കൗതുകം ലേശം കൂടുതലാ… വൈറലാകാൻ റോഡിൽ തീയിട്ടു; യുവാവിനെ പോലീസ് പൊക്കി

ഫത്തേപുർ(യുപി): റീൽസ് ഷൂട്ടിനായി ദേശീയപാതയിൽ തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫത്തേപുരിലാണു സംഭവം നടന്നത്. ഷേക്ക് ബിലാൽ എന്ന യുവാവാണ് ദേശീയപാത-രണ്ടിൽ ഫ്ലൈ ഓവറിന് മുകളിൽ ‘2024’ എന്ന് പൊട്രോള്‍ കൊണ്ട് എഴുതിയശേഷം തീയിട്ടത്. വീഡിയോ ശ്രദ്ധിക്കപ്പെടാൻ ചെയ്ത പണിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇത് പങ്കുവച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു. തൊട്ടുപിന്നാലെ മറ്റൊന്നു കൂടി സംഭവിച്ചു. യുവാവിനെ പോലീസ് കൈയോടെ പൊക്കി. ഇയാൾക്കെതിരേ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവെന്നു ഫത്തേപുര്‍ പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്തസാർ അലി എന്നയാൾ തന്‍റെ ഥാർ വാഹനത്തിനു മുകളില്‍ പൊടിമണ്ണ് വാരിയിട്ട് വേഗത്തില്‍ ഓടിച്ചുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. വണ്ടിയുടെ വേഗം കൂടുന്നതിനനുസരിച്ച് പൊടിമണ്ണ് പറന്ന് പാതയിലാകെ നിറഞ്ഞു. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

ഭക്ഷണം വിളമ്പാന്‍ വൈകി: വരൻ കല്യാണവീട്ടിൽനിന്ന് ഇറങ്ങിപ്പോയി മറ്റൊരു യുവതിയെ കെട്ടി

ഹമീദ്പുർ(യുപി): വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് വരൻ വിവാഹത്തിൽനിന്നു പിന്മാറി മറ്റൊരു യുവതിയെ കല്യാണം കഴിച്ചു. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിൽ ഡിസംബർ 22നാണ് സംഭവം അരങ്ങേറിയത്. ഏഴു മാസം മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു. വിവാഹദിവസം വധുവിന്‍റെ കുടുംബം മധുരപലഹാരങ്ങൾ നൽകി വരന്‍റെ സംഘത്തെ വരവേറ്റു. പിന്നീട്, അത്താഴവും വിളമ്പി. അതിനിടെ വരന്‍റെ സംഘത്തിലൊരാൾ വധുവിന്‍റെ വീട്ടുകാർ റൊട്ടി വിളമ്പാൻ വൈകി എന്നാരോപിച്ചു ബഹളമുണ്ടാക്കി. ഇത് വലിയ സംഘർഷത്തിലാണു കലാശിച്ചത്. അതോടെ വരൻ അവിടെ നിന്നിറങ്ങിപ്പോയി. അധികം വൈകാതെ അയാൾ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. സ്ത്രീധനമായി നൽകിയ ഒന്നരലക്ഷം ഉൾപ്പെടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സംഘർഷമുണ്ടാക്കിയവർക്കെതിരേ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടി വധുവിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

അമ്മയുടെ രണ്ടാം വിവാഹം ആര്‍ഭാടമായി നടത്തി മകന്‍: വൈറലായി വീഡിയോ

അമ്മയുടെ രണ്ടാം വിവാഹം ആർഭാടമാക്കി മകൻ അബ്ദുൾ അഹദ്. ഇതിന്‍റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയെ പ്രണയത്തിനും ജീവിതത്തിനും രണ്ടാമതൊരു അവസരം നേടാന്‍ സഹായിച്ചുവെന്ന കുറിപ്പോടെയാണ് അബ്ദുൾ അഹദ് വീഡിയോ പങ്കുവച്ചത്. 18 വർഷത്തിന് ശേഷം പ്രണയത്തിലും ജീവിതത്തിലും രണ്ടാമതൊരു അവസരം ലഭിക്കാൻ ഞാൻ എന്‍റെ അമ്മയെ സഹായിച്ചു എന്ന് വീഡിയോയിൽ ‍യുവാവ് പറഞ്ഞു. അമ്മയുടെ വിവാഹത്തിന്‍റെ ചെറിയൊരു ഭാഗവും അവൻ വീഡിയോയുടെ അവസാനം ചേർത്തു. അമ്മയുടെ വിവാഹത്തിന് മകന്‍ തന്നെയാണ് സാക്ഷിയായി ഒപ്പ് വച്ചതും. ഏറ്റവും ഒടുവിലായി കുടുംബാംഗങ്ങള്‍ അബ്ദൂൾ അഹദിനെ വാത്സല്യം കൊണ്ട് പൊതിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ മകനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇത്രയും നല്ലൊരു മകനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്.           View this…

Read More

2025നെ വരവേൽക്കാൻ ലോകമൊരുങ്ങി: ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ; കൊച്ചിയിലും വൻ സുരക്ഷാ സന്നാഹം

കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ ലോകം തയാറായിക്കഴിഞ്ഞു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമെത്തുന്നത്. അതേസമയം,പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി ഫോർട്ട്‌കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചൊവ്വാഴ്ച ജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60 എസ്.ഐ.മാർ, 100 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആയിരത്തിലധികം പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

Read More

ഡ്രൈവറെ ഉറങ്ങാൻ വിട്ട് ടാക്സി ഓടിച്ച് യാത്രക്കാരൻ..! വൈറലായി വീഡിയോ; കൈയടിച്ച് സൈബറിടം

രാത്രി ടാക്സി വിളിച്ച് വീട്ടിലെക്കു പോകുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തു ചെയ്യും? ഡ്രൈവറെ പിൻസീറ്റിലേക്കു മാറ്റി ഉറങ്ങാൻ വിട്ടശേഷം യാത്രക്കാരൻ സ്വയം ഡ്രൈവ് ചെയ്യുക! യാത്ര തുടരാനും അപകടം ഒഴിവാക്കാനും അതല്ലാതെ മറ്റു വഴിയില്ല. ഇതുപോലൊരു അപൂർവ അനുഭവം പങ്കുവയ്ക്കുകയാണു ബംഗളൂരുവിൽനിന്നുള്ള ഒരു യുവാവ്. ഐഐഎം ബിരുദധാരിയും ക്യാമ്പ് ഡയറീസ് ബംഗളൂരുവിന്‍റെ സ്ഥാപകനുമായ മിലിന്ദ് ചന്ദ്വാനിയാണ് തന്‍റെ അനുഭവം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഭവം ഇങ്ങനെ: പുലർച്ചെ എയർപോർട്ടിൽനിന്നു മിലിന്ദ് ഒരു ടാക്സി വിളിച്ചു. യാത്ര ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡ്രൈവർ ഉറക്കം തൂങ്ങാൻ തുടങ്ങി. വഴിയിൽ നിർത്തി ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്തിട്ടും ഉറക്കം ഒഴിഞ്ഞില്ല. വിമാനത്താവളത്തിൽനിന്നു കുറെദൂരം ഇതിനകം പിന്നിട്ടിരുന്നു. വേറെ ടാക്സി കിട്ടാൻ വഴിയില്ല. ഒടുവിൽ മിലിന്ദ് ഡ്രൈവറോട് ചോദിച്ചു. വാഹനം ഞാൻ ഓടിച്ചാലോ? ഡ്രൈവർ അപ്പോൾതന്നെ സമ്മതം മൂളി. ഡ്രൈവറെ…

Read More

രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഒത്തുചേരും: സ്പാഡെക്സ് വിക്ഷേപണം ഇന്നു രാത്രി; വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും

ബഹിരാകാശത്ത് വച്ച് കൂടിച്ചേർന്ന് ഉപഗ്രഹങ്ങൾ ഒന്നാകുന്ന ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന് രാത്രി 9.58ന് ശ്രീഹരികോട്ടയിൽ നടക്കും. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസറും ടാർജറ്റും. ഒന്നിച്ച് വിക്ഷേപിച്ചശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്പേസ് ഡോക്കിംഗ് എക്സ്പെരിമെന്‍റ് അഥവാ സ്പാഡെക്സ് ദൗത്യം. സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങൾ യാഥാർഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇസ്രൊയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എൽവി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. സ്പാഡെക്സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ പേരെടുക്കും. അമേരിക്ക, റഷ്യ, ചൈന എന്നീ…

Read More

‘സാർ, നിങ്ങൾക്കെന്നെ കാണുന്നില്ലേ… സാറേ, സാർ പോയോ?’ തട്ടിപ്പുകാരെ കണ്ടം വഴി ഓടിച്ച് യുവാവ്; വൈറലായി വീഡിയോ

നിങ്ങളെ വലയിൽ വീഴ്ത്താൻ സൈബർ തട്ടിപ്പുകാർ ഇന്ന് പലയിടത്തും പതിയിരിപ്പുണ്ട്. അത്തരത്തിലൊരു സൈബർ തട്ടിപ്പിന്‍റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ധേരി ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പോലീസ് ഓഫീസറാണ് എന്ന പേരിൽ കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ യുവാവിന്‍റെ ഫോണിലേക്ക് ഒരു വീഡിയോ കാൾ വന്നു. പോലീസ് യൂണിഫോം ധരിച്ചാണ് യുവാവിനെ അവർ വിളിച്ചത്. താൻ അന്ധേരി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ യുവാവിനോട് സംസാരിക്കുന്നത്. പിന്നീട് യുവാവിന്‍റെ മുഖം കാണിക്കാൻ ആവശ്യപ്പെട്ടു. ആ സമയം യുവാവ് തന്‍റെ നായക്കുട്ടിയെ കാമറയ്ക്ക് മുന്നിൽ കാണിച്ച് കൊടുത്തു. ‘ഇതാ സാർ ഞാൻ കാമറയ്ക്ക് മുന്നിൽ വന്നു എന്ന് പറഞ്ഞ് ഒന്നുകൂടി നായയെ കാമറയിലോട്ട് അടുപ്പിച്ച് പിടിക്കുന്നു. ഇത്രയും ആയപ്പോഴേക്കും തട്ടിപ്പുകാർക്ക് ശരിക്കും തങ്ങളെ ഇവൻ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസിലായി. അതേസമയം…

Read More

സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തു: ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് പ്രധാനാധ്യാപിക; വൈറലായി വീഡിയോ

ക്ലാസ് എടുക്കണ്ട സമയത്ത് ക്ലാസ് എടുക്കാതെ ഫേഷ്യൽ ചെയ്യാൻ പോയ പ്രധാന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന്‍റെ വീഡിയോ പകർത്തിയ അധ്യാപികയെ സ്കൂൾ പ്രിൻസിപ്പൽ കടിച്ച് മുറിവേൽപ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് സംഭവം. ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ് ആണ് സ്കൂൾ സമയത്ത് പാചകപ്പുരയിലിരുന്ന് ഫേഷ്യൽ ചെയ്തത്. മറ്റൊരു സ്ത്രീയെ കൊണ്ട് തന്‍റെ മുഖത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു ഇവർ. ആ സമയത്ത് ഇവരുടെ സഹപ്രവർത്തകയായ അനം ഖാൻ എന്ന അധ്യാപിക കടന്നു വന്നു. അനം തന്‍റെ വീഡിയോ എടുക്കുകയാണെന്ന് മനസിലായ പ്രധാന അധ്യാപികയായ സംഗീത സിംഗ്, ‘വെരി ഗുഡ്’ എന്ന് പറഞ്ഞ് പെട്ടെന്ന് കസേരയില്‍ നിന്നും എഴുന്നേറ്റു. പിന്നാലെ അംനത്തെ അക്രമിച്ചു. അനം ഖാന്‍റെ രണ്ട് കൈകളിലും കടിക്കുകയും അവിടെ ഉണ്ടായിരുന്ന…

Read More

എടാ മോനേ, ഹാപ്പി ആണോ … ജനുവരിയിൽ ബാങ്ക് ജീവനക്കാരെ കാത്തിരിക്കുന്നത് 15 അവധി

ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് സ്വസ്ഥമായി വീട്ടിൽ ഇരിക്കാൻb എന്ന് പലപ്പോഴെങ്കിലും നമ്മൾ തമാശ രൂപയുടെ പറയാറുണ്ട്. എന്നാൽ ജോലിക്ക് പ്രവേശിക്കുമ്പോഴാണ് അതിന് ബുദ്ധിമുട്ടും പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്നത്. ചില സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾക്ക് നല്ല പ്രഷർ ആയിരിക്കും. മാസാവസാനം എത്തിയാൽ ടാർഗറ്റ് അച്ചീവ് ചെയ്യാൻ നെട്ടോട്ടം ഓടുന്ന ജീവനക്കാരുടെ അവസ്ഥയിൽ ഇപ്പോഴും കാര്യമായ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഇക്കൊല്ലം ബാങ്ക് ജീവനക്കാരെ കാത്തിരിക്കുന്ന അവധികൾ കുറച്ചൊന്നുമല്ല. ജനുവരി മാസം തന്നെ 15 അവധികളാണ് ബാൻ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്നത്. അവ ഏതൊക്കെ ആണെന്ന് നോക്കാം. ജനുവരി 1: പുതുവത്സര ദിനം (പുതുവർഷ ദിനത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.) ജനുവരി 2: പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.) ജനുവരി…

Read More

മ്മ്ടെ ചെക്കന്‍റെ കല്യാണം കളറായെടാ… വധുവിന്‍റെ വീടിനു മുകളിൽ ഹെലികോപ്റ്ററിലെത്തി പണം വാരി വിതറി വരന്‍റെ അച്ഛൻ; വൈറലായി വീഡിയോ

ഇന്നത്തെ കാലത്ത് കല്യാണ ആഘോഷങ്ങൾ അതിഗംഭീരമാക്കാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്. പണ്ടൊക്കെ ചെക്കന്‍റെ വീട്ടുകാരും പെണ്ണിന്‍റെ വീട്ടുകാരും ഒരുമിച്ചിരുന്ന് ഒരു തീയതി നിശ്ചയിക്കും. അവരുടെ ബന്ധുക്കളെ കൂട്ടി മുറ്റത്തൊരു പന്തലിട്ടു നടത്തിയിരുന്ന വിവാഹ ആഘോഷങ്ങളിൽ നിന്നെല്ലാം ഇന്നത്തെ നൂറ്റാണ്ടിലെ കല്യാണങ്ങൾ മാറിയിരിക്കുകയാണ്. മൈലാഞ്ചി കല്യാണം സംഗീതവിരുന്ന് ബ്രൈഡ്സ് ടു ബി ഗ്രൂമ്സ് ടു ബി അങ്ങനെ പോകുന്നു ആഘോഷങ്ങളുടെ കണക്കുകൾ. അതുപോലെ സ്ത്രീധനം വാങ്ങുന്നതും ചോദിക്കുന്നതും കൊടുക്കുന്നതും എല്ലാം തന്നെ തെറ്റാണെന്നാണ് നിയമം. എങ്കിലും ഇതൊന്നും പാലിക്കാതെ മിക്ക കല്യാണങ്ങൾ നടക്കുന്നത്. അവനവന്‍റെ കൊക്കിന് ഒരുങ്ങുന്ന രീതിയിലുള്ള എല്ലാ ചടങ്ങുകളും എല്ലാവരും തന്നെ ആഘോഷിക്കാറുണ്ട്. അത്തരത്തിലൊരു കല്യാണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പെണ്ണിന്‍റേയോ ചെക്കന്‍റേയോ വീഡിയോ അല്ല, മറിച്ച് അതുക്കും മേലെ എന്ന് വേണമെങ്കിൽ പറയാം. സാധാരണ കല്യാണങ്ങളിലൊക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്…

Read More