ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ചെസ്: അരവിന്ദ് ചിദംബരം ജേതാവ്

ചെന്നൈ: ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ക്ലാസിക്കൽ ചെസ് ടൂർണമെന്‍റിൽ ഇന്ത്യയുടെ അരവിന്ദ് ചിദംബരം ജേതാവ്.ഗ്രാൻഡ് മാസ്റ്റർമാരായ ലെവോണ്‍ അരോണിയൻ, അർജുൻ എറിഗാസി എന്നിവർക്കൊപ്പം ഒന്നാം സ്ഥാനത്ത് തുല്യത പാലിക്കുകയായിരുന്നു. ബ്ലിറ്റ്സ് ടൈബ്രേക്കിൽ അരോണിയനെ 2-0ന് തോൽപ്പിച്ചാണ് അരവിന്ദ് തന്‍റെ ആദ്യ ക്ലാസിക്കൽ ടൂർണമെന്‍റിൽ ജേതാവായത്. ഒരു പ്രതീക്ഷയുമില്ലാതെയാണ് അരവിന്ദ് ടൂർണമെന്‍റിനിറങ്ങിയത്. ആദ്യ ഗെയിമിൽ ഇറാന്‍റെ അമിൻ ടബാറ്റബെയിയുമായി സമനില. അഞ്ചാം ഗെയിം വരെ സമനില തന്നെ. എന്നാൽ ആറാം ഗെയിമിൽ ടോപ് സീഡ് അർജുൻ എറിഗാസിയെ തോൽപ്പിച്ചു. അടുത്ത ഗെയിമിലും ജയിച്ചു. ഇതോടെ അരവിന്ദ്, അർജുനും അരോണിയനുമൊപ്പം 4.5 പോയിന്‍റിലെത്തി. ഇതോടെ വിജയിയെ തീരുമാനക്കാൻ ഇവർ തമ്മിൽ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ചാന്പ്യനെ കണ്ടെത്താൻ ഒരേ പോയിന്‍റുള്ള മൂന്ന് ഗ്രാന്‍ഡ്മാസ്റ്റർമാർ തമ്മിൽ ടൈബ്രേക്ക് മത്സരം നടത്തുകയായിരുന്നു. ആദ്യം ആരോണിയൻ, എറിഗാസിയെ തോൽപ്പിച്ചു. പിന്നീട് ആരോണിയനും അരവിന്ദും തമ്മിലായി മത്സരം.…

Read More

ഐസിസി ചാന്പ്യൻസ് ട്രോഫി; പാക്കിസ്ഥാൻ പിന്മാറിയേക്കും

ലാഹോർ: 2025ലെ ഐസിസി ചാന്പ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കും. പാക് മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിക്കുന്നതുകൊണ്ട് ആതിഥേയാവകാശം റദ്ദാക്കുകയോ മത്സരങ്ങൾ ഹൈബ്രിഡ് രീതിയിൽ മറ്റ് രാജ്യങ്ങളിലേക്കു മാറ്റുകയോ ചെയ്താൽ പാക്കിസ്ഥാൻ സർക്കാർ ടൂർണമെന്‍റ് ബഹിഷ്കരിക്കാൻ പിസിബിക്ക് നിർദേശം നൽകുമെന്ന് പാക് മാധ്യമം ഡോണ്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡൽ പിസിബി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതോടെ ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു നടന്നത്. ടൂർണമെന്‍റിന് ടീമിനെ എന്തുകൊണ്ട് അയയ്ക്കില്ലെന്ന കാര്യത്തിൽ ബിസിസിഐ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പിസിബി, ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്. 2025ലെ ചാന്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ കഴിഞ്ഞ…

Read More

ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരമ്പര സ്വന്തമാക്കി പാക് പടയോട്ടം

  പെർത്ത്: ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര പരന്പര സ്വന്തമാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ പടയോട്ടം. നീണ്ട 22 വർഷത്തിനുശേഷം പാക്കിസ്ഥാൻ ഓസ്ട്രേലിയയിൽ ഏകദിന ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെയുമായി പോരാട്ടത്തിൽ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കിയാണ് പാക് സംഘത്തിന്‍റെ ചരിത്ര നേട്ടം. മൂന്നാം ഏകദിനത്തിൽ പേസർമാരുടെ കരുത്തിൽ പാക്കിസ്ഥാൻ 31.5 ഓവറിൽ ഓസ്ട്രേലിയയെ 140 റൺസിന് എറിഞ്ഞിട്ടു. മറുപടിക്കിറങ്ങിയ പാക് ബാറ്റർമാർ 26.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 143 റൺസ് അടിച്ചെടുത്ത് ജയമാഘോഷിച്ചു. പാക്കിസ്ഥാനുവേണ്ടി ഏഴ് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാരീസ് റൗഫാണ് പ്ലെയർ ഓഫ് ദ മാച്ച്. പേസർമാരായ ഷഹീൻ അഫ്രീദിയും (3/32) നസീം ഷായും (3/54) മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫാണ് പ്ലെയർ ഓഫ് ദ സീരീസ്. 2002ൽ ആയിരുന്നു പാക്കിസ്ഥാൻ…

Read More

കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പുരസ്കാരം അഷ്ഫാക്കിനും ഇവാനയ്ക്കും

കൊച്ചി: സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് മീറ്റിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ യു.എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് മുഹമ്മദ് അഷ്ഫാക്കിനും പി.ടി. ബേബി മെമ്മോറിയൽ അവാർഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രാഫിയുമാണ് അവാർഡ്. സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ സ്വർണവും നേടി മിന്നുന്ന പ്രകടനം പുറന്നെടുത്തെടുത്തതാണ് തിരുവനന്തപുരം ജിവി രാജയിലെ അഷ്ഫാക്കിനെ അവാർഡിന് അർഹനാക്കിയത്. ജൂണിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ മിന്നും പ്രകടനം തലശേരി സായിയിലെ ഇവാനയെ അവാർഡിന് അർഹയാക്കി. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ അവാർഡുകൾ സമ്മാനിച്ചു. ഗ്രൂപ്പ് മീരാൻ ഡയറക്ടർ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. കേരള സ്പോർട്സ് ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡൻറ് സ്റ്റാൻ റയാൻ, സെക്രട്ടറി സി. കെ. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിൻ…

Read More

അത്‌ലറ്റിക്സിൽ കന്നിക്കിരീടം സ്വന്തമാക്കി മലപ്പുറം

കൊച്ചി: കേരള സ്കൂൾ കായികമേളയിലെ ആവേശമായ അത്‌‌ലറ്റിക്‌സില്‍ മലപ്പുറം ജില്ല ചരിത്രം കുറിച്ചു. സ്‌കൂള്‍ അത്‌‌ലറ്റിക് മീറ്റില്‍ ആദ്യമായാണ് മലപ്പുറം കിരീടം നേടുന്നത്. ആദ്യദിനങ്ങളിലെ പാലക്കാടിന്‍റെ പ്രതിരോധത്തെ മറികടന്ന് അവസാന ദിനത്തിലെ കുതിപ്പാണ് മലപ്പുറത്തിന് കിരീടം സമ്മാനിച്ചത്. 22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ 247 പോയിന്‍റുമായി മലപ്പുറം ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായിരുന്ന പാലക്കാട് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമായി 213 പോയിന്‍റോടെ റണ്ണേഴ്‌സ് അപ്പായി. ആതിഥേയരായ എറണാകുളം എട്ടു സ്വര്‍ണവും ഒന്പത് വെള്ളിയും അഞ്ചു വെങ്കലവുമായി 73 പോയിന്‍റോടെ മൂന്നാം സ്ഥാനത്തെത്തി. ഹാട്രിക്ക് ചാന്പ്യന്മാരായ പാലക്കാടിനെയും മുൻ ചാന്പ്യന്മാരായാ എറണാകുളത്തെയും ഞെട്ടിച്ചായിരുന്നു മലപ്പുറം മഹാരാജാസ് സ്റ്റേഡിയത്തിൽ മാസ് പ്രകടനം കാഴ്ചവച്ചത്. മികച്ച സ്‌കൂളുകളില്‍ 80 പോയിന്‍റുമായി കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബെസ്റ്റ് സ്‌കൂള്‍ പട്ടം സ്വന്തമാക്കി.…

Read More

അര്‍ഹിച്ച അംഗീകാരം തട്ടിയെടുത്തു: സംസ്ഥാന സ്‌കൂള്‍ കായികമേള; സ്‌കൂളുകള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇന്നലെ എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരേ സ്‌കൂളുകള്‍ ഹൈക്കോടതിയിലേക്ക്. നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളാണ് കോടതിയെ സമീപിക്കുക. പോയിന്‍റ് പട്ടികയില്‍ നവാമുകുന്ദ രണ്ടും മാര്‍ ബേസില്‍ മൂന്നും സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആയ ജി.വി. രാജയ്ക്ക് നല്‍കി. തുടര്‍ന്നാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകള്‍ കോടതിയെ സമീപിക്കുന്നത്. അര്‍ഹിച്ച അംഗീകാരം തട്ടിയെടുത്തുവെന്നാണ് സ്‌കൂളുകളുടെ ആരോപണം.

Read More

സ്‌കൂള്‍ കായികമേള: അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്; തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്. 22 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിന്‍റെ നേട്ടം. മൂന്ന് ഫൈനല്‍ ബാക്കി നില്‍ക്കെ 233 പോയിന്‍റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 191 പോയിന്‍റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും സ്വര്‍ണം നേടിയാലും പാലക്കാടിന് ഒന്നാമതെത്താന്‍ കഴിയില്ല. അതേസമയം 1935 പോയിന്‍റുമായി തിരുവനന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്. വൈകിട്ട് നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്‌റ്റേഴ്‌സ് എവര്‍റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി യോഗത്തിന് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. സവിശേഷ…

Read More

ജൂഡോ: നെടുങ്കണ്ടം എംഇഎസിനു സുവർണനേട്ടം

നെടുംകണ്ടം: മഹാത്മാഗാന്ധി സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എംഇഎസ് കോളജ് പുരുഷ, വനിതാ വിഭാഗത്തിൽ ഓവറോൾ ചാംപ്യന്മാരായി.എറണാകുളത്തു നടന്ന ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും നാല് വെള്ളിയും നേടിയാണ് എംഇഎസ് ജേതാക്കളായത്. പുരുഷ വിഭാഗത്തിൽ രാഹുൽ രാജൻ (60 കെ ജി) – സ്വർണം, അഭിമന്യു ആർ. രാജീവ് (66 കെ ജി) -സ്വർണം, അർജുൻ അജികുമാർ (മൈനസ് 100 കെജി) -സ്വർണം, മിഥുൻ മനോജ് (73 കെജി) – വെള്ളി, ആർ. അഭിൻദേവ് (90 കെജി)- വെള്ളി, എൽ.എസ്. ലൗജിത് (പ്ലസ് 100 കെ ജി) – വെള്ളി എന്നിവരും വനിതാ വിഭാഗത്തിൽ ആർ. അഭിരാമി (52 കെജി) -സ്വർണം, വൈശാഖി അജികുമാർ (70 കെജി) – സ്വർണം, നന്ദന പ്രസാദ് (78 കെജി) – സ്വർണം, എസ്. ഭവിത്ര (57 കെജി) വെള്ളി എന്നിവരുമാണ് മെഡൽ…

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള; മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പോയിന്‍റ് നിലയില്‍ മുന്നേറ്റം തുടര്‍ന്ന് തിരുവനന്തപുരം ജില്ല. 1820 പോയിന്‍റോടെ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 732 പോയിന്‍റോടെ തൃശൂരാണ് തൊട്ടു പിന്നിൽ. 621 പോയിന്‍റോടെ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ഗെയിംസ് ഇനങ്ങളില്‍ 78 പോയിന്‍റുകള്‍ നേടി തിരുവനന്തപുരം സെന്‍റ് ജോസഫ് എച്ച്എസ്എസ് മുന്നിലുണ്ട്. 55 പോയിന്‍റോടെ കൊടുകര പിപിഎംഎച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്‍റോടെ കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് എച്ച്എസ്എസ് ആണ് ഗെയിംസ് ഇനങ്ങളിലെ മികച്ച സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ളത്. അത്‌ലറ്റികസ് ഇനങ്ങളില്‍ 63 പോയിന്‍റ് നേടി മലപ്പുറം ജില്ല ഒന്നാം സ്ഥാനത്താണ്. 55 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 39 പോയിന്‍റോടെ എറണാകുളം മൂന്നാം സ്ഥാനത്തും വിജയക്കുതിപ്പ് തുടരുകയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 33 പോയിന്‍റോടെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മുന്നിലാണ്. 21 പോയിന്‍റോടെ കടകശേരി ഐഡിയല്‍…

Read More

യുവേഫ കോണ്‍ഫറന്‍സ് ലീഗ്; ചെല്‍സിക്കു റിക്കാര്‍ഡ്

ലണ്ടന്‍: യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫുട്‌ബോളില്‍ റിക്കാര്‍ഡ് ജയം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സി. അര്‍മേനിയന്‍ ക്ലബ്ബായ എഫ്‌സി നോഹിനെ മറുപടിയില്ലാത്ത എട്ടു ഗോളുകള്‍ക്ക് ചെല്‍സി തകര്‍ത്തു. കോണ്‍ഫറന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ചെല്‍സിക്കുവേണ്ടി ജാവോ ഫിലിക്‌സ് (21′, 41′), ക്രിസ്റ്റഫര്‍ എന്‍കുങ്കു (69′, 76′ പെനാല്‍റ്റി) എന്നിവര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി.

Read More