ കിട്ടണമെന്നാണ് ആഗ്രഹം. അഭിനയത്തിൽ കൂടുതൽ ശ്രദ്ധ നൽകി നല്ല നടിയെന്ന പേര് സ്വന്തമാക്കണമെന്നാണ് ആഗ്രഹം- പ്രിയ പറയുന്നു. ദുബായിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് തന്‍റെ മനസിലുള്ള ആഗ്രഹം പ്രിയ പറഞ്ഞത്. അഡാറ് ലവിലെ പാട്ട് ഒരുപാട് വിവാദങ്ങളിൽ പെട്ടെങ്കിലും ഇപ്പോൾ എല്ലാം കെട്ടടങ്ങിയെന്നും ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറ‌ഞ്ഞു.

Read More

വിവാഹം അഭിനയത്തിന് തടസമാകില്ല: സാമന്ത

വിവാഹിതയായെങ്കിലും സിനിമ പോലൊരു തൊഴിൽമേഖലയിൽ നിൽക്കുന്പോൾ ചുംബനരംഗങ്ങളിൽ അഭിനയിക്കേണ്ടി വരുമെന്ന് തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത അക്കിനേനി. സിനിമയിൽ ചുംബനരംഗങ്ങൾ ആവശ്യമായി വരും. അത്തരം സന്ദർഭങ്ങളിൽ ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും താരം പറഞ്ഞു. സാമന്തയും രാംചരണ്‍ തേജയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച രംഗസ്ഥലം എന്ന ചിത്രം പ്രദർശനവിജയം നേടി ഇപ്പോഴും തിയറ്ററുകളിലുണ്ട്. ഈ ചിത്രത്തിൽ ചുണ്ടോടു ചുണ്ട് ചുംബനരംഗമുണ്ട്. കഴിഞ്ഞ ദിവസം രംഗസ്ഥലം ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോഴാണ് സാമന്തയോട് ചിത്രത്തിലെ ചുംബനരംഗത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. സിനിമയിലേത് ചുണ്ടോടു ചുണ്ട് ചുംബനമായി പ്രേക്ഷകർക്കു തോന്നാമെങ്കിലും ചിത്രത്തിൽ നായകന്‍റെ കവിളിൽ ചുംബിക്കുക മാത്രമാണു താൻ ചെയ്തത്. കാമറയുടെ ആംഗിളിൽനിന്ന് നോക്കുന്പോൾ ലിപ്‌ലോക്ക് പോലെ തോന്നുന്നതാണെന്നു സാമന്ത പറയുന്നു. ഇതുകൂടാതെ ചോദ്യം ചോദിച്ചവർക്കുനേരെ സാമന്തയുടെ മറുചോദ്യവും ഉണ്ടായി. വിവാഹിതരായ നടിമാരോടു മാത്രമേ ഇത്തരം ചോദ്യങ്ങൾ ഉണ്ടാവാറുള്ളൂ. നടൻമാരോട് നിങ്ങളാരും ഇത്തരം…

Read More