പേടി വേണം… സ്ത്രീകളെ ശല്യം ചെയ്യാൻ നോക്കിയാൽ വൈറ്റ് മാഫിയ പണി തരും

സ്ത്രീകൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി ചൈന. വൈറ്റ് മാഫിയ എന്ന സംഘമാണ് സ്ത്രീകളെ സംരക്ഷിക്കാൻ വർത്തിക്കുന്നത്. മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്സർമാർ എന്നിവരാണ് വൈറ്റ് മാഫിയ അംഗങ്ങൾ. പേരില്‍ മാഫിയ എന്ന് ഉണ്ടെങ്കിലും ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു മാഫിയ സംഘമല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് വൈറ്റ് മാഫിയയുടെ സഹായം തേടിയെത്തുന്ന സ്ത്രീകളില്‍ അധികം ആളുകളും. തങ്ങളുടെ പ്രവര്‍ത്തികൾ നിയമാനുശ്രുതമാണെന്നും നിയമപരിധി ലംഘിക്കുന്ന യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നും വൈറ്റ് മാഫിയാ സംഘം പറയുന്നു. ഇത്തരത്തില്‍ സഹായം തേടി എത്തുന്നവരില്‍ നിന്നും ആവശ്യപ്പെടുന്ന സേവനത്തിന് പകരമായി ഒരു തുക ഈടാക്കുന്നു.  

Read More

ചേച്ചിപ്പെണ്ണിന്‍റെ ഒരു കാര്യം… വിവാഹത്തലേന്നു ബിയറും കഞ്ചാവും ആവശ്യപ്പെട്ട് വധുവിന്‍റെ വിളി! വരൻ വിവാഹത്തിൽനിന്നു പിന്മാറി

ലക്നൗ: വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിന്മാറി. ഉത്തർപ്രദേശിലെ സഹറാൻപുരിലാണു സംഭവം. രാത്രി ഫോൺ വിളിച്ച വധു, കല്യാണത്തിനു വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണമെന്നു പറഞ്ഞെന്നാണു യുവാവ് പറയുന്നത്. ആവശ്യം കേട്ട് അന്പരന്നു പോയ വരൻ വീട്ടുകാരെ വിവരമറിയിച്ചു. സത്യാവസ്ഥ അറിയാൻ പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരനോടു ബന്ധുക്കൾ ആവശ്യപ്പെട്ടു. തന്‍റെ ആവശ്യം ആവർത്തിക്കുകയാണ് പെൺകുട്ടി ചെയ്തത്. വരൻ ഇത് റെക്കോർഡ് ചെയ്തു. തുടർന്നു മരുമകൾ മയക്കുമരുന്നിന് അടിമയാണെന്നാരോപിച്ച് വരന്‍റെ കുടുംബം വിവാഹത്തിൽനിന്നു പിന്മാറുന്നതായി വധുവിന്‍റെ വീട്ടുകാരെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമായി. അതിനിടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. ഒത്തുതീർപ്പുണ്ടാക്കാൻ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Read More

എന്തൊക്കെയാ ഇവിടെ നടക്കുന്നത്? പങ്കാളികളെ കൈമാറൽ: യുവാക്കൾ പിടിയിൽ

ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്‍റെ കാമുകിയെ ഹരീഷിന്‍റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഹേമന്ദിന്‍റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളിൽനിന്നു വേറെയും…

Read More

എന്ത് കൊതിയാ സാറേ ഇത്… സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് പ്രിൻസിപ്പൽ മുട്ട മോഷ്ടിച്ചു! വൈറലായി വീഡിയോ

പാട്ന: വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിച്ച മുട്ടകൾ പ്രധാന അധ്യാപകൻ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ വൈശാലി ജില്ലയിലാണു സംഭവം. ലാൽഗഞ്ച് ബ്ലോക്ക് റിഖർ ഗ്രാമത്തിലെ മിഡിൽ സ്കൂളിലെ പ്രിൻസിപ്പൽ സുരേഷ് സഹാനി ആണ് മുട്ട മോഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ മോഷണ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂളിൽനിന്നു മുട്ടകൾ ബാഗിനുള്ളിലിട്ടു സുരേഷ് സഹാനി വീട്ടിലേക്കു കൊണ്ടുപോകുന്നതാണു വീഡിയോയിലുള്ളത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്കായുള്ള ഭക്ഷ്യവസ്തുക്കൾ സഹാനി വീട്ടിലേക്കു കടത്തുന്നതു പതിവാണെന്നു സ്കൂളിലെ ചില ജീവനക്കാർ പ്രതികരിച്ചു. സഹാനിയുടെ പ്രവൃത്തി വിദ്യാഭ്യാസ വകുപ്പിനു കളങ്കമായെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച, പ്രോട്ടീൻ കുറവ് എന്നിവയ്ക്കു പരിഹാരമായി ആഴ്ചയിൽ ആറ് ദിവസവും ബിഹാർ സർക്കാർ സ്കൂളുകളിൽ ഭക്ഷണം നൽകുന്നുണ്ട്.    

Read More

വൈറലായി ട്രെംപിന്‍റെ പുതിയ ഹെയർസ്റ്റൈൽ: അടിപൊളിയെന്ന് സോഷ്യൽ മീഡിയ

നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഹെയർ സ്റ്റൈൽ ലോകമാകെ ചർച്ചാവിഷയമാകുന്നു. സൈഡിലേക്ക് ഒതുക്കിനിർത്തിയിട്ടുള്ള പഴയ സ്റ്റൈൽ മാറ്റി, തലമുടി നേരെ പിന്നിലേക്ക് വച്ചുകൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് ട്രംപ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ച രീതിയിലായിരുന്നെങ്കിൽ പുതിയ സ്റ്റൈലിൽ മുടി മുഴുവനും വെളുത്തിട്ടാണ്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്‍റർനാഷണൽ ഗോൾഡ് ക്ലബിലാണ് ട്രംപ് പുതിയ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. വെള്ള ഷർട്ടും ഇൻസൈഡ് ചെയ്ത പാന്‍റ്സും ധരിച്ചു വന്ന ട്രംപ് തന്നെ കാണാൻ കാത്തുനിൽന്നവരെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അതേസമയം, ട്രംപിന്‍റെ പഴയ സ്റ്റൈൽ കണ്ടു പരിചയിച്ചവർക്കു പുതിയ സ്റ്റൈൽ ഇഷ്ടപ്പെടുമോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

Read More

മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം

നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുദ്രപത്രം പ്രിന്‍റെടുത്തുകിട്ടാൻ അധികസമയവും കാത്തുനിൽക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങൾക്കു പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതൽ 1000 രൂപവരെ ആറു രൂപയും 1001 രൂപ മുതൽ ഉള്ളവയ്ക്കു 10 രൂപ നിരക്കിലും പ്രിന്‍റിംഗ് ചാർജ് ഈടാക്കാൻ ഗവ. അംഗീകൃത വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങി. ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്കു വെണ്ടർമാർ പ്രിന്‍റിംഗ് ചെലവിനത്തിൽ 50 രൂപ മുതൽ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെതുടർന്നാണ് നിരക്കു നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാന്പിംഗ് പദ്ധതിക്കുമുമ്പ് സർക്കാർ അച്ചടിച്ചുനൽകുന്ന മുദ്രപത്രത്തിന് അധികവില നൽകേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽമാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ…

Read More

ബസിനുള്ളിൽ മദ്യപിച്ചെത്തി കയറിപ്പിടിച്ചു: മുഖത്ത് അടിയുടെ പൊടിപൂരം നടത്തി യുവതി; വീഡിയോ കാണാം

ട്രെയിനിലും ബസിലും കാറിലുമൊക്കെയായി ദിവസേന പല തരത്തിലുള്ള യാത്രകൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. പലപ്പോഴും ബസിനുള്ളിൽ വച്ച് യുവതികൾക്ക് നേരെ അശ്ലീല സംഭവങ്ങളുണ്ടാകുന്നത് വാർത്തയാകാറുമുണ്ട്. അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘മദ്യപിച്ചെത്തിയ യുവാവ് ബസില്‍ വച്ച് സ്ത്രീ യാത്രക്കാരിയെ ഉപദ്രവിച്ച വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നത്. പൂനെ നഗരത്തിലെ ഒരു ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു യാത്രക്കാരൻ ബസിനുള്ളിൽ വച്ച് യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചു. ഇതില്‍ പ്രകോപിതയായ യുവതി അയാളുടെ കവിളിൽ തുരുതുരാ അടിച്ചു. ഏതാണ്ട് ഇരുപതോളം തവണയാണ് യുവാവിന്‍റെ ഇരുകവിളിലുമായി അടിച്ചത്. ഇവര്‍ ഷിർദ്ദിയിലെ ഒരു സ്കൂളിൽ കായിക അധ്യാപികയായി ജോലി ചെയ്യുന്ന പ്രിയ ലഷ്കരാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ യുവതിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. സ്ത്രീകളെ ശല്യം ചെയ്യുന്ന ആരായാലും ഇതുതന്നെയാകും അവസ്ഥ എന്നാണ് പലരും കുറിച്ചത്.…

Read More

ഭാര്യയ്ക്ക് ജീവനാംശം നൽകിയത് 3.07 കോടി: കൃഷിയിടം വിൽപന നടത്തി തുക കണ്ടെത്തി ഭർത്താവ്

ഡിവോഴ്സ് കഴിഞ്ഞതോടെ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതിനായി കൃഷിയിടം വിറ്റ കർഷകന്‍റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹരിയാനയിലെ കര്‍ഷകനും 70 -കാരനുമായ  സുഭാഷ് ചന്ദാണ്  18 വർഷത്തെ ദാന്പത്യത്തിനൊടുവിൽ വിവാഹബന്ധം വേർപെടുത്തി ഭാര്യയ്ക്ക് നഷ്ടപരിഹാരത്തുക നൽകാനായി കൃഷിയിടം വിറ്റത്. 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്.  1980 ഓഗസ്റ്റ് 27 -നാണ് സുഭാഷ് ചന്ദും സന്തോഷ് കുമാരിയും വിവാഹിതരായത്. എന്നാൽ അത്ര സുഖകരമായ ദാന്പത്യ ജീവിതമായിരുന്നില്ല ഇരുവരുടേയും. ഇതോടെ 2006 മുതൽ വിവാഹ ബന്ധം വേർപെടുത്താനുള്ള ശ്രമത്തിയായി ഇരുവരും. സുഭാഷ് ചന്ദ്   വിവാഹമോചനത്തിനായി  ഭാര്യയ്ക്ക് 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. ഇത്രയും ഭീമമായ തുക നൽകാനായി അദ്ദേഹം കൃഷിയിടം വിൽക്കുകയായിരുന്നു.  ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ്  ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി. കരിമ്പ് വിറ്റു കിട്ടിയ 50 ലക്ഷം രൂപയും…

Read More

പനങ്കൈ കവിളിൽ വളരും പപ്പായ: കൗതുകമായി പപ്പായ കാഴ്ച

കപ്ലങ്ങ, ഓമയ്ക്ക, കറുമൂസ് എന്നിങ്ങനെ പല നാട്ടിൽ പലപേരുകളിൽ അറിയപ്പെടുന്ന അടുക്കളത്തോട്ടത്തിലെ  ഇത്തിരി കുഞ്ഞൻ പപ്പായയുടെ ഗുണങ്ങൾ ഏറെയാണ്. പഴുപ്പിച്ചും കറിവച്ചും ജാം ഉണ്ടാക്കിയും പപ്പായയെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ പപ്പായ അടുക്കളയിലെത്തിച്ച് കറിവയ്ക്കാനും പഴമായി ഉപയോഗിക്കാനും ഇത്തിരി കഷ്ടപ്പെടും. കല്ലൂർക്കാട് വെട്ടം കവലയ്ക്കു സമീപം കളപ്പുരയിൽ ജോണി ജോസിന്‍റെ പുരയിടത്തിലെ പനയിലാണ് പപ്പായ ഉണ്ടായിട്ടുള്ളത്. കൃഷിയോട് താൽപ്പര്യമുള്ള തൊടുപുഴയിൽ ബിസിനസുകാരനായ ജോണി യാദൃശ്ചികമായാണ് ഈ അപൂർവ കാഴ്ച കണ്ടത്. വെറുതേ പനയിൽ നോക്കിയപ്പോൾ മുകളിൽ പനങ്കൈയുടെ കവിളിൽ പൂർണ വളർച്ചയെത്തിയ പപ്പായ ചെടിയും പപ്പായയും. സമീപവാസികൾക്ക് രസകരമായ കൗതുക കാഴ്ചയാണിപ്പോളിത്.

Read More

‘ഏത് വിഐപിയായാലും സാധാരണ ജനങ്ങളുടെ വഴി തടയരുത്’; നിത അംബാനിയുടെ ബോഡി ഗാര്‍ഡിനോട് ചൂടായി വീട്ടമ്മ; വൈറലായി വീഡിയോ

പാർട്ടി പരിപാടിയിലായിക്കോട്ടെ വിഐപികൾ വരുന്ന ചടങ്ങുകളായിക്കോട്ടെ എല്ലാത്തിനും ദുരിതം പാവം സാധാരണ ജനങ്ങൾക്കാണ്. സെലിബ്രിറ്റികൾ വരുന്പോൾ റോഡിൽ കൂടി വാഹനങ്ങൾ പോലും കടത്തി വിടില്ല. കഴിഞ്ഞ ദിവസം സമാനമായൊരു സംഭവം ബംഗളൂരുവിൽ നടന്നു. സാരി ഷോപ്പിംഗിനായി റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടർ നിത അംബാനി ബംഗളൂരുവിലെ ഡിസൈനര്‍ സാരി ബോട്ടീക് ഹൗസ് ഓഫ് അന്‍ഗാഡിയിലെത്തിയതായിരുന്നു. നിതയെ കണ്ടതോടെ ആരാധക വൃന്ദങ്ങളും ചുറ്റും കൂടി. ഷോപ്പിംഗിനായി നിത ബൊട്ടിക്കിനുള്ളിലേക്ക് പോയപ്പോഴും ആരാധകർ പിന്തുടർന്നു. അതേസയം, ഷോപ്പിംഗ് സമയമത്രയും അവരുടെ ബുള്ളറ്റ് പ്രൂഫ് മേഴ്‌സിഡസ് കാര്‍ റോഡിൽ ബ്ലോക്കുണ്ടാക്കുകയായിരുന്നു. ഇതിനെതിരേ പ്രതികരിച്ച് ഒരു വഴിയാത്രക്കാരിയായ ഒരു സ്ത്രീ മുന്നോട്ട് വന്നു. അവർ കാറിനടുത്തേക്ക് വരികയും നിതയുടെ ബോഡി ഗാര്‍ഡുമാരോട് കയര്‍ക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. അംബാനിയായാലും ഭാര്യയായാലും ആരായാലും വഴി തടഞ്ഞാല്‍ സാധാരണക്കാരായ ഞങ്ങൾ പ്രതികരിക്കുമെന്നാണ് വീഡിയോയ്ക്ക് താഴെ…

Read More