നൂറാംവർഷത്തിൽ നൂറുമേനി തിളക്കവുമായി മണ്ണാറശാല യുപി സ്‌കൂൾ; ഉപജില്ലാ കലോത്സവത്തിൽ  നാല് വിഭാഗങ്ങളിലും ഓവറോൾ കിരീടം സ്വന്തമാക്കി

ഉപജില്ലാ കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്‌കൂളിന് അഭിമാനനേട്ടം. പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് മണ്ണാറശാല യുപി സ്‌കൂൾ മികവിന്‍റെ ചരിത്രം ആവർത്തിച്ചത്. എൽപി ജനറൽ വിഭാഗത്തിൽ  പങ്കെടുത്ത പതിമൂന്ന് ഇനങ്ങളിൽ  പന്ത്രണ്ടിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം നേടിയത്. ഇതിൽ മൂന്ന് ഒന്നാംസ്ഥാനവും രണ്ടു രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ഉൾപ്പെടുന്നു. യുപി ജനറൽ വിഭാഗത്തിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ഒന്നാം സ്ഥാനങ്ങൾ കൂടാതെ രണ്ടു മൂന്നാം സ്ഥാനവുമുൾപ്പെടെ പങ്കെടുത്ത പതിനാറ് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയാണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത്. യുപി സംസ്‌കൃതത്തിൽ പതിനെട്ട് ഇനങ്ങളിൽ മത്സരിച്ചപ്പോൾ പതിമൂന്ന് ഇനങ്ങളിൽ ഒന്നാംസ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യതനേടി. മൂന്ന് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവുമുൾപ്പെടെ പതിനേഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഓവറോൾ കിരീടം സ്വന്തമാക്കി. എൽപി…

Read More

പുഴ കടക്കാൻ പാലമില്ല: ഇരുമ്പുപൈപ്പിലിരുന്ന് അക്കരെ പോകുന്ന മനുഷ്യൻ; നൊന്പരമായി വീഡിയോ

തെലങ്കനായിലെ നിര്‍മല്‍ കുണ്ഡല ജില്ലയിലെ സുദ വാഗു പുഴയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു. അതോടെ പുഴയ്ക്ക് അക്കര കടക്കാൻ പാലമില്ലാതെ ആളുകൾ വലഞ്ഞു. അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടാകില്ലന്ന് അറിയാവുന്നതുകൊണ്ട്തന്നെ ആളുകൾ പ്രശ്നത്തിനൊരു പോംവഴി കാണാൻ തയാറായി. എന്താണന്നല്ലേ, ഇരുമ്പ് പൈപ്പ് കൊണ്ടുവന്ന് അതിലൂടെ പുഴയ്ക്ക് അക്കരെ കടന്നു പോകാൻ ഗ്രാമവാസികൾ ശ്രമിച്ചു. ഇരുന്പ് പെപ്പ് കുറുകെവച്ച് അതുവഴി നിരങ്ങി അപ്പുറത്ത് എത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ പെട്ടന്ന് വൈറലായി. വീഡിയോയിൽ ഒരാൾ ഇരുന്നുകൊണ്ട് ഇരുമ്പ് പൈപ്പിലൂടെ നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ കണ്ടാൽ ആർക്കായാലും ഭയം തോന്നിപ്പോകും. ജീവൻ പണയം വച്ചാണ് ആളുകൾ പൈപ്പിലൂടെ നിരങ്ങിപ്പോകുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. പാവപ്പെട്ടവന്‍റെ പ്രശ്നത്തിന് അല്ലങ്കിലും പരിഹാരമില്ലല്ലോ എന്നാണ് പലരും വിമർശിച്ചത്.

Read More

ഡെലിവറി ബോയ്സിന്‍റെ പണി പോകും! കടയിൽ പ്രാവിനെ വിട്ട് സാധനം വാങ്ങി യുവാവ്; വീഡിയോ വൈറൽ

ഷാജഹാന്‍പുർ(യുപി): പ്രാവിനെ ഉപയോഗിച്ച് കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കുന്ന യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിശയം പടർത്തി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുർ സ്വദേശിയായ ഗുല്‍സാർ ഖാന്‍ എന്ന യുവാവാണ് തന്‍റെ വളര്‍ത്തുപ്രാവിനെ കടയില്‍ വിട്ട് സാധനങ്ങൾ വാങ്ങുന്നത്. ഇതിന്‍റെ വീഡിയോ ഗുല്‍സാർതന്നെ പുറത്തുവിട്ടു. പ്രാവിനോട് കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ യുവാവ് ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പ്രാവിന്‍റെ കഴുത്തില്‍ സാധനങ്ങളുടെ ലിസ്റ്റും പണവുമടങ്ങിയ ഒരു പ്ലാസ്റ്റിക് കവർ ഇട്ടശേഷം പറത്തി വിടുന്നു. പ്രാവ് ഇടുങ്ങിയ വീടുകള്‍ക്കിടയിലൂടെ പറന്ന് കടയിലെത്തുമ്പോള്‍ കടക്കാരി പ്രാവിനെ പിടിച്ചെടുത്ത് അതിന്‍റെ കഴുത്തിലെ കവറിലുള്ള ലിസ്റ്റ് വായിക്കുന്നു. അതിൽ പറഞ്ഞ സാധനങ്ങൾ കവറിലിട്ടശേഷം കവറിലുണ്ടായിരുന്ന പണമെടുത്ത് ബാക്കി തിരികെ വയ്ക്കുന്നു. അതോടൊപ്പം കവർ പ്രാവിന്‍റെ കഴുത്തില്‍തന്നെ ഇടുന്നു. പ്രാവ് വീണ്ടും പറന്ന് യുവാവിന്‍റെ അടുത്തെത്തുന്നതും അയാൾ കവര്‍ പുറത്തെടുക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വളരെ പെട്ടെന്നാണു വൈറലായത്. ‘ഈ പ്രാവ്…

Read More

സമൂഹ വിവാഹം: സിന്ദൂരം ചാർത്താനോ ചടങ്ങിൽ വലംവയ്ക്കാനോ തയാറാകാതെ ദമ്പതികൾ; ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി

കന്യാദാൻ യോജന പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ സമൂഹ വിവാഹം നടന്നു. വിവാഹത്തിനായി ഒരു യുവാവും യുവതിയും എത്തിച്ചേർന്നു. എന്നാൽ‌ ഇരുവരും വിവാഹത്തിന്‍റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു തയാറായില്ല. സിന്ദൂരം ചാർത്തുന്നതിനോ മാല ഇടുന്നതിനോ ഇരുവരും തയാറാകാതെ വന്നതോടെ സംഘാടകർക്ക് സംശയമായി. അതോടെ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്. ഇവരുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണ്. 2025 ഫെബ്രുവരിയിൽ വിവാഹം നടത്താനാണ് ഉദ്ദേശം. എന്നിരുന്നാലും ഈ സമൂഹവിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഖച്റോഡ് പഞ്ചായത്താ തങ്ങളോട് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ഇവിടെ എത്തിയതെന്ന് ഇവർ പറഞ്ഞു. കൂടാതെ ഈ ചടങ്ങിൽ പങ്കെടുത്താൽ അതിലൂടെ മറ്റ് സമ്മാനങ്ങൾക്കൊപ്പം 49,000 -ത്തിന്‍റെ ചെക്കും ലഭിക്കും. അതിനാലാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു. പരസ്പരം മാലയിടാൻ തയാറാണ്. എന്നാൽ, സിന്ദൂരം ചാർത്തുന്നതിനോ വലം വയ്ക്കുന്നതിനോ ഇപ്പോൾ പറ്റില്ല. അതെല്ലാം നിശ്ചയിച്ചുറപ്പിച്ച…

Read More

മുളം തണ്ടിനോടു സാമ്യമുള്ള നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഉദരം: കൗതുകമായി ‘അഗസ്ത്യമലൈ ബാംബൂടെയിൽ’

കൊച്ചി: പശ്ചിമഘട്ട മലനിരകളില്‍ ‘അഗസ്ത്യമലൈ ബാംബൂടെയിൽ’ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തി. പൂനയിലെ എംഐടി വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി, തൃശൂര്‍ ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് തിരുവനന്തപുരം പേപ്പാറ വന്യജീവി സങ്കേതത്തിന് അടുത്തുള്ള മഞ്ചാടിന്നിവിളയില്‍നിന്ന് അപൂര്‍വയിനം തുമ്പിയെ കണ്ടെത്തിയത്. മുളം തണ്ടിനോടു സാമ്യമുള്ള നീണ്ട സിലിണ്ടര്‍ ആകൃതിയിലുള്ള ഉദരം ഉള്ളതിനാലാണ് തുമ്പിക്ക് ഈ പേരിട്ടതെന്ന് സംഘം അറിയിച്ചു. കുടക്-വയനാട് വനമേഖലയില്‍ കാണപ്പെടുന്ന മലബാര്‍ ബാംബൂടെയിലുമായി (മെലനോണിയുറ ബിലിനേറ്റ) പുതുതായി കണ്ടെത്തിയ ഇനത്തിനു സാമ്യമുണ്ടെന്നും ഗവേഷകസംഘം പറഞ്ഞു. മുഖ്യ ഗവേഷകന്‍ വിവേക് ചന്ദ്രനൊപ്പം പൂന എംഐടി വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ ഡോ. പങ്കജ് കോപാര്‍ഡെ, അജുഷ് പൈറ, സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രന്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രന്‍, ഡോ. കെ. സുബിന്‍ എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.

Read More

കയ്യടിക്കെടാ മക്കളേ… കുഞ്ഞിക്കൈകളിലെ വലിയ വിസ്മയം: മിനിസ്റ്റേഴ്സ് ട്രോഫി നിർമിച്ചതു കുട്ടികലാപ്രതിഭ

കായംകുളം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പ്രതിഭകളാകുന്ന കുട്ടി ശാസ്ത്രജ്ഞര്‍ ഏറ്റുവാങ്ങുന്ന മന്ത്രിയുടെ പേരിലുള്ള ട്രോഫി നിര്‍മിച്ചതു കുട്ടി കലാപ്രതിഭ. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫിയാണ് കറ്റാനം പോപ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ അഭിനന്ദു നിര്‍മിച്ചു നല്‍കുന്നത്. അഭിനന്ദു മത്സരാര്‍ഥിയായി പങ്കെടുക്കുന്ന ആലപ്പുഴയിലെ സംസ്ഥാന ശാസ്ത്രമേളയിലേക്കാണ് ഈ ട്രോഫി നിര്‍മിച്ചുനല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്നു വര്‍ഷവും സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ എ ഗ്രേഡ് നേടിയ അഭിനന്ദു ക്ലേ മോഡലിംഗിലാണ് ഇത്തവണ മത്സരിക്കുന്നത്. അഭിനന്ദുവിനെ ട്രോഫി നിര്‍മാണത്തിനായി ബന്ധപ്പെട്ടതു ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എം. മഹേഷാണ്. ചുണ്ടന്‍ വള്ളവും പുരവഞ്ചിയും ലൈറ്റ് ഹൗസും തെങ്ങും ഉള്‍പ്പെട്ട ട്രോഫിയാണ് നിര്‍മിച്ചത്. ശാസ്‌ത്രോത്സവത്തിന്‍റെ ലോഗോ പതിപ്പിച്ച ഒരു ഗോളത്തെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് താങ്ങിനിര്‍ത്തുന്നതായും ട്രോഫിയിലുണ്ട്. രണ്ടടി വലുപ്പത്തില്‍ അഞ്ചു…

Read More

ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ രഹസ്യ തുരങ്കം; വൈറലായി വീഡിയോ

പാരീസ് നഗരത്തിനടയിലെ രഹസ്യ തുരങ്കങ്ങളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. ഈ ഭൂഗർഭ തുരങ്കങ്ങൾ ‘പാരീസിന്‍റെ കാറ്റകോംബ്സ്’ എന്നാണ് അറിയപ്പെടുന്നത്. പാരീസിലെ പുരാതന കല്ല് ക്വാറികളെ ഏകീകരിക്കുന്നതിനു വേണ്ടി നിർമ്മിക്കപ്പെട്ടവയാണ് ഇവ. 18 -ാം നൂറ്റാണ്ടിൽ പ്ലേഗ് മഹാമാരിയിൽ മരിച്ചു വീഴുന്ന മനുഷ്യരെ അടക്കാനായി നിര്‍മ്മിക്കപ്പെട്ടവയാണ് ഈ തുരങ്കങ്ങള്‍. ആറ് ദശലക്ഷത്തിലധികം മനുഷ്യാസ്ഥികളാണ് ഇപ്പോഴിവിടെയുള്ളത്. പ്ലേഗ് പിടിപെട്ട് മരിക്കുന്ന ആളുകളെ അടക്കം ചെയ്യാൻ പള്ളി സെമിത്തേരിയിലെ സ്ഥലം മതിയാകാതെ വന്നു. അങ്ങനെ ബാക്കിയുള്ള ആളുകളെ അടക്കം ചെയ്യുന്നതിനു വേണ്ടി ഈ ഭൂഗർഭ തുരങ്കം തുറന്നു നൽകി. 300 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന തുരങ്കത്തിന്‍റെ ചെറിയൊരു ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ഏകദേശം 1.5 കിലോമീറ്റർ നീളമുള്ള ഈ തുറന്ന ഭാഗത്ത് മനുഷ്യാസ്ഥികള്‍ അടുക്കി വച്ചിരിക്കുന്നത് കാണാം. എന്നാല്‍, നഗരത്തിന്‍റെ പല ഭാഗത്ത് നിന്നും ഈ തുരങ്കത്തിലേക്കുള്ള…

Read More

പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നേയുള്ളു: ‘വെർച്വൽ ഭാര്യ’ക്കൊപ്പം വിവാഹവാർഷികാഘോഷം..!!

ടോക്കിയോ: നാൽപത്തിയൊന്നുകാരനായ അകിഹിക്കോ കൊണ്ടോ എന്ന ജപ്പാൻകാരന്‍റെ വിവാഹവാർഷികാഘോഷം ലോകമാകെ ചർച്ചയായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ഇയാളുടെ ഭാര്യ മനുഷ്യവർഗത്തിൽപ്പെട്ടതല്ല. സാങ്കൽപിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്‌സുൻ മിക്കു ആണു അകിഹിക്കോയുടെ സഹധർമിണി. വോക്കലോയിഡ് സോഫ്‌റ്റ്‌വെയർ വോയ്‌സ്‌ ബാങ്കായ ഹാറ്റ്‌സുൻ മിക്കുവിനെ (സിംഗിംഗ് വോയ്‌സ് സോഫ്‌റ്റ്‌വെയർ) 2007ൽ ക്രിപ്‌റ്റൺ ഫ്യൂച്ചർ മീഡിയയാണു പുറത്തിറക്കിയത്. ഈ കഥാപാത്രം പുറത്തിറങ്ങിയപ്പോൾതന്നെ അകിഹിക്കോ അതുമായി പ്രണയത്തിലായി. 2018ൽ ടോക്കിയോ ചാപ്പലിൽ ആർഭാടത്തോടെ വിവാഹ ചടങ്ങുകൾ നടന്നു. ആറാം വിവാഹവാർഷികമാണ് കഴിഞ്ഞദിവസം നടത്തിയത്. വിവാഹവാർഷികത്തിൽ മുറിച്ച കേക്കിന്‍റെ രസീത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് അകിഹിക്കോ തന്‍റെ ജീവിതപങ്കാളിക്ക് ആശംസകൾ നേർന്നു. സാങ്കൽപിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ‘ഫിക്ടോസെക്ഷ്വൽ’ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് താനെന്ന് ഈ ജപ്പാൻകാരൻ അവകാശപ്പെടുന്നു. തന്‍റെ വിഭാത്തിൽപ്പെടുന്ന സാങ്കൽപിക ലൈംഗികത ഇഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞവർഷം ഒരു അസോസിയേഷൻ സ്ഥാപിച്ചതായും ഇദ്ദേഹം…

Read More

ഒരു ഉമ്മയ്ക്ക് വേണ്ടി കാലങ്ങളായി പിറകെ നടന്നു: ചുംബിക്കാൻ വിസമ്മതിച്ച സഹപ്രവർത്തകയോട് യുവാവ് ചെയ്തത് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബ്രസീലിയ: ചുംബനത്തിനു വിസമ്മതിച്ച യുവതിയെ സഹപ്രവര്‍ത്തകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബ്രസീലിലെ ഒരു വീട്ടിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന സിന്‍റിയ റിബെയ്റോ ബാർബോസ എന്ന 38കാരിയാണു ദാരുണമായി കൊലചെയ്യപ്പെട്ടത്. നാല് കുട്ടികളുടെ അമ്മ കൂടിയായ യുവതി പുനർവിവാഹിതയായി എട്ടാം ദിവസമായിരുന്നു സംഭവം. അവർ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂണിയർ ആണു കൊലപാതകത്തിനു പിന്നിലെന്നാണു റിപ്പോർട്ട്. ഇയാളുടെ കുറ്റസമ്മതം ആണെന്ന് അവകാശപ്പെടുന്ന വീഡിയോ ഒരു പ്രാദേശിക മാധ്യമം പുറത്തു വിട്ടു. തന്നെ ചുംബിക്കാൻ വിസമ്മതിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് താൻ സഹപ്രവർത്തകയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പറയുന്നത്.

Read More

ക്ഷമ വേണം സമയമെടുക്കും: വരാന്തയിൽ കൂടി പോയ ആൺകുട്ടിയെ കാണാൻ സ്റ്റെയർ കേസിന്‍റെ കമ്പികൾക്കിടയിലൂടെ എത്തിനോക്കി; തലകുടുങ്ങി ആപ്പിലായി പെൺകുട്ടി

വായിനോക്കി പുലിവാല് പിടിച്ചെന്ന് കേട്ടിക്കുണ്ടോ? കേൾക്കുക മാത്രമല്ല കാണുകയും ചെയ്തോളൂ.സ്റ്റെയർ കേസിനു താഴെക്കൂടി പോയ ആൺകുട്ടിയെ ഒന്നു നോക്കിയതു മാത്രമേ അവൾക്ക് ഓർമയുള്ളൂ. പിന്നെ എല്ലാം ഒരു മിന്നായം പോലെ ആയിരുന്നു സംഭവിച്ചത്. സ്കൂളിലെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴതാ വരാന്തയിൽ കൂടി പോവുകയായിരുന്ന ആണ്‍കുട്ടിയെ ഒന്നു കാണുന്നതിനായി തല സ്റ്റെയര്‍കേസിന്‍റെ കൈവരിക്ക് താങ്ങായി വച്ചിരുന്ന കമ്പികള്‍ക്കിടയിലൂടെ കയറ്റി. അവന്‍ കടന്ന് പോയതിന് പിന്നാലെ പെണ്‍കുട്ടി തല പിന്നിലേക്ക് വലിച്ചെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിന്‍റെ സിസിടി‌വി ദൃശ്യങ്ങൾ വേഗത്തിൽ തന്നെ വൈറലായി. തല ഊരാൻ പലരും ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിദ്യാർഥികൾ അധ്യാപകരുടെ സഹായം തേടി. ടിക്ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 53 ലക്ഷം പേരാണ് കണ്ടത്. ഇതിന് പിന്നാലെ പലരും മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ പങ്കുവച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More