സൈക്കിളിൽ മനുഷ്യന്‍റെ അസാധാരണ ബാലൻസിംഗ്; വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് വീഡിയോ വൈറലാകുന്നു

സർക്കസ് ഷോയ്ക്കിടെ ഒരു മനുഷ്യൻ നടത്തിയ ശ്രദ്ധേയമായ സ്റ്റണ്ടാണ് സോഷ്യൽ മീഡയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അസാധാരണമായ ക‍ഴിവിനെ കാണിക്കുന്ന വീഡിയോ പൊതുജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. @official_Satyam_bharti എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട വീഡിയോയിൽ, ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തോടുകൂടിയ സജീവമായ സർക്കസിലാണ് രംഗം ഒരുക്കിയിരിക്കുന്നത്. അവൻ കുനിഞ്ഞ് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് നിലത്തു നിന്ന് ഒരു കുറിപ്പ് എടുക്കുന്നു. നോട്ട് വീണ്ടെടുത്ത ശേഷം അയാൾ അത് ടീ ഷർട്ടിനടിയിൽ തിരുകി സൈക്കിളിൽ കയറുന്നു. ശ്രദ്ധേയമായി അദ്ദേഹം കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ഓടിക്കുന്നു. അതേസമയം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്ന ഒരു പാട്ടിന് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 1,20,000 ഫോളോവേഴ്‌സുള്ള സത്യം ഭാരതി പോസ്റ്റ് ചെയ്ത വീഡിയോ 3.3 ദശലക്ഷം വ്യൂകളും ഏകദേശം 60,000 ലൈക്കുകളും നേടി. വിവിധ അദ്വിതീയ സ്റ്റണ്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഭാരതിയുടെ അക്കൗണ്ട് അറിയപ്പെടുന്നു.  

Read More

സ്വർണനൂലിഴ കോർത്തു തയാറാക്കിയത് ഒരു മാസംകൊണ്ട്; വിവാഹദിനത്തിന് ദിയയെ സുന്ദരിയാക്കിയ സാരിയുടെ വില കേട്ടോ!

സോഷ്യൽ മീഡിയ ഉപയോക്താക്കൾ കാത്തിരുന്ന കല്യാണമായിരുന്നു ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടേത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം തിരുവനന്തപുരത്ത് വച്ചായിരുന്നു നടന്നത്. ഇപ്പോഴിതാ വിവാഹത്തിന് ദിയ ധരിച്ച സാരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വളരെ വ്യത്യസ്തമായ ബ്രൈഡൽ ലുക്കാണ് ദിയ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും ചേർന്ന ഒരു ലുക്ക് ആയിരുന്നു കല്യാണ ദിവസത്തിൽ ദിയയുടേത്. സ്വർണ്ണ നൂലിഴ ചേർത്ത് തയ്യാറാക്കിയ കാഞ്ചീപുരം സാരിയാണ് ദിയ അണിഞ്ഞത്. നാലു ഗ്രാം ഗോൾഡ് സെറി ( പട്ടുനൂൽ ) ഉപയോഗിച്ചാണ് സാരി നെയ്തിട്ടുള്ളത്. പൂർണ്ണമായും കൈകൊണ്ട് നെയ്തെടുത്ത സാരിക്ക് 2 ലക്ഷത്തോളം വില വരും എന്നാണ് സാരിയുടെ നിർമ്മാതാവ് പറഞ്ഞത്.

Read More

മോമോസ് പ്രേമികൾ ഇതൊക്കെ കാണുന്നുണ്ടോ? കാലുകൊണ്ട് മോമോസ് മാവ് കുഴച്ച് കച്ചവടക്കാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കച്ചവടക്കാരൻ കാലുകൊണ്ട് മോമോസ് മാവ് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവം ജബൽപൂരിലാണ്. 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു യുവാവ് തന്‍റെ കാലുകൾ ഉപയോഗിച്ച് മോമോസിനുള്ള മാവ് തയ്യാറാക്കുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയതോടെ ജബൽപൂർ നിവാസികൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. ജബൽപൂരിലെ ബർഗി പോലീസ് സ്റ്റേഷന് സമീപമാണ് ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിൽ നിന്നുള്ള കച്ചവടക്കാരാണ് ഇവിടെ കച്ചവടം നടത്തുന്നതും. സംഭവത്തിൽ രാജ്കുമാർ ഗോസ്വാമി, സച്ചിൻ ഗോസ്വാമി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശികളാണ് ഇരുവരും. അതേസമയം, വൈറൽ വീഡിയോ ഉപഭോക്താക്കൾക്ക് ലഭ്യമായ തെരുവ് ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്. #WATCH | Vendor Spotted Kneading Momo Dough With His Feet In Jabalpur, Angry Residents File Complaint With…

Read More

തലോടലിന് പിന്നാലെ ചാടിവീണു; തെരുവ് നായയുടെ അപ്രതീക്ഷിത ആക്രമണം; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഒരു തെരുവ് നായയുടെ അപ്രതീക്ഷ ആക്രമണത്തിന്‍റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വൈറൽ വീഡിയോയിൽ നായയെ ഒരാൾ തലോടുന്നതാണ് തുടക്കത്തിൽ കാണിക്കുന്നത്. തൊട്ടടുത്ത നിമിഷത്തിൽ തന്നെ നായ അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഏതാനും കാറുകൾക്കരികിൽ ഒരാൾ നിൽക്കുന്നു. അയാളുടെ അരികിൽ ഒരു നായ നിൽക്കുന്നതും കാണാം. അലഞ്ഞുതിരിഞ്ഞെത്തിയ മൃഗം മെല്ലെ സൗഹൃദഭാവത്തിൽ മനുഷ്യന്‍റെ അടുത്തേക്ക് വന്നു. അടുത്തെത്തിയ നായയെ അയാൾ തലോടി. ഏകദേശം ഒരു മിനിറ്റോളം ഇങ്ങനെ ചെയ്യുന്നു.. ഒരു മിനിറ്റ് പരിചരണവും ലാളനയും ആസ്വദിച്ച ശേഷം, നായ പെട്ടെന്ന് ആക്രമണാത്മകമായി പ്രതികരിച്ചു. നായ അയാളുടെ മേൽ ചാടി ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നായ കൈയിൽ ക്കുകയും ചെയ്തു. താമസിയാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കഴുകുന്ന ഒരാൾ നായയെ ഓടിക്കാനെത്തി. Tf just Happened?💀 pic.twitter.com/vnkmiP8peY — Ghar Ke Kalesh…

Read More

ന്യൂജൻ ദോശ; മലേഷ്യൻ ഹോട്ടലിൽ ദോശയ്ക്ക് ഒരാൾ പൊക്കം..!

ഇന്ത്യയാണു ദോശയുടെ ജന്മനാടെങ്കിലും മിക്ക രാജ്യങ്ങളിലും ഇപ്പോൾ ദോശ കിട്ടും. ഇത്രയും രൂപവ്യത്യാസങ്ങളിൽ കാണപ്പെടുന്ന മറ്റൊരു വിഭവം ലോകത്തുതന്നെ ഇല്ലെന്നു പറയാം. അവയിൽ പലതും നമ്മൾ കാണുകയും തിന്നുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ, മലേഷ്യയിലെ ഒരു റസ്റ്ററന്‍റിൽ വിളന്പിയ സൈസ് ദോശ ആരും കണ്ടിട്ടുണ്ടാകില്ല, കഴിച്ചിട്ടുമുണ്ടാകില്ല. ദോശയുടെ നീളമാണു ശ്രദ്ധ പിടിച്ചുപറ്റിയത്. കുഴൽപോലെ ചുരുട്ടിയ ഈ ദോശ കുത്തിനിർത്തിയാൽ ഏതാണ്ട് ഒരാൾ പൊക്കംവരും. നീളൻ ദോശ കഴിച്ചവർക്കെല്ലാം ഒരേ അഭിപ്രായം: അടിപൊളി…!! മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ പ്രവർത്തിക്കുന്ന ടിജിഎസ് നാസി കന്ദാർ എന്ന ഇന്ത്യൻ റസ്റ്ററന്‍റിലെ സ്പെഷൽ വിഭവങ്ങളിലൊന്നാണ് ഈ ന്യൂജൻ ദോശ. ഇൻസ്റ്റഗ്രാമിലുള്ള ഇതിന്‍റെ വീഡിയോയിൽ റസ്റ്ററന്‍റിലെ ജീവനക്കാരൻ ദോശ വിളന്പുന്നതും ദോശ കണ്ട് ആളുകൾ അന്പരക്കുന്നതും കാണാം.  

Read More

ഷാജഹാന്‍ അത്ര പാവം കള്ളനല്ല! പകല്‍ മാസ്‌ക് ധരിച്ച് നടക്കും, രാത്രിയില്‍ നൈറ്റി അണിഞ്ഞ് വീടുകളില്‍ മോഷണത്തിനെത്തും

ചങ്ങനാശേരി: ആളെ തിരിച്ചറിയാതിരിക്കാന്‍ പകല്‍ മാസ്‌ക് ധരിക്കും. രാത്രിയില്‍ നൈറ്റിയോ ചുരിദാറോ അണിഞ്ഞ് ഭവനഭേദനത്തിന് എത്തും. മോഷണമുതല്‍ വിറ്റ് അടിച്ചുപൊളി ജീവിതം. കഴിഞ്ഞദിവസം ചങ്ങനാശേരി പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തന്‍വീട്ടില്‍ ഷാജഹാ(55)ന്‍റെ സ്റ്റൈലാണ്. ഹോട്ടലില്‍ കയറിയാല്‍ മട്ടണ്‍കറി നിര്‍ബന്ധം. മട്ടന്‍ കിട്ടിയില്ലങ്കില്‍ ഹോട്ടലില്‍ ബഹളം ഉണ്ടാക്കും. പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കും. വീടുകളുടെ പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തുകടക്കുന്നത്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ആളുകള്‍ അലമാരയില്‍നിന്നും താക്കോല്‍ ഊരിമാറ്റാറില്ലെന്നും ഷാജഹാന് കൃത്യമായി അറിയാം. ചങ്ങനാശേരി പാറേല്‍പ്പള്ളി ഭാഗത്ത് വീടിന്‍റെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട്, സ്വര്‍ണകൊന്ത, വളകള്‍ തുടങ്ങി ഏഴു ലക്ഷത്തോളം രൂപയുടെ മോഷണം നടത്തി മുങ്ങിക്കഴിയുകയായിരുന്നു ഷാജഹാന്‍. കഴിഞ്ഞദിവസം ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറിയ ഇയാള്‍ മട്ടണ്‍ കറിയും പൊറോട്ടയും ചോദിച്ചു. മട്ടണ്‍കറി തീര്‍ന്നതായി കടയിലെ…

Read More

ബുക്ക് ചെയ്ത ശേഷം യാത്ര റദ്ദാക്കി: യുവതിയെ മർദിച്ച ഒല ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

ഓൺലൈനിൽ ബുക്ക് ചെയ്ത യാത്ര റദ്ദാക്കി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളായ രണ്ട് യുവതികൾക്കായി രണ്ട് ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിലൊന്ന് ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് രണ്ടാമത് ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കി.  ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതുകൊണ്ട് തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്. രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത് എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാൻ…

Read More

പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ… ഇൻഡോ-അമേരിക്കൻ ആശുപത്രി ജൈവ പച്ചക്കറി കൃഷി വിപുലീകരിക്കുന്നു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഷരഹിത ഭക്ഷണമൊരുക്കാൻ ജൈവകൃഷി രീതിയിൽ പച്ചക്കറി വിളയിക്കുന്ന ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്‍റർ മാനേജ്മെന്‍റ് പൊതുജനങ്ങൾക്കുകൂടി ഉപകരിക്കുന്നതിനായി കൃഷി വിപുലീകരിക്കുന്നു. ഇപ്പോൾ ആശുപത്രി വളപ്പിലും ബിസിഎഫ് നഴ്സിംഗ് കോളജിനു സമീപത്തുമായി മൂന്നേക്കറിലാണ് ജൈവ പച്ചക്കറി കൃഷി. പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, കുമ്പളങ്ങ, വഴുതന, മത്തൻ, ചുരക്ക, ആസാം ചുരക്ക, പച്ചമുളക് തുടങ്ങിയവയ്ക്കൊപ്പം വർണകാഴ്ചയായി ബന്ദിപൂ കൃഷിയുമുണ്ട്. ജൈവകൃഷിയിലൂടെ വിഷരഹിതമായ പഴവും പച്ചക്കറികളും മത്സ്യവും ഉത്പാദിപ്പിക്കണമെന്ന കേരളത്തിലെ ആദ്യ ന്യൂറോളജിസ്റ്റും ആശുപത്രി സ്ഥാപകനുമായ ഡോ. കുമാർ ബാഹുലേയന്‍റെ നിർദേശപ്രകാരമാണ് ജൈവ കൃഷി ആരംഭിച്ചത്. രോഗികൾക്കാവശ്യമായ ഭക്ഷണമൊരുക്കുന്നതിനൊപ്പം ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടത്താനും കൃഷിയിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ശുദ്ധമായ പാൽ ലഭിക്കുന്നതിനായി ആശുപത്രിയിലെ ഫാമിൽ നാടൻ പശുക്കളെയും വളർത്തുന്നുണ്ട്. പശു ഫാമിലെ ചാണകമാണ് കൃഷിക്കുള്ള പ്രധാന അടിവളം. കൃഷിയുടെ പരിപോഷണത്തിന്…

Read More

മകന്‍ ജോലിക്ക് പോകാതെ വഴക്കുണ്ടാക്കുന്നു, പുലർച്ചെ 1:30 വരെ ഓട്ടോ ഓടിച്ച് 55കാരി; വീഡിയോ വൈറൽ

രാത്രി നഗരത്തിലൂടെ ഓട്ടോ ഓടിക്കുന്ന 55 വയസുകാരിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവരുടെ ഓട്ടോയിൽ കയറിയ ഒരു യാത്രക്കാരൻ ഇത്ര വൈകിയിട്ടും ഓട്ടോ ഓടിക്കുന്നതിനുള്ള സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അവർ തന്‍റെ ജീവിത കഥ യാത്രക്കാരനോട് പങ്കുവച്ചു. തനിക്ക് മകൻ സാമ്പത്തിക സഹായം ചെയ്യുന്നില്ലന്നും അതിനാൽ രാത്രി വൈകിയും ഓട്ടോ ഓടിക്കേണ്ടി വരുന്നെന്നു അവർ പറഞ്ഞു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭർത്താവ് നഷ്ടപ്പെട്ടത്. മുതിർന്ന് കഴിഞ്ഞിട്ടും മകൻ പണത്തിനായി ബഹളം വയ്ക്കുന്നു എന്നും അവർ പറഞ്ഞു. ഈ അമ്മയുടെ വാക്കുകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. എന്തിനാണ് ഈ അർധരാത്രിയിലും ജോലി ചെയ്യുന്നതെന്ന് ഒരാള്‍ ആ അമ്മയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, ‘എല്ലാവർക്കും അവരവരുടെതായ പ്രശ്‌നങ്ങളുണ്ട്. വീട്ടിൽ പ്രശ്‌നങ്ങൾ നേരിട്ടാൽ രാത്രി പുറത്തിറങ്ങണം. നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഞാൻ 1 നും…

Read More

മൂർഖൻ പാമ്പിന്‍റെ തല വായിലാക്കി വീഡിയോ പകർത്താൻ ശ്രമം: നാവിൽ കടിയേറ്റ യുവാവിന് ദാരുണാന്ത്യം

മൂർഖൻ പാമ്പിന്‍റെ തല വായിലാക്കി വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. മോച്ചി ശിവരാജാണ്(20) മരിച്ചത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം. പാമ്പ് ശല്യത്തെ കുറിച്ച് ദേശായ്പേട്ടിലെ കോളനി നിവാസികൾ സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പിതാവിന്‍റെ നിർദേശം അനുസകരിച്ച് ശിവരാജ് പാമ്പ് പിടിക്കാനെത്തി. രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ശിവരാജ് പിടികൂടിയത്. തുടർന്ന് പാമ്പിനെയും ചേർത്ത് സെൽഫിയും വീഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടയിൽ പാമ്പിന്‍റെ തല തന്‍റെ വായിലാക്കി വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ ശിവരാജിന്‍റെ നാവിൽ മൂർഖൻ കൊത്തി വായിലേക്ക് വിഷം ചീറ്റി. ബോധരഹിതനായ ശിവരാജിനെ ഉടൻതന്നെ ബൻസ്വാധയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More