ക്ലോസറ്റിനുള്ളിൽ മൂർഖൻ; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തി വീഡിയോ

പാമ്പിനെ പേടി ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഹെൽമറ്റിനുള്ളിലും ഷൂസിനകത്തുമായി പാമ്പ് ഒളിച്ചിരിക്കുന്ന നിരവധി വീഡിയോകൾ ഇന്‍റർനെറ്റിൽ ഇടയ്ക്കിടെ വൈറലാവാറുണ്ട്. എന്നാൽ ക്ലോസറ്റിൽ നിന്നും ഒരു മൂർഖൻ പാമ്പ് ഇറങ്ങി വരുന്ന വീഡിയയോണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഭീതി സൃഷ്ടിച്ചിരിക്കുന്നത്. ഇൻഡോറിലാണ് സംഭവം. രാജേഷ് ജാട്ട് എന്ന പാമ്പുപിടുത്തക്കാരനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശുചിമുറിയിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ രാജേഷിനെ വിളിക്കുകയായരുന്നു. ശുചിമുറിയ്ക്കുള്ളിൽ രാജേഷ് എത്തി പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടില്ല. പിന്നാലെ ക്ലോസറ്റിന് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് മൂർഖൻ പാമ്പിനെ രാജേഷ് കാണുന്നത്. തുടർന്ന് ക്ലോസറ്റിലേക്ക് ഒരു പൈപ്പിലൂടെ വെള്ളം ഒഴിച്ചാണ് രാജേഷ് പാമ്പിനെ പുറത്തെത്തിച്ചത്. പൊങ്ങി വന്ന പാമ്പ് ക്ലോസറ്റിൽ നിന്ന് തറയിലേക്ക് ചാടുന്നതിന് മുൻപേ രാജേഷ് വാലിൽ പിടിച്ചു. നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. രാജേഷിന്‍റെ ധൈര്യത്തെ അഭിനന്ദിച്ചാണ് മിക്കവരും കമന്‍റിട്ടിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…

Read More

വൈറലാവാൻ നോക്കി ഒടുവിൽ എയറിലായി: റീൽ ചിത്രീകരിക്കാൻ വാഹനം ഓടിച്ച് കടലിലേക്ക്; തിരയിൽപ്പെട്ട് കുടുങ്ങിയതോടെ വാഹനം ഉപേക്ഷിച്ച് ഉടമകൾ മുങ്ങി

സോഷ്യൽ മീഡിയയിൽ സ്റ്റാറാവാൻ എന്ത് വേണേൽ ചെയ്യാം എന്ന മട്ടിലാണ് ചിലർ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങളോടിച്ചുള്ള അഭ്യാസപ്രകടനം. സോഷ്യൽ മീഡിയിൽ ഇപ്പോൾ അമിതവേഗത്തിലുള്ള അപകടരമായ ഡ്രൈവിംഗ് റീലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ വൈറലായതിന് പിന്നാലെ പോലീസിന്‍റെ പൂട്ട് വീഴുകയും ചെയ്തു മിക്കവർക്കും. എന്നാലും ഇത്തരം സാഹസങ്ങൾക്ക് ഒരു കുറവുമില്ലെന്നതാണ് പച്ചയായ സത്യം. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ റീൽ എടുക്കാനായി വാഹനവുമായി കടലിൽ ഇറങ്ങിയ യുവാക്കളാണ് പുലിവാല് പിടിച്ചത്. ഗുജറാത്തിലാണ് സംഭവം. കച്ചിലെ മുദ്ര ബീച്ചിലാണ് രണ്ട് യുവാക്കൾ ഥാർ ഓടിച്ചിറക്കിയത്. വെള്ളത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിന്‍റെ ടയറുകൾ മണലിൽ താഴ്ന്നു പോയി. തിര പുറകെ തുടർച്ചയായി അടിച്ചതോടെ വാഹനം മണലിൽ ഉറച്ച് ഇറങ്ങിപ്പോയിരുന്നു. വെള്ളത്തിൽ നിന്ന് വാഹനം കരയിലെത്തിക്കാൻ യുവാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് രണ്ട് വാഹനങ്ങളും കരയ്ക്ക് കയറ്റിയത്. എന്നാൽ വാഹനം കരയ്ക്ക്…

Read More

തോക്ക് ഉള്ളതുകൊണ്ട് തോറ്റില്ല! മാല പൊട്ടിക്കാൻ ബൈക്കിലെത്തിയവരെ യുവതി വെടിവച്ചോടിച്ചു

വഴിയാത്രക്കാരായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. രാജ്യഭേദമില്ലാതെ ഇത്തരം ആക്രമണങ്ങൾ നടക്കാറുമുണ്ട്. ഇരുചക്രവാഹനത്തിലെത്തി എളുപ്പത്തിൽ മാല പൊട്ടിച്ചെടുത്ത് കടന്നുകളയാമെന്നതാണ് ക്രമിനലുകളെ ഇത്തരം കവർച്ചകൾക്കു പ്രേരിപ്പിക്കുന്നത്. സ്വർണത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വില കവർച്ചകളുടെ എണ്ണം വർധിക്കാനും ഇടയാക്കുന്നു. അതേസമയം, കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട സമാനമായ ഒരു മോഷണശ്രമത്തിന്‍റെ വീഡിയോ മാലപറിക്കാരുടെ ഉള്ളം കിടുക്കുന്നതാണ്. അര്‍ജന്‍റീനയിലാണു സംഭവം. വഴിയാത്രക്കാരിയായ യുവതി വിജനമായ റോഡിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാള്‍ ചാടിയിറങ്ങി അവരുടെ അടുത്തേക്ക് പാഞ്ഞു ചെല്ലുന്നു. പിന്നാലെ കേൾക്കുന്നത് മൂന്നു വെടി ശബ്ദം ആണ്. ഇതോടെ അക്രമി കവർച്ചാശ്രമം ഉപേക്ഷിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുന്നു. സിവിലിയന്‍ വേഷത്തില്‍ പോവുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെയാണ് പ്രതികൾ കവർച്ചയ്ക്കിരയാക്കാൻ ശ്രമിച്ചത്. അക്രമികളെ കണ്ടിട്ടും പതറാതെ അവർ തന്‍റെ ബാഗിലുണ്ടായിരുന്ന റിവോൾവർ എടുത്തു വെടി ഉതിർക്കുകയായിരുന്നു. പോലീസ് പിന്നീടു നടത്തിയ പരിശോധനയില്‍…

Read More

കോടതി ഉത്തരവ് കടലാസിലുറങ്ങുന്നു; അമിതഭാരം ചുമന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത് അമിത ഭാരം ചുമന്ന്. സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത് 2020 ഡിസംബറിലാണ്. സ്‌കൂള്‍ ബാഗുകള്‍ക്കായി “പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020′ എന്ന നയമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്‍റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്‍റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്‍റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്, ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്‍റെ പരമാവധി ഭാരം നാലു കിലോ ആക്കിയിരുന്നു. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍…

Read More

റീൽ ചിത്രീകരിക്കാൻ നടുറോഡിൽ സ്കൂൾ വിദ്യാർഥിനികളുടെ അഭ്യാസം; ബാക്ക് ഫ്ലിപ്പടിച്ചതാണ്, ഒടുവിൽ സംഭവിച്ചത്…

ആളുകൾ പ്രശസ്തരാകനായി സാഹസങ്ങൾ ചെയ്ത് അവ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലത് കണ്ടുകഴിഞ്ഞാൽ എന്തിനാണ് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് പോലും ആളുകൾക്ക് മനസിലാക്കാൻ കഴിയില്ല. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ ശ്രദ്ധ നേടുകയാണ്. ആൺകുട്ടികൾ വിചിത്രമായ സ്റ്റണ്ട് ചെയ്യുന്നത് പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. എന്നാൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ രണ്ട് പെൺകുട്ടികൾ ഒരുമിച്ച് റോഡിൽ സ്റ്റണ്ട് ചെയ്യുന്നതാണ് കാണിക്കുന്നത്. സ്കൂൾ യൂണിഫോമാണ് വിദ്യാർഥിനികൾ ധരിച്ചിരിക്കുന്നത്. ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറുകയും തുടർന്ന് ബാക്ക്ഫ്ലിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇത് കൊള്ളാമെന്ന് ആദ്യം തോന്നുമോങ്കിലും പിന്നീട് പെൺകുട്ടി നേരെ റോഡിലേക്ക് വീഴുന്നതാണ് കാണിക്കുന്നത്. വീണ്ടും എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത വിധം അവൾക്ക് മുറിവേൽക്കുന്നു. ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ ഓർമ്മിപ്പിക്കുകയാണ്…

Read More

പെൻഗ്വിൻ തീമിൽ ജാപ്പനീസ് റൈസ് ബോളുകൾ; ‘ക്യൂട്ട്’ ആയിരിക്കുന്നെന്ന് നെറ്റിസൺസ്

പാചകം ചെയ്ത വിഭവങ്ങൾ നന്നായി രൂപകല്പന ചെയ്യാനും അവയെ ആകർഷകമായി അവതരിപ്പിക്കാനും ഇഷ്ടപ്പെടുന്ന പാചകക്കാരുണ്ട്. അങ്ങനെയുള്ളവരെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് വൈറലായ ഈ വീഡിയോ. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ജാപ്പനീസ് റൈസ് ബോളുകൾ പെൻഗ്വിന്‍റെ രൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്. മനോഹരമായ ചെറിയ പെൻഗ്വിനുകളോട് സാമ്യമുള്ള റൈസ് ബോളുകൾ ഫീച്ചർ ചെയ്യുന്ന വീഡിയോയുടെയും ചിത്രങ്ങളുടെയും മിശ്രിതമാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലാകുകയും ആയിരക്കണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു. സംഭവം ക്യൂട്ട് ആയിരിക്കുന്നെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.  പെൻഗ്വിൻ പോലുള്ള റൈസ് ബോളുകളുടെ വലുപ്പത്തെക്കുറിച്ച് കാഴ്ചക്കാർക്ക് സൂചന നൽകാനായി നന്നായി തയ്യാറാക്കിയ അരി ഉരുളകൾ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നത് പങ്കിട്ട വിഷ്വലുകളിലൊന്നിൽ കാണാം. നെറ്റിസൺസ്മാർക്കിടയിൽ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.      

Read More

എന്തൊരു ക്രൂരത! തെരുവ് നായയുടെ മൃതദേഹം കാറിൽകെട്ടി വലിച്ചിഴക്കുന്നു; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ വർധിച്ച് വരികയാണ്. നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത കാണിക്കുന്ന നിരവധി സംഭവങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. ഇത്തരത്തിൽ തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് അത്തരത്തിലുള്ള മറ്റൊരു ക്രൂരമായ സംഭവം പുറത്തുവന്നിരിക്കുന്നത്. कितना क्रूर हो गया है इंसान वाकई…! अगर लाश भी है तो क्या उसको ऐसे बांध कर घसीटा जाएगा, क्या किसी अपने की लाश को ये गाड़ी वाला ऐसे ले जा सकता है? वो बेजुबान है, जिंदा था तब भी नहीं बोला, अब जिंदा नहीं है तो भी वो तो कैसे ही बोलेगा? वीडियो…

Read More

വിമാനത്തിന്‍റെ അത്രേയും വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നു; കൂട്ടിയിടി പ്രവചിച്ച് നാസ

വിമാനത്തിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് നേരെ പാഞ്ഞെടുക്കുന്നെന്നും ഭാവിയിൽ ഭൂമിയുമായി അത് കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അമോർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന 88 അടി വ്യാസമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ‘2024 കെ.എൻ1’ എന്നാണ് ഈ ഛിന്നഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ഭൂമിക്കരികിലൂടെ 2024 ജൂൺ 23ന് രാത്രി 11.39ന് ഈ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നാസയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഭൂമിക്ക് യാതൊരു വിധത്തിലും ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരം അപകടമുണ്ടാക്കില്ലെന്നും ഭൂമിയിൽ നിന്ന് സുരക്ഷിതമായ അകലത്തിലായിരിക്കും ഇത് കടന്നുപോകുക എന്നും നാസ അറിയിച്ചിരുന്നു. ഛിന്നഗ്രഹം ഭൂമിയിൽ നിന്നും ഏകദേശം 56 ദശലക്ഷം കിലോമീറ്റർ ദൂരത്തിലായിരിക്കും കടന്നുപോകുന്നതെന്നും നാസ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അപകടകരമല്ലാത്ത ഛിന്നഗ്രഹമായാണ് 2024 കെ.എൻ1 നെ നാസ തരംതിരിച്ചിരിക്കുന്നത്. നിലവിൽ ഭൂമിക്ക് ഇത് ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഭാവിയിൽ ഒരു കൂട്ടയിടി സാധ്യതയും…

Read More

ഗ്യാസ് സിലിണ്ടർ ഒന്നിന് മുകളിൽ ഒന്നായി വച്ച് യുവതിയുടെ സാഹസികത; വീഡയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലതരത്തിലുള്ള വീഡിയോകൾ വൈറലാവാറുണ്ട്. വ്യത്യസ്തമായ അവിശ്വസിനീയമാം വിധം കഴിവുള്ളവരെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്. മിക്ക സ്ത്രീകളും കേട്ടിട്ടുള്ള ഒരു ചോദ്യമാണ് ഒരു ഗ്യാസ് സിലിണ്ടർ ചുമക്കാനെങ്കിലും കഴിയുമോ എന്നത്. എന്നാൽ വൈറലാകുന്ന യുവതിയുടെ ഈ വീഡിയോ കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. വീഡിയോയിൽ ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഉള്ളത്. neetu_5650 എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് ഗ്യാസ് സിലിണ്ടറുക‍ൾ ഒന്നിന് മുകളിൽ ഒന്നായി വച്ചുകൊണ്ടാണ് യുവതി നൃത്തം ചെയ്യുന്നത്. നീതുവിന്‍റെ ഇൻസ്റ്റഗ്രാമിലും യുട്യൂബ് ചാനലിലും ഇതുപോലെയുള്ള അനേകം വീഡിയോകളുണ്ട്. ഗ്യാസ് സിലിണ്ടറും കുപ്പിയും ഗ്ലാസുമൊക്കെ തലയിൽവച്ചാണ് നൃത്തം ചെയ്തിരിക്കുന്നത്. സ്റ്റീൽ ഗ്ലാസിന് മുകളിൽ മൺകുടം വച്ച് നൃത്തം ചെയ്യുന്ന വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ Saun Di Jhadi എന്ന പഞ്ചാബി ഗാനത്തിനാണ് നീതു ചുവടുകൾ…

Read More

ജാഗ്രത വേണം; രണ്ട് മാസത്തിനിടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 7.55 കോടി

ഓൺലൈൻ ഷെയർ ട്രേഡിംഗ് ഇൻവെസ്റ്റ്മെന്‍റുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിക്ക് രണ്ടു മാസത്തിനിടെ നഷ്ടപ്പെട്ടത് 7.55 കോടി രൂപ. ഇൻവെസ്കോ കാപ്പിറ്റൽ, ഗോൾഡ്മാൻ സാക്സ് എന്നീ കമ്പനികളുടെ അധികാരസ്ഥാനത്തുള്ളവരാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും വ്യാജരേഖകൾ കാണിച്ചും നിക്ഷേപത്തിന് ഉയർന്ന ലാഭം നൽകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്. നിക്ഷേപലാഭവും ചേർത്ത് മൊത്തം 3,97,28,592 രൂപ ഇയാളുടെ ഇന്‍റേണൽ ഇക്വിറ്റി അക്കൗണ്ടിൽ ഉണ്ടെന്ന് വ്യാജ സ്റ്റേറ്റ്‌മെന്‍റ് അയച്ച് നൽകി വിശ്വസിപ്പിച്ചു. നിക്ഷേപം 15 കോടിയാക്കി‌യില്ലെങ്കിൽ ഇന്‍റേണൽ ഇക്വിറ്റി അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയും നിക്ഷേപിച്ച തുക തിരികെ കിട്ടണമെങ്കിൽ രണ്ടു കോടി രൂപകൂടി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെ‌യാണ് 7,55,00,000 രൂപ അപഹരിച്ചത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഓൺലൈൻ ഇടപാടുകളിൽ ജാഗ്രത വേണമെന്ന് പോലീസ് അധികൃതർ അറിയിക്കുന്നു.

Read More