ഇവിടേക്ക് 30 വയസ് കഴിഞ്ഞ സ്ത്രീകളും 35 കഴിഞ്ഞ പുരുഷന്മാരും മാത്രം വന്നാൽ മതി: പ്രവേശനത്തിന് പ്രായപരിധി ഏർപ്പാടാക്കി റെസ്റ്റോറന്‍റ്; പിന്നിലെ കാരണമിതോ!

ബാറുകളിലും ചില റെസ്റ്റോറന്‍റുകളിലും പ്രവേശത്തിനുള്ള  പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പ്രായപരിധി ഏർപ്പാടാക്കിയിരിക്കുന്നത്. എന്നാൽ യുഎസിലെ ഒരു കരീബിയൻ ഫുഡ് റെസ്റ്റോറന്‍റ് പ്രവേശനത്തിനായുള്ള പ്രായം പറയുന്നത് 30 വയസാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബ്ലിസ് റെസ്റ്റോറന്‍റ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾ 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും പുരുഷന്മാർക്ക് 35 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും ആയിരിക്കണം എന്നതാണ് നിബന്ധന. ‘ഒരു സങ്കീർണ്ണമായ അന്തരീക്ഷം നിലനിർത്താനും ഞങ്ങളുടെ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും ഞങ്ങളുടെ അതുല്യമായ അന്തരീക്ഷത്തിൻ്റെ സുസ്ഥിരതയെ പിന്തുണയ്ക്കാനും ഈ നയം ഞങ്ങളെ സഹായിക്കുന്നു’ എന്നാണ് റെസ്റ്റോറന്‍റ് പങ്കുവച്ചിരിക്കുന്നത്.  റെസ്റ്റോറന്‍റിന്‍റെ ഈ നീക്കത്തെ അനുകൂലിച്ചുകൊണ്ട് നിരവധിപേരാണ് കമന്‍റിട്ടത്. പ്രായപരിധി ഏർപ്പാടാക്കിയ ഈ നീക്കത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.    

Read More

മൂന്ന് ദിവസമായി യുവതിയെ കാണാനില്ല, തിരച്ചിലിനിടെ വയർ അസാധാരണമാം വിധം വീർത്ത പെരുമ്പാമ്പിനെ കണ്ടെത്തി; സംശയം തോന്നി വയറുകീറിയപ്പോൾ കിട്ടിയത് യുവതിയുടെ മൃതദേഹം

പെരുമ്പാമ്പിന്‍റെ ഉള്ളിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്തോനേഷ്യയിലെ മക്കസാറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെയാണ് ഫരീദയെ(45) കാണാതായത്. ഭർത്താവും നാട്ടുകാരും ചേർന്ന് മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിൽ ഫരീദയുടെ പക്കലുണ്ടായിരുന്ന ചില സാധനങ്ങൾ കാടിനകരികിൽ നിന്നും കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ ഭർത്താവ് കാടിനുള്ളിലേക്ക് അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്‍റെ വയർ അസാധാരണമായി വീർത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയതോടെ നാട്ടുകാർ പെരുമ്പാമ്പിന്‍റെ വയറ് കീറുകയായിരുന്നു. പാമ്പിന്‍റെ വയറ് കീറിയതോടെ ഫരീദയുടെ തല കണ്ടെത്തി. തുടർന്ന് മൃതശരീരം മുഴുവനായും പുറത്തെടുക്കുകയായിരുന്നു. അഞ്ച് മീറ്ററോളം നീളമുള്ള പെരുമ്പാമ്പാണ് ഫരീദയെ ജീവനോടെ വിഴുങ്ങിയത്.  

Read More

എത്ര കണ്ടാലും പഠിക്കില്ല! ഓടുന്ന ബൈക്കിൽ ടൈറ്റാനിക് പോസിൽ നിന്ന് യുവാവിന്‍റെ അഭ്യാസപ്രകടനം; റീൽ വൈറലായതിന് പിന്നാലെ കേസെടുത്ത് പോലീസ്

സോഷ്യൽ മീഡിയയിൽ സ്റ്റാറാകാൻ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തി പണിവാങ്ങുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയാലും ഇത്തരം പ്രവൃത്തികളിൽ നിന്ന് യുവതലമുറ പിന്മാറുന്നില്ലെന്നത് പച്ചയായ സത്യമാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസവും ഒരു യുവാവ് ബൈക്കിൽ അഭ്യാസപ്രകടനവുമായി എത്തി. അല്പം വെറൈറ്റിക്കായി ഇയാൾ ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ പോസിൽ കാണിക്കുന്നത് പോലെ എഴുനേറ്റ് നിന്ന് രണ്ട് കൈകളും നീട്ടിയാണ് ബൈക്കിൽ സഞ്ചരിച്ചത്. ഉത്തർപ്രദേശിലെ കാൺപുറിലാണ് സംഭവം. അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ യുവാവ് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ടിരുന്നു. പോസ്റ്റ് പങ്കുവച്ചപ്പോൾ കിട്ടാവുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണത്തെ കുറിച്ചെ ഇയാൾ ചിന്ദിച്ചുള്ളൂ. എന്നാൽ ദൃശ്യങ്ങൾ വൈറലായതിന് തൊട്ടുപിന്നാലെ  നടപടിയെടുത്ത് പോലീസ് രംഗത്തെത്തി. വീഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മോട്ടോർ വാഹന നിയമം അനുസരിച്ച് 12,0000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും…

Read More

100 അടി ഉയരത്തിലുള്ള ടവറിൽ കുടുങ്ങി ആട്ടിൻകുട്ടി: എങ്ങനെ കയറിയെന്നത് അജ്ഞാതം; മൂന്ന് ദിവസങ്ങൾക്ക് ശേഷം താഴെയിറക്കി രക്ഷാപ്രവർത്തകർ

കുത്തനെയുള്ള മലകൾ കയറുന്ന മൃഗങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചില മൃഗങ്ങൾക്ക് ഇതിന് സാധിക്കില്ല. അടുത്തിടെ ഒരു ആട്ടിൻകുട്ടി പഴയ ഒരു ഭീമൻ ടവറിന് മുകളിൽ കയറി തിരിച്ച് ഇറങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള 100 അടി ടവറിന്‍റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ആടിന് പരിക്കേറ്റതായും മൂന്ന് ദിവസത്തോളം മുകളിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആട്ടിൻകുട്ടിക്ക് ഒമ്പത് മാസം പ്രായമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ ഇത്രയും ഉയരത്തിലുള്ള ടവറിൽ ഈ ആട്ടിൻകുട്ടി എങ്ങനെ കയറിയതെന്നതാണ് രക്ഷാപ്രവർത്തകരെ അത്ഭുതപ്പെടുത്തുന്ന കാര്യം. ഈ ആട്ടിൻകുട്ടിയുടെ കാലിൽ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചൂ എന്നത് അജ്ഞാതമാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാണിച്ചു. നാട്ടുകാരാണ് ആട്ടിൻകുട്ടിയെ ആദ്യം കണ്ടത്. എന്നാൽ കുടുങ്ങിപ്പോയ ആട്ടിൻകുട്ടിയെ താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന്…

Read More

ട്രെയിൻ യാത്രയിൽ വാങ്ങിയ ഭക്ഷണത്തിൽ ജീവനുള്ള പാറ്റ; വീഡിയോ പങ്കുവച്ച് യാത്രക്കാരൻ

ഇന്ത്യൻ ട്രെയിനുകളിൽ വൃത്തിയുള്ളതും മായം ചേർക്കാത്തതുമായ ഭക്ഷണം കണ്ടെത്തുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഒരു യാത്രക്കാരന് ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ഉണ്ടായിരുന്നത് ജീവനുള്ള പാറ്റയാണ്. സംഭവത്തിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ, യാത്രക്കാരൻ ആവേശത്തോടെ ഭക്ഷണം അടങ്ങിയ പൊതി തുറക്കുന്നു. ചോറും പരിപ്പും രണ്ട് സബ്‌സികളും അടങ്ങിയ ലളിതവും എന്നാൽ തൃപ്തികരവുമായ ഭക്ഷണമാണ് കണ്ടത്. എന്നാൽ പിന്നീട് കണ്ട കാഴ്ച അവരെ നിരാശരാക്കി. വെജ്ജ് താലിക്കൊപ്പം ഉണ്ടായിരുന്ന ഗുലാബ് ജാമുനിൽ നിന്ന് ജീവനുള്ള പാറ്റയെ അവർ കണ്ടെത്തി. സംഭവത്തിന്‍റെ വീഡിയോ യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കിട്ടു. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രകളിലെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട്, ഗോരഖ്പൂരിനും മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ…

Read More

ശരീരഭാരം കുറയ്ക്കുക, പണം സമ്പാദിക്കുക; ജീവനക്കാരെ ആരോഗ്യത്തോടെ നിലനിർത്താൻ ടെക് കമ്പനിയുടെ പദ്ധതി

ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വർക്കൗട്ട് ചെയ്യാനുള്ള മടിയും ഊർജക്കുറവുമാണ് ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. അമിതഭാരം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. തെഴിലിടങ്ങളിലെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നു. ഇപ്പോഴിതാ ചൈനയിലെ ഒരു കമ്പനി അമിത വണ്ണത്തിന് പരിഹാരമായി പുതിയൊരു മാർഗം കണ്ടുപിടിച്ചു. രാജ്യത്തെ ടെക് കമ്പനിയായ Insta360, ജീവനക്കാർക്കായി ഭാരം കുറയ്ക്കാനുള്ള പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കുന്ന ജീവനക്കാർക്ക് പ്രതിഫലമായി അവർ ഏകദേശം ഒരു ദശലക്ഷം യുവാൻ (US $140,000) ആണ് വാഗ്ദാനം ചെയ്യുന്നത്. ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനാണ് കമ്പനിയുടെ ആസ്ഥാനം. 2023 ന്‍റെ തുടക്കത്തിലാണ്  ഈ പ്രോഗ്രാം ആരംഭിച്ചത്, അതിൻ്റെ ഫലമായി 150 ജീവനക്കാർ ഭാരം കുറച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ഒരു സെഷനിൽ 30 ജീവനക്കാരുണ്ട്. കൂടാതെ പൊണ്ണത്തടിയുള്ള ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അഞ്ച് ക്യാമ്പുകൾ ഇതുവരെ നടന്നതായി റിപ്പോർട്ടുകൾ…

Read More

വല വീശി, കുടുങ്ങിയത് മത്സ്യഭീമൻ: തൂക്കം 125 കിലോഗ്രാം; വല വലിച്ച് കയറ്റിയത് പത്തോളം പേര്‍

ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്തൊഴിലാളികള്‍. മധുബനിയിലെ ജഞ്ജർപുരിലെ ഒരു നദിയിൽനിന്നു ഹരികിഷോർ, സുധൻ എന്നിവർ വലവീശിപ്പിടിച്ച മത്സ്യത്തിന്‍റെ ഭാരം 125 കിലോഗ്രാം. നദിയിലെ വെള്ളത്തിന്‍റെ ചലനം മനസിലാക്കി വലിയ മത്സ്യത്തിന്‍റെ സാന്നിധ്യം അറിഞ്ഞുകൊണ്ടുതന്നെയാണു വല വീശിയതെന്ന് ഇരുവരും പറയുന്നു. മീനിനെ കണ്ട് തങ്ങൾ ആദ്യം ഭയന്നു പോയെന്നും ഇവർ പ്രദേശിക മാധ്യമങ്ങളോടു പറഞ്ഞു. വലയിൽ കുടുങ്ങിയ മത്സ്യഭീമനെ പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോടുകൂടിയാണു കരയിലേക്കു വലിച്ചു കയറ്റിയത്. വലയിൽനിന്നു പുറത്തെടുത്തു തൂക്കിനോക്കിയപ്പോഴാണു 125 കിലോയോളം ഭാരമുണ്ടെന്നു വ്യക്തമായത്. എന്നാൽ ഏതിനം മത്സ്യമാണ് ഇതെന്നു തിരിച്ചറിയാൻ സാധിച്ചില്ലെന്നും ലേലത്തിന് വച്ച് മീനിനെ പിന്നീടു വിറ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Read More

പ്രണയത്തകർച്ച ആദ്യം തളർത്തി, പിന്നെ ആളെ അടിമുടി മാറ്റി; യുവാവിന്‍റെ രൂപമാറ്റത്തിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

പ്രണയബന്ധങ്ങൾ കമിതാക്കളെ ഒന്നുകിൽ ഏറ്റവും മികച്ച വ്യക്തിയാക്കും അല്ലെങ്കിൽ വളരെ മോശം വ്യക്തിയുമാക്കും. എന്നാൽ പ്രണയതകർച്ചയ്ക്ക് പിന്നാലെ പൂർണമായും മറ്റൊരാളായി മാറിയ യുവാവിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തളർന്നിരിക്കുന്ന അവസ്ഥിൽ നിന്നും ഞെട്ടിക്കുന്ന മേക്കോവറിലേക്കാണ് യുവാവ് മാറിയിരിക്കുന്നത്. ഉപയോക്താവ് പറയുന്നതനുസരിച്ച് ഒരു ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അയാൾ കൂടുതൽ അനാരോഗ്യകരമായിത്തീർന്നു. മുടി കൊഴിച്ചിൽ കൂടുതൽ ആവുകയും ഇത് അയാൾക്ക് പത്ത് വയസ്സ് കൂടുതൽ തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വേർപിരിയലിനുശേഷം, അദ്ദേഹത്തിൻ്റെ രൂപാന്തരം നെറ്റിസൺമാർക്ക് പ്രചോദനമായി. “ഗ്ലോ അപ്പ്” എന്ന തൻ്റെ കഥ അയാൾ റെഡ്ഡിറ്റ് പങ്കിടുകയും ചെയ്തു.  @ShadyPotDealer എന്ന അക്കൗണ്ടിൽ അദ്ദേഹം തൻ്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ആദ്യ ഫോട്ടോയിൽ, അവൻ തൻ്റെ മെലിഞ്ഞ രൂപം കാണിച്ചു. തുടർന്നുള്ള ചിത്രങ്ങളിൽ അയാൾക്ക് സംഭവിച്ച രൂപമാറ്റവും കാണിക്കുന്നു.…

Read More

കടലിനും കരിങ്കല്ലിനുമിടയിൽ ഒന്നരലക്ഷത്തിന്‍റെ ഐഫോൺ: ഏഴ് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഐഫോൺ വീണ്ടെടുത്ത് ഫയർഫോഴ്സ്; വീഡിയോ വൈറൽ

സുഹൃത്തുക്കളോടൊപ്പമോ കുടുംബാംഗങ്ങളുമായോ യാത്രകൾ പോകുമ്പോൾ ഓർമകൾക്കായി ചിത്രങ്ങൾ ആളുകൾ ഫോണിൽ പകർത്താറുണ്ട്. കടൽത്തീരത്ത് സൂര്യാസ്തമയം കാണാൻ പോകുമ്പോൾ സെൽഫികളോ ഫോട്ടോകളോ എടുക്കുന്നത് പതിവ് സംഭവം തന്നെയാണ്.  എന്നാൽ യാത്രയ്ക്കിടയിൽ ഫോൺ നഷ്ടപ്പെട്ടാലോ? അടുത്തിടെ കർണാടകയിൽ നിന്നൊരു യുവതി അവധിക്കാലം ആഘോഷിക്കുവാനായി കേരളത്തിലെത്തി. ഇതിനിടെ യുവതിയുടെ വിലകൂടിയ ഐഫോൺ നഷ്ടമാവുകയും ചെയ്തു. കടൽ തീരത്തെ കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ പെട്ടുപോയ ഐഫോൺ കേരളാ പോലീസും ഫയർ ആൻഡ് റെസ്‌ക്യൂ ടീമും ചേർന്നാണ് പുറത്തെടുത്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. @antiliyachalets എന്ന റിസോർട്ടിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ, ‘ഇന്നലത്തെ അപകടത്തിൻ്റെ ഭാഗമാണ് ഈ വീഡിയോ. ഞങ്ങളുടെ ചാലറ്റിൽ താമസിച്ചിരുന്ന കർണാടക യുവതിയുടെ 150000 വിലയുള്ള ഐഫോൺ കടൽത്തീരത്തെ കൂറ്റൻ പാറകൾക്കിടയിൽ വീണു. എത്ര ശ്രമിച്ചിട്ടും ഒന്നും വീണ്ടെടുക്കാനായില്ല. ശക്തമായ തിരമാലകളും…

Read More

‘സീറോ വേസ്റ്റ്’! കരിമ്പിന്‍റെ തണ്ട് കൊണ്ട് കല്യാണ മണ്ഡപം, സദ്യ വിളമ്പിയത് വാഴയിലയിൽ; പരിസ്ഥിതി സൗഹൃദപരമായ വിവാഹാഘോഷത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ

വ്യത്യസ്തമായിട്ടുള്ള വിവാഹാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ‘സീറോ വേസ്റ്റ്’ വിവാഹത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ ശ്രദ്ധ നേടുന്നത്. ഇവിടെ അലങ്കാരങ്ങൾ മുതൽ അതിഥികൾക്കുള്ള സമ്മാനങ്ങൾ വരെ എല്ലാം ഏറ്റവും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കരിമ്പിന്‍റെ തണ്ട് കൊണ്ടാണ് മണ്ഡപം ഉണ്ടാക്കിയതെന്നും അത് പിന്നീട് വെട്ടി പശുക്കൾക്ക് നൽകുമെന്നും പൂർവി വീഡിയോയിൽ വിശദീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന കട്ട്ലറിക്ക് പകരം, വീണ്ടും ഉപയോഗിക്കാവുന്ന ലോഹ കട്ട്ലറിയാണ് അവിടെ ഉണ്ടായിരുന്നത്. വാഴയിലയിലാണ് അതിഥികൾക്ക് ഭക്ഷണം വിളമ്പിയതും.  അലങ്കാരങ്ങൾക്കായി മാവിന്‍റെ ഇലകളും തെങ്ങിൻ തണ്ടും ഉപയോഗിച്ചു . വധൂവരന്മാർക്കുള്ള മാലകൾ പോലും ഒരു കഷ്ണം പ്ലാസ്റ്റിക്കില്ലാതെ, പൂർണ്ണമായും കോട്ടൺ നൂലും പൂക്കളും കൊണ്ട് നിർമിച്ചതായിരുന്നു. അതിഥികൾ കൈകഴുകാൻ ഉപയോഗിക്കുന്ന വെള്ളം മരങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതിഥികൾക്ക് സമ്മാനങ്ങൾ നൽകാനായി പുനരുപയോഗിക്കാവുന്ന ചണച്ചാക്കുകളും ഉണ്ടായിരുന്നു. അടിക്കുറിപ്പിൽ തന്‍റെ കുടുംബത്തിന്‍റെ സഹകരണത്തോടെ…

Read More