സിറാജിന് അർഹിച്ച പരിഗണന കിട്ടുന്നില്ല: സച്ചിന്‍

മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അണ്ടര്‍റേറ്റഡ് കളിക്കാരനാണെന്നു തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. “അസാധ്യതാരമാണ് (സിറാജ്). അസാമാന്യ സമീപനം. അയാളുടെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടമാണ്. കാലില്‍ സ്പ്രിംഗ് വച്ചതുപോലാണ് അയാളുടെ പ്രകടനം. ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ അയാളുടെ മുഖത്തും ബൗളിംഗിലുമുള്ള സ്ഥായിയും സ്ഥിരതയാര്‍ന്നതുമായ പ്രകടനം ഒരു ബാറ്ററും ഇഷ്ടപ്പെടില്ല. മത്സരം തീരുന്നതുവരെ ഒരേ ആറ്റിറ്റ്യൂഡിലാണ് അയാളുള്ളത്. അര്‍ഹിച്ച പരിഗണന അയാള്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം’’ – സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ജയിച്ചിപ്പത് മുഹമ്മദ് സിറാജിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടയിലും സിറാജായിരുന്നു ഒന്നാമത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍…

Read More

കെസിഎൽ: കാര്യവട്ടത്ത് കാര്യമായി റണ്ണൊഴുകും

തിരുവനന്തപുരം: ബാറ്റർമാർക്ക് ആഘോഷിക്കാൻ വകനല്കുന്ന പിച്ചൊരുങ്ങുന്നു. തല്ലേറ്റ് ബൗളർമാരും ഓടിയോടി ഫീൽഡർമാരും തളരുമോ എന്നതാണ് ചോദ്യം. കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരുടെ പറുദീസയാകുമെന്നു സൂചന. കാര്യവട്ടത്ത് കുട്ടിക്രിക്കറ്റിന് ആരവമുണരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ പിച്ചുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒന്നാം സീസണിൽ ആദ്യ മത്സരങ്ങളിൽ ബൗളർമാരെ സഹായിച്ച പിച്ചായിരുന്നു. ടൂർണമെന്‍റ് പാതി പിന്നിട്ടപ്പോഴാണ് ബാറ്റർമാർക്ക് വെടിക്കെട്ട് പ്രകടനം നടത്താൻ കഴിഞ്ഞത്. എന്നാൽ, ഇക്കുറി പൂർണമായും ബാറ്റർമാർക്ക് അനുകൂലമായ പിച്ചാവും ഒരുങ്ങുകയെന്നു ക്യുറേറ്റർ തന്നെ സൂചന നല്കുന്നു. ട്വന്‍റി-20യിൽ മികച്ച റണ്‍സ് ഉണ്ടെങ്കിലേ മത്സരം കൂടുതൽ കളറാവുകയുള്ളെന്നാണ് ക്യൂറേറ്റർ എ.എം. ബിജുവിന്‍റെ പക്ഷം. മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ് കർണാടകയിലെ മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണ് ഉപയോഗിച്ചാണ് പിച്ചുകൾ തയാറാക്കുന്നത്. ബാറ്റിംഗിന് അനുയോജ്യമെങ്കിലും കൃത്യതയോടെ പന്തെറിഞ്ഞാൽ ബൗണ്‍സ് ബൗളർമാരെയും തുണയ്ക്കുമെന്നാണ് ബിജുവിന്‍റെ അവകാശവാദം.…

Read More

അനുരാഗ് സ്ഥാനാര്‍ഥി

മുംബൈ: ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ബിഎഫ്‌ഐ) പ്രസിഡന്‍റാകാന്‍ അനുരാഗ് ഠാക്കൂര്‍ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു.ഹിമാചര്‍പ്രദേശ് ബോക്‌സിംഗ് അസോസിയേഷനാണ് (എച്ച്പിബിഎ) അനുരാഗ് ഠാക്കൂറിനെ നാമനിര്‍ദേശം ചെയ്തത്. എച്ച്പിബിഎ പ്രസിഡന്‍റായ രാജേഷ് ഭണ്ഡാരിയെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 21നാണ് തെരഞ്ഞെടുപ്പ്. നേരത്തേ അനുരാഗ് ഠാക്കൂറിന്‍റെ പേര് ഒഴിവാക്കിയത് വിവാദമാകുകയും കോടതില്‍ കേസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

കൊച്ചി: 2025-26 സീസണ്‍ ഐഎസ്എല്‍ നടക്കുമെന്നു കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാര്‍ക്കസ് മെര്‍ഗുലാവോ. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കേരള സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍ കായിക മാധ്യമ പ്രവര്‍ത്തക ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച വിധി വരും. ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും’ – മാര്‍ക്കസ് മെര്‍ഗുലാവോ പറഞ്ഞു.

Read More

ഛേത്രിയുടെ സാലറി തടഞ്ഞു..! ഐഎസ്എല്‍ പ്രതിസന്ധി രൂക്ഷം

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ 2025-26 സീസണ്‍ അനിശ്ചിതത്വം മൂര്‍ധന്യാവസ്ഥയിലേക്കെത്തിച്ച്, രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായ സുനില്‍ ഛേത്രിയുടെ സാലറി അദ്ദേഹത്തിന്‍റെ ക്ലബ്ബായ ബംഗളൂരു എഫ്‌സി തടഞ്ഞുവച്ചു. ഐഎസ്എല്‍ 2025-26 സീസണ്‍ നടക്കുമോ എന്നതില്‍ ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാലാണ് സുനില്‍ ഛേത്രി അടക്കമുള്ള ഫസ്റ്റ് ടീം കളിക്കാരുടെയും സ്റ്റാഫുകളുടെയും സാലറി ബംഗളൂരു എഫ്‌സി സസ്‌പെന്‍ഡ് ചെയ്തത്. ഭഗീരഥപ്രയത്‌നം “ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകുക എന്നത് ഭഗീരഥപ്രയത്‌നമാണ്. എങ്കിലും എല്ലാം ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ഓരോ സീസണിലും നടത്തുന്നത്. എന്നാല്‍, ലീഗിന്‍റെ (ഐഎസ്എല്‍) ഭാവി സംബന്ധിച്ച അനിശ്ചതത്വം നിലനില്‍ക്കുന്നതിനാല്‍ കടുത്ത തീരുമാനം കൈക്കൊള്ളേണ്ടിവന്നു. കളിക്കാരെയും സ്റ്റാഫുകളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്നറിയാം. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണെങ്കിലും സാലറി തത്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയാണ്. യൂത്ത് സിസ്റ്റത്തിലെ ആണ്‍-പെണ്‍ ടീമിനും ബിഎഫ്‌സി സോക്കര്‍ സ്‌കൂളിനും ഈ തീരുമാനം…

Read More

ഓ… വോക്‌സ്…

ലണ്ടന്‍: ആവശ്യമെങ്കില്‍ ക്രിസ് വോക്‌സ് അഞ്ചാംദിനം ക്രീസിലെത്തുമെന്ന് നാലാംദിനത്തെ പോരാട്ടത്തിനുശേഷം ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ വോക്‌സ് ബാറ്റിംഗിന് എത്തിയില്ല. അഞ്ചാംദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയപ്പോഴാണ് ബാന്‍ഡേഡ് ഇട്ട ഇടതുകൈ ജമ്പറിനുള്ളില്‍ മറച്ച് വോക്‌സ് ക്രീസിലേക്കെത്തിയത്. നാലാം ടെസ്റ്റില്‍ പൊട്ടലുള്ള കാലുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്രീസിലെത്തിയിരുന്നു. പരിക്ക് ചരിത്രം 2002ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ താടിയെല്ലിനു പൊട്ടലുണ്ടായെങ്കിലും ബാന്‍ഡേഡ് ഇട്ട് പന്തെറിഞ്ഞ ഇന്ത്യയുടെ അനില്‍ കുംബ്ലെ, 2008ല്‍ ഓസ്‌ട്രേലിയയ്‌കെതിരേ അഞ്ചാംദിനം പൊട്ടിയ ഇടതുകൈയുമായി 11-ാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, 2020ല്‍ പാക്കിസ്ഥാനെതിരേ പൊട്ടിയ കാല്‍പാദവുമായി കളിച്ച ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ തുടങ്ങിയവരും കളിക്കളത്തിലെത്തി കൈയടി നേടിയിരുന്നു.

Read More

മെസി വരില്ല: മന്ത്രി

കോഴിക്കോട്: സൂപ്പര്‍താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്‍റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം കേരളത്തില്‍ കളിക്കാന്‍ എത്തില്ല. ഒക്‌ടോബറില്‍ കേരളത്തില്‍ എത്താന്‍ കഴിയില്ലെന്ന് അര്‍ജന്‍റൈൻ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാന്‍ സ്ഥിരീകരിച്ചു. അര്‍ജന്‍റീനയുടെ ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകള്‍ എടുക്കുന്നതായി മന്ത്രി പറഞ്ഞു. ഒക്‌ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്കു താത്പര്യമുള്ളൂ എന്നാണ് സ്‌പോണ്‍സര്‍മാരുടെ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.

Read More

സിറാജിഷ്ടം!

ലണ്ടൻ: ആവേശം കൊടുന്പിരിക്കൊണ്ട ത്രില്ലർ പോരാട്ടത്തിൽ ശപിക്കപ്പെട്ടവനിൽനിന്ന് ഒറ്റ ദിവസംകൊണ്ട് ദൈവദൂതനായി മാറിയ താരം… ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക്, നാലാംദിനം ഹാരി ബ്രൂക്കിന്‍റെ ക്യാച്ച് കൈവിട്ട് മത്സരം നഷ്ടമാക്കിയെന്ന് ഏവരും കരുതിയിടത്തുനിന്നു ദൃഢനിശ്ചയത്തോടെ അഞ്ചാം ദിനം ഗ്രൗണ്ടിലിറങ്ങിയ പേസർ മുഹമ്മദ് സിറാജ് സമ്മാനിച്ചത് പെരുമ നൽകിയ വിജയം. നാല് വിക്കറ്റ് കൈയിലിരിക്കേ അവസാന ദിനം ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ. നാലിൽ മൂന്നു വിക്കറ്റും കൊയ്ത് വിജയ ലക്ഷ്യത്തിന് ആറ് റണ്‍സ് അകലെ ബാസ്ബോൾ ടീമിനെ വീഴ്ത്തിയപ്പോൾ സിറാജ് എന്ന ദൈവദൂതന് കൈയടികൾ… കൈ മെയ് മറന്ന്ജോലിഭാരമോ സമ്മർദമോ അലട്ടാതെ വിശ്രമം തേടാതെ സിറാജ് എന്ന പോരാളി കർത്തവ്യം നിറവേറ്റി. പരന്പരയിലെ മൂന്നു മത്സരങ്ങിൽ മാത്രം ജസ്പ്രീത് ബുംറ കളിച്ചപ്പോൾ സീനിയർ താരമെന്ന നിലയിൽ സിറാജ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്‍റെ നേതൃത്വം…

Read More

ഷാകാരി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വനിതാ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ നിലവിലെ ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകാരി റിച്ചാര്‍ഡ്‌സണ്‍ അറസ്റ്റില്‍. യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കാനിരിക്കേയാണ് ഗാര്‍ഹിക പീഡനക്കേസില്‍ ഷാകാരി അറസ്റ്റിലായതെന്നാണ് വിവരം. സിയാറ്റില്‍ വിമാനത്താവളത്തില്‍വച്ച് ജൂലൈ 27ന് ആണ്‍സുഹൃത്തിനെ കൈയേറ്റം ചെയ്തതായാണ് റിപ്പോര്‍ട്ട്. യൂജിനില്‍ നടക്കുന്ന അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 100 മീറ്ററിന്‍റെ സെമിയില്‍നിന്ന് താരം പിന്മാറി. ഹീറ്റ്‌സില്‍ മത്സരിച്ചശേഷമായിരുന്നു പിന്മാറ്റം. 2023 ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിനാല്‍, സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന 2025 ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഷാകാരിക്കുണ്ട്. 2024 പാരീസില്‍ 100 മീറ്ററില്‍ വെള്ളിയും 4×100 റിലേയില്‍ സ്വര്‍ണവും ഷാകാരി സ്വന്തമാക്കിയിരുന്നു.

Read More

ഇന്ത്യന്‍ ടീമില്‍ 2 മലയാളികള്‍

കോട്ടയം: അഞ്ച് മുതല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2025 ഫിബ ഏഷ്യ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീമില്‍ രണ്ടു മലയാളികള്‍. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചിനു ജോര്‍ജാന് എതിരേയാണ്. പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജുമാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.

Read More