വായിക്കാൻ കൊണ്ടുപോയ പുസ്തകം വളർത്തുമൃഗങ്ങൾ നശിപ്പിച്ചോ? എങ്കിൽ ഈ ലൈബ്രറിയിൽ പരിഹാരമുണ്ട്…

സ്കൂളിലും കോളജുകളിലും നഗരങ്ങളിലുമൊക്കെ ധാരളം ലൈബ്രറികളുണ്ട്. വളരെ സമാധാനപരമായ അന്തരീക്ഷമാണ് ഈ ലൈബ്രറികളിലൊക്കെ. എന്നാൽ വായിക്കാനും അറിവുകൾ നേടാനും ഇവിടെ എത്തുമ്പോൾ പാലിക്കേണ്ടതായിട്ടുള്ള നിയമങ്ങളുണ്ട്. നിശബ്ദത പാലിക്കുക, നൽകിയ പുസ്തകം സമയപരിധിക്കുള്ളിൽ തിരികെ നൽകുക, പിഴ അടയ്‌ക്കുക തുടങ്ങിയവയാണ് കർശനമായി പാലിക്കേണ്ട ചില നിയമങ്ങൾ. എന്നാൽ ഇതിൽ നിന്നും വിചിത്രമായി യുഎസിലെ വിസ്കോൺസിൻ മിഡിൽടൺ പബ്ലിക് ലൈബ്രറിക്ക് ഒരു നിയമമുണ്ട്. എന്താണന്നല്ലേ? നിങ്ങളുടെ ലൈബ്രറി പുസ്തകം കീറിപ്പോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഒരു പൈസ പോലും മുടക്കേണ്ടി വരില്ല. പകരം, നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ മനോഹരമായ ഒരു ചിത്രം കാണിച്ചാൽ മതി. തുടർന്ന് പിഴ നൽകുന്നതിന് പകരം വളർത്തുമൃഗത്തിന്‍റെ ഫോട്ടോ കാണിക്കുന്നതിലൂടെ ഫീസ് ഈടാക്കി തരുന്നതാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ലൈബ്രറി അധികൃതർ അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നാല് വായനക്കാർ ഇതിനകം തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്തി. അതിഥി…

Read More

പരീക്ഷാ മൂല്യനിർണയത്തിനിടെ റീൽ ചിത്രീകരണം: ഉത്തരങ്ങൾ വായിച്ച് പോലും നോക്കാതെ മാർക്കിട്ട് അധ്യാപിക; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടെ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച അധ്യാപികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം. ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഉത്തരക്കടലാസിൽ എന്താണ് വിദ്യാർഥി എഴുതിയിരിക്കുന്നതെന്ന് വായിക്കാതെയാണ് അധ്യാപിക മാർക്ക് നൽകുന്നത്. അധ്യാപിക മറ്റ് അധ്യാപകർക്കൊപ്പം ഒരു ക്ലാസ് മുറിയിലിരുന്നാണ് പരീക്ഷാ പേപ്പർ നോക്കുന്നത്. എക്സിൽ പങ്കിട്ടിരിക്കുന്ന ഈ സംഭവത്തിന്‍റെ വീഡിയോ  പെട്ടെന്ന് തന്നെ വൈറലാവുകയും, തുടർന്ന് അധ്യാപകരുടെ മൂല്യനിർണയത്തിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് ആളുകളിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയും ചെയ്തു. ‘അവർ ഉത്തരങ്ങൾ പോലും വായിക്കുന്നില്ല. ഇൻസെൻ്റീവ് പരിശോധിച്ച പകർപ്പുകളുടെ എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, അവർ പരിശോധിക്കുന്ന പേപ്പറുകളുടെ എണ്ണം പരമാവധിയാക്കുക എന്നതാണ് ലക്ഷ്യം’. പേജിൽ എഴുതിയിരിക്കുന്നത് അധ്യാപിക വായിച്ചിട്ടില്ലന്നും, അധ്യാപികയ്ക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് വീഡിയോയിൽ ആളുകൾ കമന്‍റിട്ടിരിക്കുന്നത്. पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम…

Read More

കാലവർഷം ഇങ്ങെത്താറായി: വരുന്നത് പെരുമഴക്കാലം; 106% അധികമഴ ലഭിക്കുമെന്ന് പ്രവചനം

കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിൽ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻവഷങ്ങളിലെ അപേക്ഷിച്ച് 106% മഴ അധികം ല‍ഭിക്കുമെന്നാണ് പ്രവചനം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ ലഭിക്കുക. കാലവർഷം സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം എത്തും. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷം എത്തിയിരുന്നത്. ആളപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

Read More

ബ്രിട്ടീഷ് ഭരണകാലത്തെ 10 രൂപ ലേലത്തിന്; നോട്ടുകൾ കണ്ടെത്തിയത് 1918ൽ ആക്രമണത്തിൽ തകർന്ന കപ്പലിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന്

ലണ്ടൻ: ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 ജൂലൈ രണ്ടിനു ലണ്ടനിൽനിന്നു ബോംബെയിലേക്കുള്ള യാത്രാമധ്യേ ജർമൻ സൈന്യം ആക്രമിച്ചുമുക്കിയ ബ്രിട്ടീഷ് കന്പനി ഉടമസ്ഥതയിലുള്ള എസ്എസ് ഷിരാല എന്ന കപ്പലിന്‍റെ അവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്ത നോട്ടുകൾ അതിശയമായി. കൊളോണിയൽ കാലഘട്ടത്തിലെ 10 രൂപയുടെ രണ്ടു നോട്ടുകളാണ് കേടുപാടുകൾ സംഭവിക്കാതെ കണ്ടെടുത്തത്. നോട്ടുകൾ 29നു ലേലം ചെയ്യും. ഒരു നോട്ടിന് ചുരുങ്ങിയത് മൂന്നു ലക്ഷമാണ് ലേലക്കന്പിനിയായ നൂനാൻസ് മെഫെയർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ നോട്ടുകളുടെ മുഴുവൻ ബ്ലോക്കുകൾ, യുദ്ധോപകരണങ്ങൾ, ആനക്കൊമ്പ്, വൈൻ, ലോറി പാർട്‌സ്, കാറുകൾക്കുള്ള സ്‌പെയറുകൾ, വജ്രങ്ങൾ, കറൻസി അച്ചടിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്നുള്ള പേപ്പർ ഷീറ്റുകൾ തുടങ്ങിയവയുമായി ലണ്ടനിൽനിന്നു ബോംബെയിലേക്ക് പോകുമ്പോൾ ഷിരാലെ എന്ന കപ്പലിനെ ജർമൻ അന്തർവാഹിനി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തകർന്ന കപ്പൽ കടലിൽ മുങ്ങി.  തകർന്ന കപ്പലിൽനിന്ന് ഒപ്പിടാത്ത അഞ്ചിന്‍റെയും പത്തിന്‍റെയും ഉൾപ്പെടെ നിരവധി നോട്ടുകൾ കരയിലേക്ക് ഒഴുകിയെത്തി.…

Read More

ആരാധന ഇങ്ങനെയും; ഇഷ്ടതാരം ടൂത്ത് പേസ്റ്റിൽ..!

ഹൈദരാബാദ്: താരങ്ങളോടുള്ള ആരാധന പലവിധത്തിലാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. അതിരുകവിയുന്ന ആരാധനകൾ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്.എന്നാൽ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ റിലീസിംഗിനൊരുങ്ങുന്ന പുഷ്പ: ദി റൂൾ എന്ന ചിത്രത്തിലെ ഗെറ്റപ്പ് വരച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഷിന്‍റു മൗര്യ എന്ന യുവാവ്. ചിത്രം വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ചിത്രം വരച്ചതു പാരന്പര്യ സങ്കേതങ്ങൾക്കു പകരം, ചുവന്ന ടൂത്ത് പേസ്റ്റ് കൊണ്ടാണ്. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനിടെ ശ്രീരാമന്‍റെ ചിത്രം വരച്ചു ജനശ്രദ്ധ നേടിയ കലാകാരനാണ് ഷിന്‍റു. വരയ്ക്കുന്നതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ “പുഷ്പ പുഷ്പ പുഷ്പരാജ്’ എന്ന ജനപ്രിയ ഗാനമാണ് വീഡിയോയ്ക്കു പശ്ചാത്തല സംഗീതമായി ഉപയോഗിച്ചത്. അല്ലു അർജുന്‍റെ വരാനിരിക്കുന്ന ചിത്രം “പുഷ്പ: ദി റൂൾ’ ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, റാവു രമേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

Read More

ലണ്ടൻ തെരുവിൽ നാടൻ ലുങ്കി ഉടുത്തൊരു ഷോപ്പിംഗ്; വൈറലായി യുവതിയുടെ വീഡിയോ

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും… പ്രശസ്ത കവി വൈലോപ്പിള്ളിയുടെ വരികളാണിവ. മനുഷ്യൻ ലോകത്ത് ഏത് കോണിൽ പോയാലും ജനിച്ചു വളർന്ന മണ്ണിന്‍റെ മണവും സംസ്കാരവും മനസിൽ കാത്തു സൂക്ഷിക്കണമെന്നാണ് കവിവചനം. അതിനെ അന്വർഥമാം വിധമുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ലണ്ടനിൽ താമസമാക്കിയ വലേരി എന്ന തമിഴ് യുവതി ലണ്ടൻ നഗരത്തിൽ ലുങ്കി ധരിച്ച് പോകുന്നതായിരുന്നു വീഡിയോ. അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കാണ് ഇവർ ലുങ്കി ധരിച്ച് പോയത്. കൂടെ സൺഗ്ലാസ് കൂടി വച്ചപ്പോൾ സംഗതി ജോറായി. വലേരി ലുങ്കി ഉടുത്ത് പോകുന്നത് കാണുന്ന വിദേശികൾ പലരും അവജ്ഞയോടെ അവളെ നോക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നാം ധരിക്കുന്ന വസ്‌ത്രത്തിന് നമ്മുടെ ഐഡന്‍റിയും പശ്ചാത്തലങ്ങളും എങ്ങനെ വെളിപ്പെടുത്താനാകും എന്നത് ആശ്ചര്യകരമാണ്. അതിനുദാഹരണമാണ് ഇവരുടെ വീഡിയോ.…

Read More

ഉള്ളത് ഉള്ളത് പോലെ പറയുന്ന ഗോപാൽജി; ചോല ബട്ടൂര കഴിക്കൂ…. ശരീരഭാരം കുറയ്ക്കാം രോഗങ്ങളിൽ നിന്ന് മുക്തിയും നേടാം; വൈറലായി ബിസിനസ് ട്രിക്ക്

കച്ചവടക്കാർ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ബിസിനസ് ട്രിക്കുകൾ ഉപയോഗിക്കാറുണ്ട്. ഒന്നെടുത്താൽ രണ്ട് ഫ്രീ, രണ്ടെടുത്താൽ നാല് ഫ്രീ എന്നിങ്ങനെ രസകരമായ വിധത്തിലും ആളുകളെ ആകർഷിക്കുന്ന രീതിയിൽ ഓഫറുകൾ കൊടുക്കാറുമുണ്ട്. അത്തരത്തിലൊരു ഓഫറിന്‍റെ കഥയാണ് ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് പുറത്ത് വരുന്നത്. വൈവിധ്യങ്ങളായ രുചി വിളന്പുന്ന നാട് കൂടിയാണ് ഡൽഹി. ‘ഗോപാൽ ജി’ എന്ന പേരിലുള്ള ഒരു ഭക്ഷണശാല തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി യതാറാക്കിയ ഡിഷും അതിന്‍റെ പരസ്യവുമാണ് ഇന്ന് സൈബറിടങ്ങൾ അടക്കി വാഴുന്നത്. അത് മറ്റൊന്നുമല്ല, ഞങ്ങളുടെ ചോല ബട്ടൂര കഴിക്കൂ… നിങ്ങളുടെ ശരീരഭാരം കുറയ്ക്കൂ…രോഗങ്ങളിൽ നിന്ന് മുക്തി നേടൂ…  എന്നാണ് ഗോപാൽജിയുടെ പരസ്യം. തങ്ങളുടെ ചോല ബട്ടൂര കഴിക്കുന്നതിലൂടെ, തങ്ങളുടെ ഉപഭോക്താക്കൾക്ക് ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു ആദിത്യ വോറ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് തന്‍റെ…

Read More

‘ഒരു രാജകുമാരനെ പോലെ തോന്നുന്നു’; താജ്മഹലിനെ സാക്ഷി നിർത്തി ജർമൻ ടിക്ടോക്കറുടെ ഡാൻസ്; വീഡിയോ കാണാം

തന്‍റെ പ്രണയിനിക്കായ് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയ സൗധമാണ് താജ്മഹൽ. എക്കാലത്തും മരണമില്ലാത്തതാണ് പ്രണയം. എല്ലാ പ്രണയിതാക്കൾക്കും എന്നുമൊരു വികാരം തന്നെയാണ് ഈ ലോകാത്ഭുതം. ഇപ്പോഴിതാ ജർമൻ ടിക്ടോക്കറായ നോയൽ റോബിൻസൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഡാൻസ് വീഡിയോ ആണ് വൈറലാകുന്നത്. വെള്ള പൈജാമയ്‌ക്കൊപ്പം മെറൂൺ കുർത്ത ധരിച്ച് താജ്മഹലിന്‍റെ മുൻപിൽ നിന്ന് കുൽദീപ് മനക്കിന്‍റെ “ജിന്ദ് കാധ് കേ” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് നോയലിന്‍റെ ഡാൻസ്. ‘ഒരു രാജകുമാരനെ പോലെ തോന്നുന്നു’ എന്ന കുറിപ്പോടെയാണ് നോയൽ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്‍റെ വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്. താങ്കൾ തീർച്ചയായും ഇന്ത്യൻ സംസ്കാരത്തെ മാനിക്കുന്നുണ്ട്. അത് താങ്കൾ ധരിച്ച വേഷത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.    

Read More

എടാ മോനേ അത് പാമ്പ് ആടാ… കമ്പിയിൽ കോർത്തും വലിച്ചും തല്ലിയും പാമ്പ് പിടുത്തം; അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടി യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

അത്യധികം അപകടകാരികളാണ് പാമ്പുകൾ. തണുപ്പ് കാലത്ത് ഇഴ ജന്തുക്കളുടെ ശല്യം വളരെ കൂടുതലാണ്. അവയെ പിടി കൂടുക എന്നത് ജീവനു പോലും ഭീഷണിയുള്ള കാര്യമാണ്. അതീവ വൈദഗ്ധ്യമുള്ളവർക്ക് മാത്രമേ പാന്പുകളെ പിടി കൂടാൻ സാധിക്കുകയുള്ളു. ശാത്രീയമായ രീതിയിൽ മാത്രമേ പാന്പുകളെ പിടിക്കാനായി സാധിക്കുകയുള്ളു. എന്നാൽ കഴിഞ്ഞ ദിവസം തൃശൂർ എച്ചിപ്പാറയിൽ രണ്ടു യുവാക്കൾ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇവർ രാജവെമ്പാലയെ പിടികൂടുന്നത്. യാതൊരു സുരക്ഷാ മാർഗങ്ങളും സ്വാീകരിക്കാതെയാണ് അപകടകരമാം വിധം പാമ്പ് പിടുത്തം. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും മറ്റേയാൾ പ്രദേശവാസിയുമാണ്. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതുവരെ വനംവകുപ്പ് അധികൃതർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Read More

ഓരോ ജീവനും വലുതാണ്; ഷോക്കേറ്റ് വീണ കാക്കയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ

മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രക്ഷകരാവുകയാണ് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഡ്യൂട്ടിക്കിടയിൽ ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു ഓഫീസർമാറായ കെ. കെ നന്ദകുമാറും പി. ബിനീഷും. പെട്ടെന്നാണ് അവർക്ക് മുന്നിലേക്ക് ഒരു കാക്ക ഷോക്കടിച്ച് വീണത്. ഉടൻ തന്നെ ഇരുവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എങ്ങനെയും കാക്കയുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു ചിന്ത. ഒട്ടും സമയം പാഴാക്കാതെ വിരൽ കൊണ്ട് കാക്കക്ക് സിപിആർ കൊടുത്തു. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ കാക്കയുടെ ജീവൻ രക്ഷിക്കാനായി. തളർന്നു വാടിയ കാക്കയെ അവിടെ ഉപേക്ഷിച്ച് പോകാൻ രണ്ടാൾക്കും മനസ് വന്നില്ല. ഇരുവരും കാക്കയേയും കൊണ്ട് ഓഫീസിലേക്ക് പോയി. അവിടെയെത്തി കാക്കയ്ക്ക് വേണ്ടുന്ന പ്രാഥമിക ശുശ്രൂഷകൾ ചെയ്തു. കുടിക്കുന്നതിനു വെള്ളവും കഴിക്കാൻ ഭക്ഷണവും കൊടുത്തു. അൽപനേരം ഓഫീസ് പരിസരത്ത് ചുറ്റിയടിച്ച കാക്ക നന്ദിയോടെ ചിറകുകൾ വീശി കാണിച്ച് ദൂരേക്ക് പറന്ന് പോയി. മനുഷ്യനായാലും മൃഗമായാലും ഓരോ ജീവജാലങ്ങളുടേയും…

Read More