കൈ കൊണ്ട് 12 അടിയുള്ള റൊട്ടിയുണ്ടാക്കുന്ന യുവാവ്; വൈറലായി വീഡിയോ

12 അടി വലിപ്പമുള്ള കൂറ്റന്‍ റൊട്ടി ചുട്ടെടുക്കുന്നത് കണ്ടിട്ടുണ്ടോ? സാങ്കേതിക വിദ്യ വളരുന്ന ഇക്കാലത്ത് റൊട്ടി ചുട്ടെടുക്കുന്നതിൽ എന്താണിത്ര അതിശയമെന്ന് ചിന്തിക്കണ്ട. കൈകൊണ്ട് മാവ് പരത്തി പരമ്പരാഗതമായ രീതിയില്‍ തീ കൂട്ടിത്തന്നെയാണ് അദ്ദേഹം റൊട്ടി ചുട്ടെടുത്തത്. യു ക്രീയേറ്റ് സീ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ സത്കാരത്തിനായാണ് യുവാവ് ഉണ്ടാക്കുന്നത്. നിലത്ത് തുണി വിരിച്ച് അതിൽ ഇരുന്ന് റൊട്ടി മാവ് കൈകൊണ്ട് പലതരത്തില്‍ കറക്കി അതിന്‍റെ വലിപ്പം കൂട്ടുന്നതാണ് വീഡിയോയുടെ തുടക്കം. അതിനുശേഷം, തന്‍റെ തലയ്ക്ക് മുകളിലുടെ വീശിയെടുക്കുന്നു.12 അടി വരെ വലിപ്പമായപ്പോഴേക്കും അയാൾ അത് തന്‍റെ തൊട്ടടുത്തായി പൊള്ളായ ഉൾവശത്ത് തീ ഇട്ടിരിക്കുന്ന ഒരു വലിയ ഇരുമ്പ് പൈപ്പിന് മുകളിലേക്ക് ഇട്ടു. അതിനു പിന്നാലെ അടുത്ത റൊട്ടിയുടെ മാവ് അദ്ദേഹം പരത്തുന്നു. റൊട്ടി ചൂടാകുന്നതിനിടെ വിവാഹത്തിന്‍റെ മറ്റ് ഒരുക്കങ്ങളാണ് പിന്നീട് വീഡിയോയിൽ…

Read More

ഒരു സുപ്രഭാതത്തിൽ നോക്കുന്പോഴതാ കഷണ്ടി; ഒരുഗ്രാമത്തെയാകെ ബാധിച്ച അപൂർവ രോഗം തിരഞ്ഞ് ആരോഗ്യ വിദഗ്ധർ

ടെൻഷൻ കാരണമോ മാനസിക പിരിമുറുക്കം കാരണമോ ഒക്കെ സ്ത്രൂകളുടേയും പുരഷൻമാരുടേയുമൊക്കെ മുടി കൊഴിഞ്ഞ് പോകാറുണ്ട്. എന്നാൽ പെട്ടന്നൊരു ദിവസം നിങ്ങൾ തലയിൽ നോക്കുന്പോൾ മുടി ഒന്നും കണ്ടില്ലങ്കിൽ എന്താകും അവസ്ഥ? അത്തരത്തിലൊരു വാർത്ത‍യാണ് മഹാരാഷ്ട്രയിലെ ബുൽധാനയിൽ നിന്ന് പുറത്ത് വരുന്നത്. അവിടെ മുടികൊഴിച്ചിൽ കേസുകൾ വർധിക്കുകയാണ്. ഇവിടെയുള്ള പല ഗ്രാമങ്ങളിലെയും ആളുകൾ അമിതമായി മുടികൊഴിച്ചിൽ പ്രശ്നം നേരിടുന്നു. ഇതുമൂലം പെട്ടന്നുതന്നെ അവർ കഷണ്ടിയുള്ളവരായി മാറുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ഇതിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായി. ആരോഗ്യവകുപ്പിലെ ഒരു സംഘം ഗ്രാമങ്ങളിൽ സർവേ ആരംഭിച്ചു. രോഗം ബാധിച്ചവരുടെ ചികിത്സ ആരംഭിച്ചതായി ഷെഗാവ് ഹെൽത്ത് ഓഫീസർ ഡോ. ദീപാലി ബഹേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ പരിഷത്ത് ആരോഗ്യ വിഭാഗം നടത്തിയ സർവേയിൽ ഷെഗാവ് താലൂക്കിലെ കൽവാഡ്, ബോണ്ട്ഗാവ്, ഹിൻഗ്ന വില്ലേജുകളിൽ നിന്നുള്ള 30 പേർക്ക് മുടികൊഴിച്ചിൽ പ്രശ്‌നവും കഷണ്ടിയും…

Read More

ഒരേയൊരു കാമുകനും രണ്ട് കാമുകിമാരും; ഒരാൾക്ക് വേണ്ടി റോഡിൽ അടിപിടി കൂടി പെൺകുട്ടികൾ

രണ്ട് കൂട്ടുകാരികളും ഒരാളെ പ്രേമിച്ചാൽ എന്തായിരിക്കും അവസ്ഥ. തമ്മിത്തല്ലിൽ കലാശിക്കുമെന്നല്ലേ മനസിൽ ഓർക്കുന്നത്. അത് സത്യം തന്നെയാണ് കാമുകനു വേണ്ടി രണ്ട് കൂട്ടുകാരികളും കൂടി റോഡിൽ പൊരിഞ്ഞ യുദ്ധം ഉണ്ടായ വാർത്തയാണ് വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്കൂൾ യൂണിഫോം ധരിച്ച രണ്ട് പെൺ കുട്ടികളാണ് വീഡിയോയിലുള്ളത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. എന്നാൽ അൽപ സമയത്തിനു ശേഷം ഇവർ പരസ്പരം അടി ഉണ്ടാക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇവര്‍ തമ്മിലുള്ള അടിയും ഇടിയും രൂക്ഷമായതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തി ഇവരെ പിന്തിരിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ആണ്‍കുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. രണ്ടുപേരും ഒരാളെ തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കിയതോടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

വിവാഹത്തിന് ഡിജെയും മദ്യവും വേണ്ട, 21000 രൂപ പ്രോത്സാഹനമായി നൽകാൻ പഞ്ചാബിലെ ഒരു ഗ്രാമം

വിവാഹ ആഘോഷങ്ങൾ വളരെ ഗംഭീരമായാണ് എല്ലാവരും കൊണ്ടാടാറുള്ളത്. ചില സ്ഥലങ്ങളിൽ മദ്യവും ആഘോഷത്തിന് മോടി കൂട്ടാൻ വിളന്പാറുണ്ട്. ഡിജെ സോംഗ് ഒന്നുമില്ലാതെ ഒരു ആഘോഷം അത് ചിന്തിക്കാൻ പോലും സാധിക്കില്ല ചിലർക്ക്. ഇപ്പോഴിതാ ഡിജെയും മദ്യവും വിവാഹ ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നവർക്ക് പാരിദോഷികങ്ങൾ നൽകാൻ തയാറായിരിക്കുകയാണ് ഒരു ഗ്രാമം. പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ബെല്ലോ ഗ്രാമപഞ്ചായത്താണ് വിവാഹത്തിന് മദ്യം നൽകാതിരിക്കുകയും ഡിജെ മ്യൂസിക്ക് വെക്കാതിരിക്കുകയും ചെയ്താൽ 21,000 രൂപ ക്യാഷ് ഇൻസെന്‍റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളിൽ പാഴ് ചെലവുകൾ ഉണ്ടാക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് അമർജിത് കൗർ പറഞ്ഞു. ബല്ലോ ഗ്രാമത്തിൽ 5,000 ആളുകളാണ് താമസക്കാരായി ഉള്ളത്.

Read More

മഹാകുംഭമേള: 12 കിലോമീറ്ററിൽ‍ സ്നാനഘാട്ടുകള്‍ ഒരുങ്ങി; വാച്ച് ടവർ നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയ്ക്കായി 12 കിലോമീറ്റർ ദൂരത്തിൽ സ്നാന ഘാട്ടുകൾ ഒരുങ്ങി. സംഗമതീരമായ ഗംഗയുടെയും യമുനയുടെയും തീരത്ത് ഏഴ് കോൺക്രീറ്റ് ഘട്ടങ്ങൾ നിർമിച്ചിട്ടുണ്ട്. കുളിക്കുന്നവരുടെയും ഭക്തരുടെയും സൗകര്യത്തിനായാണ് ഈ ഘാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സംഗമത്തിൽ വാച്ച് ടവർ നിർമിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ബോട്ടുകളിൽ സുരക്ഷിതമായ യാത്രയ്‌ക്ക് ലൈസൻസ് നമ്പർ നൽകുകയും സീറ്റ് കപ്പാസിറ്റി പ്രദർശിപ്പിക്കുകയും ചെയ്യും. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള ആഘോഷിക്കുന്നത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തു പാപമോചനവും മോക്ഷവും തേടിയാണു പുണ്യസ്നാനം. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ്‌രാജ് സന്ദർശിക്കും.

Read More

വാലിൽ പിടിച്ചുകറക്കി പുലിയെ കീഴടക്കി: യുവാവിനു കൈയടി

വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീഴാതിരുന്ന പുള്ളിപ്പുലിയെ വാലിൽ‌ പിടിച്ചുകറക്കി യുവാവ് കീഴടക്കി. കർണാടകയിലെ തുംകൂരു ജില്ലയിലെ പുരേലഹള്ളിയിലാണു സംഭവം. ആനന്ദ് ആണ് നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി ഗ്രാമവാസികള്‍ക്കു രക്ഷകനായത്. ഗ്രാമം പുള്ളിപ്പുലിയുടെ ഭീഷണിയിലായിട്ട് ദിവസങ്ങളായിരുന്നു. ധാരാളം വളത്തുമൃഗങ്ങളെ പുലി വകവരുത്തുകയും ചെയ്തു. പുലിയെ പിടികൂടാൻ വനംവകുപ്പ് കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, വീണ്ടും പുള്ളിപ്പുലി ഗ്രാമത്തിലെത്തിയതറിഞ്ഞ് നാട്ടുകാർ സംഘടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സമയത്താണ് ആനന്ദ് രക്ഷകനാകുന്നത്. പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ ആനന്ദ് പുലിയുടെ വാലില്‍ പിടിച്ചുകറക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ പുലിയെ വലയിലുമാക്കുകയും ചെയ്തു. പുലി വലയിലായെന്ന് ഉറപ്പിക്കുംവരെ ആനന്ദ് വാലില്‍നിന്നു പിടിവിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്‍റെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു. പുലിയെ പിന്നീടു വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു.  

Read More

സഞ്ചാരികളുടെ മനം കവർന്ന്  ഐക്യത്തിന്‍റെ പ്രതിമ; പിന്നിലാക്കിയത് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള ഏകത പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സഞ്ചാരികളുടെ മനം കവരുന്നു. ഇന്ത്യയുടെ “ഉരുക്കു മനുഷ്യന്‍’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന ഖ്യാതിയുമുണ്ട്. പിന്നിലാക്കിയത് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെഗുജറാത്ത് കെവാഡിയയിലെ സത്പുര, വിന്ധ്യാചല്‍ കുന്നുകളുടെ പശ്ചാത്തലത്തിലായാണ് സ്വതന്ത്ര ഇന്ത്യയുടെ ശില്പിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്‍റെ 143-ാം ജന്മദിനമായ 2018 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും വിദേശികളും സ്വദേശികളുമായി നിരവധിപ്പേരാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തുന്നത്. 182 മീറ്റര്‍ (ഏകദേശം 600 അടി)ആണ് പ്രതിമയുടെ ഉയരം. 2013ല്‍ തറക്കല്ലിടുകയും 46 മാസം എന്ന…

Read More

മെനുവിൽ ‘ബീഫ്, ഇംഗ്ലണ്ടിലെ റെസ്റ്റോറന്‍റ് ആക്രമിച്ച് ‌യുവാക്കൾ; വൈറലായി വീഡിയോ

വീട്ടിലെ ഭക്ഷണം കഴിച്ച് മടുക്കുന്പോൾ അതിൽ നിന്നൊരു ചേഞ്ച് വേണെന്ന് ആഗ്രഹിക്കാറുള്ളവരാണ് നമ്മളിൽ പലരും. അത്തരമൊരു മാറ്റം ഇഷ്ടപ്പെടുന്നവർ കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ ഒക്കെ ഹോട്ടലുകളിൽ പോകാറുണ്ട്. അവിടെ എത്തി ഇഷ്ടമുള്ളതെല്ലാം വാങ്ങി കഴിക്കുന്പോഴേക്കും നമുക്ക് തൃപ്തിയുമാകും. കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ അബ്ബാസിൻ ഡൈനർ റെസ്റ്റോറന്‍റിൽ നടന്ന സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഇവിടുത്തെ മെനുവിൽ ബീഫ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇതവരുടെ ശ്രദ്ധയിൽപ്പെട്ടു. അതേ ചൊല്ലി ഹോട്ടൽ ജീവനക്കാരുമായി ചെറുപ്പക്കാർ കൊന്പ് കോർത്തു. അത് വലിയ തർക്കത്തിന് കാരണമായി. നാല് യുവാക്കൾ ചേര്‍ന്ന് റെസ്റ്റോറന്‍റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തു. റെസ്റ്റോറന്‍റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി…

Read More

പ്രായമൊക്കെ എന്ത്… അമ്മമാരായാൽ ഇങ്ങനെ വേണം; തിരക്കുള്ള റോഡിലൂടെ കാർ ഓടിച്ചു പോകുന്ന വയോധികയെ പ്രശംസിച്ച് സൈബറിടം

പ്രായമാകുന്പോൾ മിക്കവരും വീടുകളിൽ ഒതുങ്ങിക്കൂടാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ചിന്താ ഗതി വച്ചു പുലർത്തുന്ന ഒരു വയോധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിൽ‌ നിന്നുള്ള ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററായ മജീദ് അലിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അമ്മ ഒരു റോഡിലൂടെ കാറോടിക്കുന്നതാണ് വീഡിയോ. പ്രായമായെന്നും പറഞ്ഞ് വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ മജീദിന്‍റെ അമ്മയ്ക്ക് മനസില്ല. പ്രായത്തിന്‍റെ ആധിക്യമൊന്നും ആ സ്ത്രീയിൽ നമുക്ക് കാണാൻ സാധിക്കില്ല. കാരണം, നിഷ്പ്രയാസത്തോടെയാണ് അമ്മ വണ്ടി ഓടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. എല്ലാ മടിച്ചികൾക്കും ഈ അമ്മ ഒരു റോൾ മോഡൽ ആകട്ടെ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്‍റെ 20 വയസുള്ള സുഹൃത്തിന് പോലും ഇതുവരെ വാഹനം ഓടിക്കാൻ അറിയില്ല’ അപ്പോൾ ഇത്രയും പ്രായമായ നിങ്ങൾ ഇങ്ങനെ…

Read More

ഒരു കയ്യബദ്ധം, നാറ്റിക്കരുത്… “സ്വപ്നത്തിൽ’ ആണെന്നു കരുതി സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു

വിമാനയാത്രയ്ക്കിടെ സ്വപ്നത്തിലാണെന്നു കരുതി സഹയാത്രികനുമേൽ അടുത്തിരുന്നയാൾ മൂത്രമൊഴിച്ചു. സാൻഫ്രാൻസിസ്കോ ഇന്‍റർനാഷണൽ എയർപോർട്ടിൽനിന്നു മനിലയിലേക്കു പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്‍റെ യുഎ ഫ്ലൈറ്റ് 189-ലെ ബിസിനസ് ക്ലാസില്‍ ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം. ഇയാൾ ഉറങ്ങുന്നതിനെയായിരുന്നു സംഭവം. തന്‍റെ വയറ്റത്ത് ആരോ വെള്ളമൊഴിക്കുന്നതായി തോന്നി എഴുന്നേറ്റ് നോക്കിയപ്പോള്‍ സഹയാത്രികൻ തന്‍റെ ദേഹത്തേക്കു മൂത്രമൊഴിക്കുന്നതാണു കണ്ടത്. വയറ് മുതല്‍ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ “സ്വപ്നത്തില്‍’ അറിയാതെ സംഭവിച്ചതാണെന്നായിരുന്നത്രെ മൂത്രമൊഴിച്ചയാളുടെ ക്ഷമാപണത്തോടെയുള്ള കുറ്റസമ്മതം. ജെറോം ഗുട്ടറസ് സംയമനം പാലിച്ചതിനാൽ മറ്റ് അനിഷ്ടസംഭവങ്ങളുണ്ടായില്ല. അതേസമയം, തങ്ങളുടെ വിമാനങ്ങളില്‍ കയറുന്നതില്‍നിന്നു മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്നു യുണൈറ്റഡ് എയർലൈൻസ് അറിയിച്ചതായി ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Read More