ഭാര്യ ദിവസവും കുളിക്കില്ല; ഒടുവിൽ സഹികെട്ട് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കേട്ടാൽ ഞെട്ടും

ചട്ടീം കലവുമാകുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. ഭാര്യയും ഭര്‍ത്താവുമാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളും വഴക്കുമുണ്ടാകുക സാധാരണം. എന്നാല്‍ തായ്‌ലന്‍ഡില്‍ സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി. കുളിക്കാത്തതിന്‍റെ ‌പേരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നതാണു സംഭവം. ഭാര്യ എല്ലാദിവസവും കുളിക്കുന്നില്ലെന്നു പറഞ്ഞ് ഭര്‍ത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും വീടിനു പുറത്തിരുന്ന് ഒന്നിച്ചു മദ്യപിച്ചു. അതിനിടെ കുളിക്കാത്തതിന്‍റെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. വഴക്ക് മൂത്തതോടെ മരക്കമ്പുകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ചു. ബോധം നഷ്ടമായ ഭാര്യയെ കുളിമുറിയില്‍ കൊണ്ടുപോയി കിടത്തിയശേഷം കാൽവഴുതി വീണതായി അയല്‍ക്കാരെയും പോലീസിനെയും അറിയിച്ചു. ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പ്രതി സ്ഥലത്തുനിന്നു മുങ്ങി. ഇയാളെ പിന്നീട് പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും ചെയ്തു.

Read More

പൊന്നുകൊണ്ടൊരു പിറന്നാൾ സമ്മാനം: മകൾ സമ്മാനിച്ച സ്വർണ ചെയിൻ കണ്ട് കണ്ണ് നിറഞ്ഞ് അച്ഛൻ; വീഡിയോ വൈറൽ

സാമ്പത്തികമായി സ്വതന്ത്രമായാൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഓരോ മക്കളും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ കുട്ടികളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ മാതാപിതാക്കൾ വികാരഭരിതരായി മാറുകയും ചെയ്യുന്നു. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ ഒരു മകൾ തന്‍റെ പിതാവിന് സ്വർണ ചെയിൻ സമ്മാനിച്ചുകൊണ്ട് സന്തോഷിപ്പിക്കുന്നത് കാണാം. ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വൈറലായ വീഡിയോയിൽ, മകൾ ഒരു ജ്വല്ലറി സന്ദർശിക്കുന്നതും അവളുടെ പിതാവിനായി സ്വർണ ചെയിൻ വാങ്ങുന്നതും കാണാം. മകൾ തൻ്റെ പിതാവിന്‍റെ ജന്മദിനം ആഘോഷിക്കുന്നതും പെട്ടെന്ന് അയാൾക്ക് സ്വർണം സമ്മാനിക്കുകയും ചെയ്യുന്നു. പിന്നീട് സമ്മാനം സ്വീകരിക്കുമ്പോൾ അച്ഛൻ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. ഈ ഹൃദയസ്പർശിയായ വീഡിയോ @thesassynandini_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കിട്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും കമൻ്റുകളുമാണ് വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.          

Read More

മരത്തിന് മുകളിൽ നിന്നും 12 അടി നീളമുള്ള രാജവെമ്പാലയെ സാഹസികമായി പിടികൂടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കർണാടകയിലെ അഗുംബെയിൽ നിന്ന് 12 അടി നീളമുള്ള രാജവെമ്പാലയെ കഴിഞ്ഞ ദിവസം വന്യജീവി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി വനത്തിലേക്ക് വിട്ടയിച്ചിരുന്നു. അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാവുകയും അമ്പരപ്പിക്കുകയും ചെയ്തു. അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, റോഡ് മുറിച്ച് കടക്കുമ്പോഴാണ് പാമ്പിനെ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.  സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകളെ കുറിച്ച് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. മരത്തിൽ തൂങ്ങിക്കിടക്കുന്ന രാജവെമ്പാലയുടെ ശ്രദ്ധ അജയ് തന്‍റെ നേർക്ക് തിരിക്കുന്നതും, ശ്രദ്ധാപൂർവ്വം പാമ്പിനെ പുറത്തെടുക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് പാമ്പിനെ പിടികൂടിയതിന് പിന്നാലെ ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ബോധവൽക്കരണ പരിപാടിയും വിജ്ഞാനപ്രദമായ ലഘുലേഖകളും വിതരണം ചെയ്തു. പിന്നീട് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും…

Read More

പല്ലുകൾ ഉപയോഗിച്ച് 50 കിലോ സിമൻ്റ് ചാക്ക് ഉയർത്തി യുവാവ്; വൈറലായി വീഡിയോ

ഭാരം ഉയർത്തുന്നതും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. തൊഴിലിന്‍റെ ഭാഗമായി ഒരു ദിവസം നൂറുകണക്കിന് സിമന്‍റ് ചാക്കുകൾ ചുമക്കാൻ കഴിയുന്നവർ നമുക്കിടയിലുണ്ട്. ഭാരം ഉയർത്താൻ അവർ കൈകളോ തോളോ ഉപയോഗിക്കുന്നു. എന്നാൽ ഒരാൾ 50 കിലോ ഭാരമുള്ള സിമന്‍റ് ബാഗ് പല്ലുകൊണ്ട് ഉയർത്തുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരു യുവാവ് 50 കിലോ സിമന്‍റ് ബാഗ് ഉയർത്തുന്ന രസകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഈ വീഡിയോ ഇന്‍റർനെറ്റിൽ വൈറലാകുകയാണ് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഒരു യുവാവ് തന്‍റെ പല്ലുകൾ കൊണ്ട് ബാഗ് എടുക്കുന്നത് കാണാം. ഒരു സിമന്‍റ് ചാക്ക് പല്ലിൽ പിടിച്ച് മറ്റൊരിടത്തേക്ക് പോയി അവിടെ നിന്ന് മറ്റൊരു സിമന്‍റ് ചാക്ക് മുതുകിൽ കയറ്റുന്നു. സാവധാനം അയാൾ രണ്ട് ചാക്കുകളുമായി ഒരു വീട്ടിൽ…

Read More

ഇജ്ജാതി ക്രിയേറ്റിവിറ്റി; ട്രംപിന് നേരേയുണ്ടായ വധശ്രമം ഉഗാണ്ടന്‍ കുട്ടികള്‍ പുനഃസൃഷ്ടിച്ചപ്പോള്‍

അടുത്തിടെ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നല്ലൊ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് നേരേയുണ്ടായ വെടിവയ്പ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒരു യുവാവ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുണ്ട അദ്ദേഹത്തിന്‍റെ ചെവിയില്‍ തട്ടിപ്പോവുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ ലോകമിപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ചിരിക്കുകയാണ്. അതിനു കാരണം ഉഗാണ്ടയില്‍ നിന്നുള്ള ഒരുകൂട്ടം കുട്ടികളാണ്. അവര്‍ ട്രംപിന് നേരേയുണ്ടായ വധശ്രമത്തെ പുനഃസൃഷ്ടിച്ചു. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടി ട്രംപായി നിന്ന് പ്രസംഗിക്കുന്നു. ഉടനടി വെടിയുതിര്‍ത്ത ശബ്ദം കേള്‍ക്കാം. കുട്ടി ചെവിപൊത്തി ഇരിക്കുന്നു. കേള്‍വിക്കാരായിട്ടുള്ള കുട്ടികളും ഇരിക്കുകയാണ്. ഏറ്റവും രസകരമായ കാര്യം ട്രംപിന്‍റെ അംഗരക്ഷകരായ കുട്ടികള്‍ ആളെ ഏറെ സുരക്ഷിതമായി മാറ്റുന്ന രംഗമാണ്. പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നുള്ള യഥാര്‍ഥ ഓഡിയോ ഉപയോഗിച്ച വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടി. വൈറലായി മാറിയ…

Read More

ഇതല്ല, എന്‍റെ വധു..! വിവാഹവേദി വിട്ടിറങ്ങി വരൻ; ഒടുവിൽ പോലീസ് സ്റ്റേഷനിൽ താലികെട്ട്

ഒരുപാട് പെണ്ണുകാണൽ ചടങ്ങുകൾക്കുശേഷമാണ് പലരുടെയും കാര്യത്തിൽ വിവാഹം ഉറയ്ക്കുന്നത്. അങ്ങനെ നേരിൽ കണ്ട് ഇഷ്ടപ്പെട്ടുറപ്പിച്ച പെണ്ണല്ല വിവാഹവേദിയിൽ വധുവായി എത്തുന്നതെങ്കിൽ ഏത് വരനാണു സഹിക്കാൻ പറ്റുക. അത്തരമൊരു കബളിപ്പിക്കലിന് ഒരു യുവാവ് ഇരയായ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബിഹാറിലെ ഗൈഘട്ട് സ്വദേശിയാണു ഗതികേടിലായ വരൻ. വിവാഹദിവസം കൃത്യസമയത്തുതന്നെ വരനും സംഘവും ഘോഷയാത്രയായി ധൂം നഗറിലുള്ള വധൂഗൃഹത്തിലെത്തി. ഗംഭീരമായ വരവേല്‍പ്പാണ് വധുവിന്‍റെ വീട്ടുകാര്‍ ഒരുക്കിയിരുന്നത്. എന്നാല്‍, വിവാഹവേദിയില്‍ വര‍ണമാല്യം അണിയിക്കുന്നതിനു തൊട്ടുമുൻപ് വരൻ ആ സത്യം മനസിലാക്കി -താനുമായി വിവഹമുറപ്പിച്ച യുവതിയല്ല നവവധുവായി തന്‍റെ മുന്നിൽ നിൽക്കുന്നത്. തകർന്നുപോയ യുവാവ് വിവാഹത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് വേദി വിട്ടിറങ്ങി. ബന്ധുക്കൾക്കൊപ്പം ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. പരാതി ഗൗരവത്തിലെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ വധുവിന്‍റെ വീട്ടുകാരുടെ ഭാഗത്താണു തെറ്റെന്നു കണ്ടെത്തി. വരന്‍റെ അമ്മ കൊടുത്ത ലെഹങ്ക ഇഷ്ടപ്പെടാത്ത വധു…

Read More

ആറ് പുതിയ ഗ്രഹങ്ങൾ കൂടി: ആകെ എണ്ണം 5,502; കണ്ടെത്തിയതിൽ ഒന്ന് വ്യാഴത്തേക്കാൾ വലിയ ഗ്രഹം

സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി നാസയുടെ ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് മനുഷ്യന് അറിവാകുന്ന ഗ്രഹങ്ങളുടെ എണ്ണം 5,502 ആയി. ഭീമൻ ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയതിൽ ഒന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണിതെന്നു പറയുന്നു. സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. HD 36384 b എന്നാണ് ഈ ഗ്രഹത്തിന് നൽകിയ പേര്. മറ്റൊരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപ്പെട്ടതാണ്. ഈ ഗ്രഹത്തിന്‍റെ രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. എങ്ങനെയാണ് പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപം കൊള്ളുന്നതെന്ന് മനസിലാക്കാൻ ഈ പ്രോട്ടോപ്ലാനറ്റിനെ പഠിച്ചാൽ മതിയാകുമെന്നു ശാസ്ത്രലോകം കരുതുന്നു.

Read More

പരീക്ഷാ ഹാളിലെ കൂട്ട കോപ്പിയടി; കാമറയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

രാജസ്ഥാൻ സ്‌റ്റേറ്റ് ഓപ്പൺ സ്‌കൂൾ പരീക്ഷയ്ക്കിടെ നടന്ന കൂട്ട കോപ്പിയടിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ദെചുവിലെ കോലു ഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സംഘം 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തുന്നതിനിടയിൽ നടന്ന തട്ടിപ്പ് കണ്ടെത്തി. അധ്യാപകരുടെ ഒത്താശയോടെ വിദ്യാർഥികൾ പരസ്യമായി തട്ടിപ്പ് നടത്തുന്നതും വീഡിയോയിൽ കാണാം. ഒരു വീഡിയോയിൽ അധ്യാപകൻ ബോർഡിൽ ഉത്തരങ്ങൾ എഴുതുന്നതും കാണിക്കുന്നുണ്ട്. സ്‌കൂളിലെത്തിയ പരിശോധനാ സംഘം ഉത്തരങ്ങൾ ബ്ലാക്ക് ബോർഡിൽ എഴുതി വിദ്യാർത്ഥികളെ സഹായിക്കുന്ന അധ്യാപകരെ കൈയോടെ പിടിച്ചു. സംഘം ശേഖരിച്ച തെളിവുകളിൽ രേഖാമൂലമുള്ള ഉത്തരങ്ങൾ മാത്രമല്ല, ചില വിദ്യാർഥികളുടെ കൈവശമുള്ള പണവുമുണ്ട്. ചില വിദ്യാർഥികളിൽ നിന്ന് 2,100 രൂപ കണ്ടെത്തി. മറ്റുള്ളവർ സഹായത്തിനായി അധ്യാപകർക്ക് 2,000 രൂപ നൽകിയതായി സമ്മതിച്ചു. Jodhpur, Rajasthan: "Complaints had been received…

Read More

ലോക്കോ പൈലറ്റിന് നേരെ കൈ വീശി കൊച്ചു മിടുക്കി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റിന് നേരെ കൈ വീശുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. വീഡിയോ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക്കോ പൈലറ്റ് വാതിലിനടുത്ത് നിന്ന് പച്ചക്കൊടി വീശി തന്‍റെ ഡ്യൂട്ടി നിർവഹിക്കുകയാണ്. ട്രെയിൻ സാവധാനത്തിൽ നീങ്ങുന്നത് വീഡിയോയിൽ കാണാം. മറുവശത്ത് ഒരു വൃദ്ധൻ അയാളുടെ ചെറുമകൾ എന്ന് കരുതപ്പെടുന്ന ഒരു കൊച്ചുപെൺകുട്ടിയെ കൈയിലെടുത്തും നിൽക്കുന്നുണ്ട്.  കുട്ടി ലോക്കോ പൈലറ്റിന് നേരെ കൈവീശി യാത്ര പറയുന്നത് വീഡിയോയിൽ കാണാം. അവളുടെ സൗമ്യമായ ആംഗ്യം റെയിൽവേ ജീവനക്കാർ ശ്രദ്ധിച്ചു. അവൻ പതാക വീശുന്നത് തുടർന്നു, ചെറിയ പെൺകുട്ടിയെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. ഈ സംഭവത്തെ ‘ശുദ്ധമായ സന്തോഷം’ എന്ന് വിശേഷിപ്പിച്ച സതേൺ റെയിൽവേ ‘ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ ഒരു കുട്ടി ലോക്കോ പൈലറ്റിന് നേരെ…

Read More

ഒരാഴ്ചയ്ക്കുള്ളിൽ ഏഴ് ലോകാത്ഭുതങ്ങൾ സന്ദർശിച്ചു; ഗിന്നസ് റിക്കോർഡ് നേടി ഈജിപ്‌ഷ്യൻ സ്വദേശി

ഒരാഴ്‌ചയ്‌ക്കുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ സന്ദർശിച്ച് അസാധാരണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ഈജിപ്‌ഷ്യൻ സ്വദേശി. 45 കാരനായ മാഗ്ഡി ഈസ തന്‍റെ യാത്ര 6 ദിവസവും 11 മണിക്കൂറും 52 മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. പൊതുഗതാഗതം മാത്രം ഉപയോഗിച്ച് അദ്ദേഹം ഗിന്നസ് വേൾഡ് റിക്കാർഡ് നേടി. ചൈനയിലെ വൻമതിലിൽ നിന്നാണ് അദ്ദേഹത്തിന്‍റെ യാത്ര ആരംഭിച്ചത്. തുടർന്ന് താജ്മഹൽ, ജോർദാനിലെ പുരാതന നഗരമായ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ, പെറുവിലെ മച്ചു പിച്ചു എന്നിവ സന്ദർശിച്ച് ഒടുവിൽ മെക്സിക്കോയിലെ പുരാതന മായൻ നഗരമായ ചിചെൻ ഇറ്റ്സയിൽ യാത്ര പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുവാൻ തനിക്ക് ഏകദേശം ഒന്നര വർഷത്തെ തയ്യാറെടുപ്പ് വേണ്ടി വന്നു എന്നാണ് അയാൾ പറഞ്ഞത്. ‘എനിക്ക് ഫ്ലൈറ്റുകൾ, ട്രെയിനുകൾ, ബസുകൾ, സബ്‌വേകൾ, ഗതാഗത കേന്ദ്രങ്ങൾക്കും അത്ഭുതങ്ങൾക്കുമിടയിൽ നടത്തം എന്നിവയുടെ സങ്കീർണ്ണമായ ഒരു വെബ്…

Read More