ഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം

ടെൽ അവീവ്: 245 ദിവസത്തിനുശേഷമാണ് നാലു ബന്ദികളെ ഇസ്രേലി സേന ഹമാസിന്‍റെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്. ഇസ്രയേലിൽ തിരികെയെത്തിയ നാലു പേരും കുടുംബാംഗങ്ങളെ കണ്ടു. നോവ അർഗമാനി (26) എന്ന യുവതിയെയും ആന്ദ്രെ കോസ്‌ലോവ്(27), അൽമോഗ് മെയിർ ജാൻ (21), ഷ്‌ലോമി സിവ് (40)‌എന്നിവരെയുമാണ് ഇസ്രേലി സേന ശനിയാഴ്ച സെൻട്രൽ ഗാസയിൽ രക്തരൂഷിത ഓപ്പറേഷനിലൂടെ മോചിപ്പിച്ചത്. ഒക്‌ടോബർ ഏഴിനു തെക്കൻ ഇസ്രയേല‌ിൽ ഭീകരാക്രമണം നടത്തിയ ഹമാസ് ഇസ്‌ലാമിക് ജിഹാദ് ഭീകരർ നോവ സംഗീതോത്സവ വേദിയിൽനിന്നാണ് ഇവരെ പിടികൂടിയത്. മോട്ടോർ സൈക്കിളിന്‍റെ പിറകിൽ കയറ്റി ഗാസയിലേക്കു കൊണ്ടുപോകും വഴി അലറിക്കരയുന്ന നോവയുടെ വീഡിയോ പുറത്തുവന്നിരുന്നു. പലസ്തീൻ ഭീകരരുടെ ക്രൂരതകളിലേക്കു ലോകത്തിന്‍റെ ശ്രദ്ധ തിരിച്ചുവിട്ട വീഡിയോ ആയിരുന്നിത്. നോവ ഗാസയിൽ ബന്ദിയായിരിക്കേ, അവരുടെ കാൻസർ ബാധിതയായ അമ്മയുടെ സ്ഥിതി വഷളായിരുന്നു. ശനിയാഴ്ച ഇസ്രയേലിൽ തിരിച്ചെത്തിയ നോവയെ പിതാവ് യാക്കോവ് ആലിംഗനം ചെയ്താണു…

Read More

നെതന്യാഹു ജൂലൈ 24ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

വാഷിംഗ്ടൺ ഡിസി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജൂലൈ 24നു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. ഗാസാ യുദ്ധത്തിന്‍റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണയിൽ ഇളക്കമില്ലെന്നു വ്യക്തമാക്കാൻ കോൺഗ്രസ് അംഗങ്ങൾ നെതന്യാഹുവിനെ ക്ഷണിക്കുകയായിരുന്നു. ഭരണ- പ്രതിപക്ഷ പിന്തുണ ഇതിനുണ്ടായി. നെതന്യാഹുവിനും അദ്ദേഹത്തിന്‍റെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റിനും എതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നതിന് അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ പ്രോസിക്യൂഷൻ കഴിഞ്ഞമാസം അപേക്ഷ നല്കിയിരുന്നു.

Read More

ബഹിരാകാശ സഞ്ചാരി സുനിതയുടെ ഡാൻസ് വൈറലായി

ഹൂസ്റ്റൺ: നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും ബുച്ച് വിൽമറും അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനിൽ കാലുകുത്തിയതോടെ ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ പരീക്ഷണവിക്ഷേപണം വിജയകരം. അന്പത്തെട്ടുകാരിയായ സുനിതയുടെ മൂന്നാം ബഹിരാകാശ യാത്രയാണിത്. സുനിത പൈലറ്റും അറുപത്തൊന്നുകാരനായ വിൽമർ കമാൻഡറുമായിരുന്നു. ബുധനാഴ്ച ഫ്ലോറിഡയിലെ കേപ് കാനവറാളിൽനിന്ന് ഉയർന്ന സ്റ്റാർലൈനർ 26 മണിക്കൂർ യാത്രയ്ക്കുശേഷം അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചു. ഒരിക്കൽക്കൂടി സ്റ്റേഷനിലെത്തിയതിന്‍റെ ആഹ്ലാദം ഡാൻസിലൂടെയാണ് സുനിത പ്രകടിപ്പിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന അസ്ട്രനോട്ടുകൾ അതിഥികളെ ആലിംഗനം ചെയ്തു സ്വീകരിച്ചു. സുനിതയുടെ ഡാൻസിന്‍റെ വീഡിയോ നാസ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എട്ടു മണിക്കൂർകൊണ്ട് രണ്ടേമുക്കാൽ ലക്ഷം പേരാണ് ഇതു കണ്ടത്. വിമാനനിർമാതാക്കളായ ബോയിംഗ് കന്പനി നാസയുടെ സഹായത്തോടെ വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയുള്ള ആദ്യ യാത്രയായിരുന്നു ഇത്. സുനിതയും വിൽമറും നാസയുടെ മുതിർന്ന അസ്ട്രനോട്ടുകളാണ്. സുനിത 2006ലും…

Read More

യുദ്ധം ഒന്പതാം മാസത്തിലേക്ക്: ആക്രമണം തുടർന്ന് ഇസ്രയേൽ

കയ്റോ: ഗാസാ യുദ്ധം ഒന്പതാം മാസത്തിലേക്കു കടന്ന ഇന്നലെ ഇസ്രേലി സേന ശക്തമായ ആക്രമണം തുടർന്നു. കഴിഞ്ഞദിവസം 35 പേർ കൊല്ലപ്പെട്ട യുഎൻ സ്കൂൾ ഉൾപ്പെടുന്ന നുസെയ്റത്ത് അഭയാർഥി ക്യാന്പ് ഇന്നലെയും ആക്രമിക്കപ്പെട്ടു. ഗാസ സിറ്റി, ദയിർ അൽ ബലാ, റാഫയിലെ അൽ സുൽത്താൻ മേഖല എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഇസ്രേലി കരസേനയ്ക്കു പുറമേ വ്യോമസേനയും നാവികസേനയും ആക്രമണത്തിൽ പങ്കുചേർന്നു. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് തീവ്രവാദികൾ ഒക്‌ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1,194 പേരെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിനു മറുപടിയായിട്ടാണ് ഇസ്രേലി സേന ഗാസയിൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 36,654 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ നൂറിലധികം പേരെ നേരത്തേ മോചിപ്പിച്ചിരുന്നു. ഗാസയിൽ അവശേഷിച്ച 120 ബന്ദികളിൽ 41 പേർ മരിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ അനുമാനം. യുദ്ധം അവസാനിപ്പിക്കാനുള്ള…

Read More

അബുദാബിയിൽ കണ്ണൂർ സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

കണ്ണൂർ: അലവിൽ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിന് സമീപത്തെ മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്‌മണ്യന്‍റെയും സുമയുടെയും ഏകമകൾ എം.പി. മനോഗ്‌നയെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചമുതൽ ബന്ധുക്കൾ മനോഗ്‌നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക്‌ അപ്പോഴും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്‌ന. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ നിന്ന് ബഹളംകേട്ടതായി അയൽവാസികളും പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. 2021 ഏപ്രിൽ 17നാണ്‌ മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്‌നയും വിവാഹിതരായത്‌. ഒന്നരവർഷം മുമ്പ്‌ അബുദാബിയിലെത്തിയ മനോഗ്‌ന…

Read More

പക്ഷിപ്പനി ബാധിച്ച് ആദ്യമരണം മെക്സിക്കോയിൽ; വൈറസിന്‍റെ ഉറവിടം അജ്ഞാതമെന്ന് ഡബ്ല്യുഎച്ച്ഒ

വാഷിംഗ്ഡൺ ഡിസി: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്5എൻ2 ബാധിച്ച് മെക്സിക്കോയിൽ മധ്യവയസ്കൻ മരിച്ചു.മനുഷ്യരിൽ ആദ്യമായാണ് എച്ച്5എൻ2 വൈറസ് ബാധിക്കുന്നത്. പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്‍റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. പനി, ശ്വാസതടസം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്5എൻ2 സ്ഥിരീകരിച്ചത്.

Read More

ചൈനീസ് പേടകം രണ്ടുകിലോ സാമ്പിളുകളുമായി ചന്ദ്രനിൽനിന്ന് ഭൂമിയിലേക്ക്

ബെയ്ജിംഗ്: ചന്ദ്രന്‍റെ വിദൂരപ്രദേശത്തിറങ്ങിയ ചാംഗ് ഇ-6 പേടകം സാന്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രന്‍റെ ഈ പ്രദേശത്ത് പേടകമിറക്കാൻ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. മേയ് മൂന്നിനു വിക്ഷേപിച്ച പേടകം ഞായറാഴ്ചയാണു ചന്ദ്രനിലിറങ്ങിയത്. രണ്ടു കിലോ സാന്പിളുകളാണ് ഭൂമിയിലെത്തിക്കുക.

Read More

ഗുരുതരപരിക്കിനുശേഷം ആദ്യമായി ഓൺലൈനിൽ റോബർട്ട് ഫിസോ

ബ്രാറ്റിസ്ലാവ: വധശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റശേഷം ആദ്യമായി സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ ജനങ്ങളോടു സംസാരിച്ചു. കഴിഞ്ഞമാസം 16നു നടന്ന വധശ്രമത്തെത്തുടർന്ന് പൊതുവേദിയിൽനിന്നു മാറിനിൽക്കുകായയിരുന്ന ഫിസോ ഇന്നു നടക്കുന്ന യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് മുൻകൂട്ടി നടത്തിയ പ്രസംഗം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആക്രമണം തന്‍റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി ഏതാനും ആഴ്ചകൾക്കകം ജോലിയിലേക്കു തിരിച്ചെത്താനായത് അത്ഭുതമാണെന്നും പറഞ്ഞു. ഹാൻഡലോവയിൽ സർക്കാരിന്‍റെ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ അക്രമി ഫിസോയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

Read More

സുനിത വില്യംസ് ബഹിരാകാശത്തേക്ക്

ഹൂസ്റ്റൺ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹപ്രവർത്തകരും ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചു.ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ 25 മണിക്കൂറോളം യാത്രചെയ്താണ് സുനിത വില്യംസും സഹയാത്രികനായ ബുഷ് വിൽമോറും രാജ്യാന്തര വ്യോമനിലയത്തിലെത്തുക. 58കാരിയായ സുനിതയാണു പേടകത്തിന്‍റെ പൈലറ്റ്. 61കാരനായ വിൽമോർ ദൗത്യത്തിന്‍റെ കമാൻഡറും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്നാണു ഇന്നലെ സ്റ്റാർലൈനർ ബഹിരാകാശത്തേക്കു കുതിച്ചത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.

Read More

ഓസ്ട്രേലിയൻ സേനയിൽ വിദേശികളെ എടുക്കുന്നു

  കാൻബറ: ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ വിദേശികൾക്കും അവസരം. ആഗോളതലത്തിൽ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു സർക്കാരിന് ആഗ്രഹമുണ്ടെങ്കിലും സേനയിൽ ചേരാൻ ആളില്ലാത്ത സാഹചര്യത്തിലാണിത്. അയൽരാജ്യമായ ന്യൂസിലൻഡുകാർക്കാണ് ആദ്യം അവസരം. ‍ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലൻഡുകാർക്കു ജൂലൈ മുതൽ സേനയിൽ ചേരാം. അടുത്ത വർഷം ബ്രിട്ടൻ, യുഎസ്, കാനഡ പൗരന്മാർക്കും അവസരമുണ്ടാകും. സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇത്തരമൊരു നടപടി അനിവാര്യമെന്നാണു പ്രതിരോധമന്ത്രി റിച്ചാർഡ് മാൾസ് വിശദീകരിച്ചത്.

Read More