ഇതിനൊക്കെ ഒരു മറയൊക്കെ വേണ്ടേ… ബൈക്കിൽ കമിതാക്കളുടെ കാമകേളി; വൈറലായി വീഡിയോ; വിമർശിച്ച് സൈബറിടം

ദിവസംതോറും പലതരം വീഡിയോകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കുന്നതാകാം, ചിലത് നമ്മെ കരയിക്കും മറ്റ് ചിലതാകട്ടെ നമ്മളെ ദേഷ്യപ്പെടുത്തുന്നതുമാകാം. എന്ത് എങ്ങനെ വൈറലാകാമെന്ന് നോക്കി നടക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. എത്രയൊക്കെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പറഞ്ഞാലും അതൊക്കെ ഗൗനിക്കാതെ നടക്കുന്ന ഒരു കമിതാക്കളുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന പല വിരുതൻമാരേയും വില്ലത്തികളേയും എത്ര പിടിച്ച് ഫൈൻ അടപ്പിച്ചാലും ഞങ്ങൾക്കിതൊന്നും ബാധകമല്ലന്ന മട്ടിൽ പിന്നെയും പഴയ പടി അഭ്യാസങ്ങൾ നടത്തുന്നവരാണ് ന്യൂജനറേഷൻ പിള്ളേര്. അതുപോലെ ബൈക്കിൽ കാമകേളി നടത്തുന്ന കമിതാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ച. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്‍റെ മുൻസീറ്റിൽ കാമുകി ഇരിക്കുകയാണ്. അതിലെന്താ ഇപ്പോ അത്ര തെറ്റന്നല്ലേ? കാമുകിയല്ല വണ്ടി ഓടിക്കുന്നത്. കാമുകനാണ്. പെൺകുട്ടി ബൈക്കിനു മുന്നിൽ കാമുകന് അഭിമുഖമായാണ് ഇരിക്കുന്നത്. ബൈക്കിന്‍റെ ഇന്ധന ടാങ്കിലാണ് യുവതി ഇരിക്കുന്നത്. അവിടെ ഇരുന്നുകൊണ്ട് തന്‍റെ…

Read More

വഴിയറി‍യാതെ വലയുന്നവരാണോ നിങ്ങൾ; ഗൂഗിള്‍ മാപ്പ് യാത്രയില്‍ ഇതു ശ്രദ്ധിക്കാം

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുള്ളപ്പോള്‍ പലപ്പോഴും റോഡ് ഗതാഗതം വഴിതിരിച്ചു വിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്നെന്നു വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായിരിക്കില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്തതുമായ അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നമ്മെ നയിച്ചേക്കാം. ഈ യാത്ര ലക്ഷ്യസ്ഥാനത്തേക്ക് ആയിരിക്കില്ലെന്ന് ഓര്‍ക്കുക. അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുക. രാത്രികാലങ്ങളില്‍ ജിപിഎസ് സിഗ്‌നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്. സഞ്ചാരികള്‍ കൂടുതല്‍ തെരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍പ്പെടുത്തുന്നതും…

Read More

എംവിഡിയും ഹാപ്പി, സഞ്ജു മോനും ഹാപ്പി; സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, ആശുപത്രിയിൽ സാമൂഹ്യ സേവനം

സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ നടപടിയുമായ് ആർടിഒ. വണ്ടിയുടെ ആര്‍സി ബുക്ക് കാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ ശിക്ഷയുടെ ഭാഗമായി മലപ്പുറത്തെ എംവിഡി കേന്ദ്രത്തില്‍ പരിശീലനത്തിനായി അയക്കും. കൂടാതെ ആശുപത്രിയില്‍ സാമൂഹ്യ സേവനത്തിന് നിയോഗിക്കുകയും ചെയ്യും. നിരവധി ട്രിപ്പിംഗ് വീഡിയോകളിലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് സഞ്ജു. ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാൻ സഞ്ജുവും സംഘവും നടത്തിയ സ്വിമ്മിംഗ് പൂൾ വീഡിയോയ്ക്കാണ് മുട്ടൻ പണി കിട്ടിയത്. കാറിന്‍റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയുമാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് എംവിഡിയുടെ നടപടി.

Read More

സൽവാർ കമീസിന് കേരളത്തിലും പ്രിയമേറെയാണ്; വളരെ സൗകര്യപ്രദമായ വസ്ത്രമാണെന്ന് നിരവധി സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്; ഈ വസ്ത്രം കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിച്ച് ശശി തരൂർ

സാരിയെ സ്നേഹിച്ചിരുന്ന കേരളത്തിൽ ഇന്ന് സൽവാർ കമ്മീസിന് പ്രചാരം ഏറുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന് വേണ്ടി പഞ്ചാബിലും ചണ്ഡീഗഢിലും നടത്തിയ പ്രചാരണത്തിനിടയിലാണ് തരൂരിന്‍റെ സൽവാർ കമ്മീസ് പരാമർശം. ‘എനിക്ക് സാരി വളരെ ഇഷ്ടമാണ്. ഇവിടെ സാരി ധരിക്കുന്നവർ വളരെ കുറവാണ്. സത്യം പറഞ്ഞാൽ, സാരികൾ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിൽ പോലും സൽവാർ കമ്മീസ് വളരെ പ്രചാരത്തിലായിട്ടുണ്ട്. അത് വളരെ സൗകര്യപ്രദമായ വസ്ത്രമാണെന്ന് നിരവധി സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ബസിൽ കയറുമ്പോൾ. സൽവാർ കമ്മീസ് കണ്ടുപിടിച്ച പഞ്ചാബിലെ സ്ത്രീകൾക്ക് നന്ദി പറയണം’,” സൽവാർ കമ്മീസ് ‘ഗംഭീരമായ ഒരു വസ്ത്രമാണ് എന്ന് തരൂർ പറഞ്ഞു. ഈ വസ്ത്രം കണ്ടുപിടിച്ചതിനും വളരെ ഭംഗിയായി അത് ധരിക്കുന്നതിനും നമ്മൾ പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിക്കണമെന്നാണ് എനിക്ക് തോന്നുന്നതെന്നും…

Read More

കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയമോ? ലാ നിന പ്രതിഭാസം വരുന്നു; ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴയ്ക്ക് സാധ്യത

ലാ നിന പ്രതിഭാസം മൂലം ഇത്തവണ ഇടവപ്പാതിയിൽ പതിവിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. അങ്ങേയറ്റം വിനാശകാരിയാണ് ‘ലാ നിന’. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നാണ് അര്‍ഥം. ലാ നിന സമയത്ത്, ശക്തമായ വാണിജ്യവാതങ്ങള്‍ ചൂടുജലത്തെ ഏഷ്യയിലേക്ക് തള്ളുന്നു. ഇത് മഴ വര്‍ധിക്കാന്‍ ഇടയാക്കും. ജൂലൈയിൽ രൂപമെടുക്കുന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. 2020-2023ലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ലാ നിന പ്രതിഭാസം കണ്ടിരുന്നത്. തെക്കുപടിഞ്ഞാറൻ കാലാവർഷത്തിൽ മഴ കുറയ്‌ക്കാൻ ഇടയാക്കുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായെന്നും ഈ കാലവർഷക്കാലത്ത് ഇതിന് വിപരീതമായ ലാ നിന പ്രതിഭാസമാകും സംഭവിക്കുകയെന്നും മുന്നറിയിപ്പിൽ‌ പറയുന്നു. എല്‍ നിനോ…

Read More

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യമേ…സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ താമസിച്ചു; അക്ഷമരായ യുവാക്കൾ കടക്കാരനു നേരേ കത്തിവീശി

ഇന്നത്തെ യുവ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് അവർക്ക്പോലും അറിയില്ലന്ന് അക്ഷരാർഥത്തിൽ പറയാം. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് അവരുടെ മുദ്രാവാക്യം പോലും. അതിനുദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഫോണ്‍ കടയില്‍ നടന്നത്. സ്കീൻ ഗാര്‍ഡ് ഒട്ടിക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ കടയിലെത്തി. എന്നാൽ കടയിൽ നല്ല തിരക്കായിരുന്നു. അതു കാരണം ജീവനക്കാർ ഇവരോട് കുറച്ച് സമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കടക്കാർ ഇങ്ങനെ പറഞ്ഞത് യുവാക്കൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പ്രകോപിതരായ ഇവർ കടയിലെ ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ഉടൻതന്നെ യുവാക്കൾ സ്ഥലം കാലിയാക്കി. എന്നാൽ വിട്ടു കൊടുക്കാൻ കടക്കാരും തയാറായില്ല. ഉടൻതന്നെ അവർ പോലീസിനെ അറിയിച്ചു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

എന്താ അംബാനേ ഇതൊക്കെ ശ്രദ്ധിക്കണ്ടേ… സഫാരി കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രയും കുളിയും; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ നടപടിയെടുത്ത് ആർടിഒ

എല്ലാവരുടേയും പ്രിയപ്പെട്ട യൂട്യൂബറാണ് സഞ്ജു ടെക്കി. നിരവധി ട്രിപ്പിംഗ് വീഡിയോകളിലൂടെ ആരാധകരുടെ മനം മയക്കിയ താരമാണ് സഞ്ജു. ലക്ഷക്കണക്കിനു ഫോളോവേഴ്സാണ് സഞ്ജുവിനുള്ളത്. സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്‍റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച് കാറിനുള്ളിലേക്ക് നിറയ്ക്കുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതിനു പിന്നാലെ മുട്ടൻ പണിയാണ് താരത്തെ തേടിയെത്തിയത്. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്‍റ് ആർടിഒ രമണൻ പറഞ്ഞു. ദിനം പ്രതി യൂട്യൂബേഴ്സിന്‍റെ…

Read More

സോഷ്യൽ മീഡിയയ്ക്ക് അടിമയായി ഭാര്യ: തുടർച്ചയായി വീഡിയോസ് ചെയ്ത് നേടിയത് പതിനായിരക്കണക്കിന് ഫോളോവേഴ്സിനെ; ഒടുവിൽ തടസം നിന്ന ഭർത്താവിനെ എതിർത്ത് വീട് വിട്ടിറങ്ങി

സോഷ്യൽ മീഡിയയിൽ വൈറലാകാൻ എന്ത് സാഹസികതയും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്ന് സമൂഹത്തിലുള്ളത്. ട്രെൻഡിനൊപ്പം വീഡിയോകൾ ചെയ്യുന്നവരെ കൂടാതെ പുതിയ ട്രെൻഡ് സൃഷ്ടിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നുമുള്ള ഒരു സ്ത്രീയും റീൽ ചിത്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അവരുടെ ഭർത്താവിന് ഇത്തരം കാര്യങ്ങളിൽ അത്ര താൽപര്യമില്ല. പക്ഷേ ഭാര്യയ്ക്ക് ഈ എതിർപ്പ് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഭർത്താവിന്‍റെ വിസമ്മതത്തെ അവഗണിച്ച് അവർ മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻഗർ ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്രയും തമന്നയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പെട്ടെന്ന് ഇയാൾക്ക് ജോലി സംബന്ധമായി ബംഗളൂരുവിലേക്ക് പോകേണ്ടി വന്നു. ഭർത്താവ് ബംഗളൂരുവിലേക്ക് പോയതോടെ തമന്ന സോഷ്യൽ മീഡിയയ്ക്ക് അടിമയായി. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോസ് പതിവായി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ തമന്നയുടെ ഫോളോവേഴ്സും കൂടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്‌സിനെയും ഫേസ്ബുക്കിൽ ആറായിരത്തിലധികം ഫോളോവേഴ്‌സിനെയും അവർ നേടി.…

Read More

ഇവിടെ എല്ലാവരും മര്യാദക്കാരാണോ? ആകെ രണ്ട് സെല്ലുകൾ മാത്രമുള്ള ജയിൽ; ലോകത്തിലെ ഏറ്റവും ചെറിയ ജയിലിന്‍റെ പ്രത്യേകതകൾ ഇങ്ങനെ…

ജയിലുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആയിരക്കണക്കിന് തടവുകാരെ പാർപ്പിക്കുന്ന വിശാലമായ ജയിലുകളുടെ ചിത്രമായിരിക്കും മനസിലേക്ക് ഓടിയെത്തുക. സെൻട്രൽ ജയിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തിഹാർ ജയിലിൽ 10,026 തടവുകാരെ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ വാസ്തവത്തിൽ 19,500 തടവുകാരാണ് ആ ജയിലിൽ കഴിയുന്നത്. എന്നാൽ രണ്ട് തടവുകാരെ മാത്രം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും ചെറിയ ജയിലിനെക്കുറിച്ച്  കേട്ടിട്ടുണ്ടോ? 168 വർഷം മുമ്പാണ് ഇത് നിർമിച്ചത്. സാർക്ക് ദ്വീപിൽ നിർമിച്ച സാർക്ക് ജയിൽ ലോകത്തിലെ ഏറ്റവും ചെറിയ ജയിലായാണ് കണക്കാക്കപ്പെടുന്നത്. 1856 ലാണ് ഇത് നിർമിച്ചത്. 2 തടവുകാർക്ക് മാത്രമേ അതിൽ താമസിക്കാൻ കഴിയൂ. അതിനുശേഷം ഈ ജയിലിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 5.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാർക്ക് ദ്വീപ് വളരെ ചെറുതാണ്. 2023 ലെ സെൻസസ് പ്രകാരം 562 ആളുകളാണ് ഈ ദ്വീപിൽ താമസിക്കുന്നത്. 1832-ൽ ഈ ജയിൽ പണിയാൻ കോടതി…

Read More

പാമ്പിനെ കൊന്ന് തിന്നുന്ന ആട്; നിസാരക്കാരനല്ല മാർഖോർ… പാകിസ്ഥാന്‍റെ ദേശീയമൃഗം ഇതാ ഇവിടുണ്ട്

ഉത്തരാഖണ്ഡിലെ കുമയൂണിലെ നൈനിറ്റാളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മൃഗശാലയാണ് ജിബി പന്ത് ഹൈ ആൾട്ടിറ്റ്യൂഡ് മൃഗശാല. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധയിനം വന്യമൃഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പാകിസ്ഥാന്‍റെ ദേശീയ മൃഗമായ മാർഖോറും ഇവിടെയുണ്ട്. ഈ മൃഗശാലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മാർഖോർ. ക്ലാസിക്കൽ പേർഷ്യൻ ഭാഷയിൽ, മാർഖോർ എന്നാൽ പാമ്പ് തിന്നുന്നവൻ എന്നാണ് അർഥം. മാർക്കോറിന് നീളമുള്ള (63 ഇഞ്ച് വരെ) കോർക്ക്സ്ക്രൂ ആകൃതിയിലുള്ള കൊമ്പുകൾ ഉണ്ട്. കൊമ്പുകൾ ഉപയോഗിച്ച് പാമ്പുകളെ കൊല്ലാൻ ഈ സ്ക്രൂ കൊമ്പുള്ള ആടിന് കഴിവുണ്ട്. പാമ്പുകളെ കൊന്ന ശേഷം ഈ ആടുകൾ അവയെ ഭക്ഷിക്കുകയും ചെയ്യും. എന്നാൽ ഇത് തെളിയിക്കാനായി വ്യക്തമായ തെളിവുകളൊന്നുമില്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിൽ ഈ മൃഗത്തെ കാണപ്പെടുന്നു. എന്നാൽ യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റ് അനുസരിച്ച്, 2014-ൽ മാർക്കോർ…

Read More