എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അമ്മയെ പഠിപ്പിച്ച് യുവതി; വീഡിയോ വൈറലാകുന്നു

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. വീട്ടുജോലികളിൽ പരസ്പരം സഹായിക്കുന്നത് മുതൽ ഷോപ്പിംഗിന് പോകുന്നതുവരെയുള്ള കാര്യങ്ങൾ ഇതിൽപ്പെടുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം ജീവിതത്തിലെ ഏറ്റവും അഗാധമായ ബന്ധങ്ങളിലൊന്നാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, യുപിഐ പേയ്‌മെൻ്റുകളെക്കുറിച്ചും, എടിഎം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഓൺലൈനായി പണം കൈമാറുന്നതിനെക്കുറിച്ചും മറ്റും മാതാപിതാക്കളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അടുത്തിടെ അമ്മയെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന പാകിസ്ഥാൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറലായ വീഡിയോയിൽ ഒരു അമ്മ മകളോടൊപ്പം എടിഎമ്മിൽ നിൽക്കുന്നത് കാണാം. എങ്ങനെയാണ് എടിഎം കാർഡ് മെഷീനിൽ വയ്ക്കുന്നതെന്ന് വീഡിയോ പകർത്തുന്ന മകളോട് അമ്മ ചോദിക്കുന്നുണ്ട്. വീഡിയോ തുടങ്ങുമ്പോൾ, പണം പിൻവലിക്കാൻ ആവശ്യമായ മറ്റ് നടപടികൾ മകൾ അമ്മയോട് പറഞ്ഞു കൊടുക്കുന്നു. മകൾ പറയുന്ന കാര്യങ്ങളൊക്കെ അമ്മ കേൾക്കുകയും പണം…

Read More

ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്: 400 കോടി വിലവരുന്ന ആ മരതക മാല ഇതാ ഇവിടുണ്ട്; വില വെറും 178 രൂപ

അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ നിത അംബാനി ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗുജറാത്തിലെ ജാം നഗറിൽ നടന്ന മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളിൽ നിത അംബാനി വ്യത്യസ്ത ലുക്കിലാണ് എത്തിയത്.  ആഘോഷത്തിന്‍റെ അവസാന ദിവസം നിത അംബാനി ഗോൾഡൻ നിറത്തിലുള്ള കാഞ്ചീപുരം സാരിക്കൊപ്പം ധരിച്ച മരതക മാല ഏറെ ശ്രദ്ധ നേടിയിരുന്നു. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളായിരുന്നു മാലയുടെ പ്രധാന ആകർഷണം. മാലയുടെ ചിത്രങ്ങൾ വൈറലായതോടെ ഈ മാലയുടെ വില എത്രയാണെന്നും ഇത് എവിടെ കിട്ടുമെന്നും ആളുകൾ തിരഞ്ഞു.മരതക കല്ലുകൾ പിടിപ്പിച്ച ഈ മാലകൾക്ക് ഏകദേശം 400 മുതൽ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ നിത അംബാനിയുടെ കോടികൾ വിലയുളള മരതക മാലയുടെ ഡ്യൂപ്ലിക്കേറ്റ്…

Read More

2000 വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ട 28 കുതിരകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി, ശവക്കുഴികളിൽ ഉണ്ടായിരുന്നത് ആൺ കുതിരകൾ മാത്രം; ഇവ യുദ്ധത്തിൽ ചത്തതോ‍ അതോ ബലിയർപ്പിച്ചതോ!

ഫ്രഞ്ച് പുരാവസ്തു ഗവേഷകർ 2,000 വർഷങ്ങൾക്ക് മുമ്പുള്ള 28  കുതിരകളുടെ അവശിഷ്ടങ്ങൾ അടങ്ങിയ വലിയ ശവക്കുഴികൾ കണ്ടെത്തിയിരിക്കുകയാണ് . ഏതോ ആചാരത്തിന്‍റെ പേരിൽ ബലിയർപ്പിച്ചതാണ് ഈ കുതിരകളെ എന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഈ 28 കുതിരകൾക്കും മരിക്കുമ്പോൾ ഏകദേശം 6 വയസ്സ് പ്രായമുണ്ടായിരുന്നു. മരിച്ച് ഏതാനും നിമിഷങ്ങൾക്കകം അവരെ ഇവിടെ അടക്കം ചെയ്തു. കുതിരകളെ വലതുവശത്താണ് കുഴിച്ചിട്ടിരുന്നത്, അവയുടെ തല തെക്കോട്ട് തിരിഞ്ഞിരുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും ഗവേഷകർ വിശദീകരിച്ചു. സമീപത്ത് മറ്റൊരു ശവക്കുഴിയും ഉണ്ടായിരുന്നു. അതിൽ പടിഞ്ഞാറോട്ട് തലയിട്ടിരിക്കുന്ന രണ്ട് നായ്ക്കളുമുണ്ട്. ഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്‍റീവ് ആർക്കിയോളജിക്കൽ റിസർച്ച് അനുസരിച്ച്, ഈ അസ്ഥികൂടങ്ങൾ പുരാതന റോമൻ രാജ്യത്തിന്‍റെ ആദ്യകാലങ്ങളിൽ ബിസി 100 നും എഡി 100 നും ഇടയിൽ നടന്ന ഗാലിക് യുദ്ധങ്ങളുടെ കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് കാർബൺ ഡേറ്റിംഗ് വെളിപ്പെടുത്തി. അസ്ഥികൂടങ്ങളിൽ രോഗാണുക്കളും…

Read More

മിടുക്കനാണ് മിടുമിടുക്കൻ: രണ്ട് വയസുകാരന്‍റെ പെയിൻ്റിംഗ് വിറ്റുപോയത് 5.8 ലക്ഷം രൂപയ്ക്ക്; വൈറലായി വീഡിയോ

പ്രതിഭയ്ക്ക് പ്രായമില്ലെന്ന് പറയാറുണ്ട്. ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾ വളരെ ചെറുപ്പത്തിൽത്തന്നെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ഇത് തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഈ വസ്തുത വീണ്ടും തെളിയിച്ചത് രണ്ട് വയസ്സുള്ള ഒരു കുട്ടിയാണ്. ഈ കുട്ടിയുടെ പെയിൻ്റിംഗുകൾ വലിയ തുകയ്ക്കാണ് വിറ്റുപോയത്. കുട്ടിയുടെ ഒരു വീഡിയോ അടുത്തിടെ ഇൻ്റർനെറ്റിൽ വൈറലായിരുന്നു.  ലോറന്‍റ് ഷ്വാർസ് എന്ന രണ്ട് വയസുകാരൻ ജർമ്മനിക്കാരൻ തൻ്റെ വർണ്ണാഭമായ പെയിൻ്റിംഗുകൾക്ക് അടുത്തിടെ ലോകമെമ്പാടും പ്രശസ്തി നേടി. ഒരു അഭിമുഖത്തിൽ ആൺകുട്ടിയുടെ കഴിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അവന്‍റെ അമ്മ ലിസ ഇങ്ങനെ പറഞ്ഞു.’ഞങ്ങൾ ഒരു അവധിക്കാലം ആഘോഷിക്കുമ്പോൾ നിറങ്ങളോടുള്ള അവൻ്റെ താൽപ്പര്യം ഞങ്ങൾ ശ്രദ്ധിച്ചു. എൻ്റെ അച്ഛനും അവൻ്റെ അച്ഛനും അവനുവേണ്ടി ഒരു സ്റ്റുഡിയോ സ്ഥാപിക്കാൻ തീരുമാനിച്ചു, അവിടെ അവൻ്റെ കഴിവുകൾ ഉപയോഗിക്കാനും അവൻ്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പെയിൻ്റ് ചെയ്യാനും കഴിയും. അവൻ്റെ കലാപരമായ കഴിവുകൾ കണ്ട് തങ്ങൾ അദ്ഭുതപ്പെട്ടു’…

Read More

കാഴ്ചയിൽ ചെറുതായിരിക്കാം, അത്ര നിസാരനല്ല: മിനിറ്റുകൾക്കുള്ളിൽ 26 പേരെ കൊല്ലാനുള്ള വിഷം വഹിക്കും ഈ നീല വലയമുള്ള നീരാളി

നമ്മൾ പലപ്പോഴും ചെറിയ ജീവികളെ അത്ര പേടിക്കാറില്ല. എന്നാൽ ഈ ചെറിയ ജീവികൾക്ക് നമ്മെ എളുപ്പത്തിൽ കൊല്ലാൻ കഴിയുമെന്നുള്ളതും പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ട്. ഏതാനും മിനിറ്റുകൾക്കുള്ളിൽ മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന വിഷമുള്ള ചില ജീവികളുണ്ട്.  ഒരു ജീവിയുടെ വിഷാംശത്തിന്‍റെ അളവ് പ്രവചിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വെള്ളത്തിനടിയിലുള്ള ജീവികളുടെ. അത്തരത്തിൽ വെള്ളത്തിനടിയിലുള്ള ഒരു ജീവിയുണ്ട്, കാഴ്ചയിൽ ചെറുതാണെങ്കിലും  സയനൈഡിനേക്കാൾ അപകടകാരിയായ വിഷമാണ് അവയ്ക്ക്. പാമ്പുകൾക്ക് ആണ് കൂടുതൽ അപകടകരമായ വിഷം ഉണ്ടെന്ന് കരുതുന്നുവെങ്കിൽ, തെറ്റി. പറഞ്ഞുവരുന്നത് നീല വലയമുള്ള നീരാളിയെ കുറിച്ചാണ്. വളരെ വിഷമുള്ള ഈ  നീല-വലയമുള്ള നീരാളി മിനിറ്റുകൾക്കുള്ളിൽ 26 പേരെ കൊല്ലാൻ  ആവശ്യമായ വിഷം വഹിക്കുന്നു. വെള്ളത്തിനടിയിലെ ഈ ജീവിയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലൂയിസ് പഗ് ഫൗണ്ടേഷൻ എന്ന ഉപയോക്താവാണ് വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്.…

Read More

ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് പ്രാങ്ക് വീഡിയോ; വൈറലായതോടെ കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിൽ ‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന വനിതാ വീഡിയോ ജോക്കി ആർ. ശ്വേത (23), കാമറമാൻ എസ്. യോഗരാജ് (21), യുട്യൂബ് ചാനൽ ഉടമ എസ്.റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും വിദ്യാർഥിനിയെ വിശ്വസിപ്പിച്ചാണു ദ്വയാർഥം കലർന്ന ചോദ്യത്തിനു ഉത്തരം തേടിയതെന്നു പറയുന്നു. എന്നാൽ, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്‍റുകൾ ഉൾപ്പെടെ നിറഞ്ഞതോടെ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്.

Read More

നിന്ന് വാചകമടിക്കാതെ തേങ്ങ ഉടയ്ക്ക് സ്വാമീ… ഇനി തേങ്ങ ഇടാനും വാട്‌സാപ്; ഒറ്റക്കോളിൽ തെങ്ങ് കയറാൻ ആള് റെഡി

ഇനി സ്വന്തം പറമ്പിലെ തേങ്ങയിടാന്‍ പണിക്കാരെ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ട. വാട്‌സാപിൽ‍ സന്ദേശമയച്ചാല്‍ ആളെത്തും. നാളികേര വികസന ബോര്‍ഡാണ് നാളികേര കര്‍ഷകര്‍ക്ക് സഹായകമായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നാളികേര ചങ്ങാതിക്കൂട്ടം (Friends of Coconut Trees) എന്ന കോള്‍ സെന്‍റര്‍ വഴിയാണ് നാളികേര കര്‍ഷകര്‍ക്കു വിവിധ സേവനങ്ങള്‍ ആവിഷ്‌കിച്ചിരിക്കുന്നത്. തെങ്ങുകയറ്റക്കാരെ കൂടാതെ, കീടനാശിനി തളിക്കല്‍, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങള്‍ക്കും 94471 75999 എന്ന നമ്പറിലേക്കു വിളിക്കുകയായോ വാട്സാപ് സന്ദേശം അയയ്ക്കുകയോ ചെയ്താൽ മതി. നാളികേര വികസന ബോര്‍ഡ് ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കേരളത്തില്‍ എല്ലാ ജില്ലകളില്‍ ഉള്ളവര്‍ക്കും സേവനം ലഭിക്കും. അതതു ജില്ലകളില്‍ ബ്ലോക്ക് -പഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. എന്നാല്‍,…

Read More

പൂച്ചസെറിന് ഇനി ആശ്വാസക്കാലം; മഴയ്ക്കായുള്ള പൂജയിൽനിന്ന് പൂച്ചകളെ ഒഴിവാക്കി; പകരം പൂച്ചപ്പാവകൾ

മഴയുമായി ബന്ധപ്പെട്ടു ലോകത്തിന്‍റെ വിവിധയിടങ്ങളിൽ ആചാരങ്ങളും കഥകളും നിലവിലുണ്ട്. പുരാണങ്ങളിലെ ഋഷ്യശൃംഗന്‍റെ കഥമുതൽ ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന തവളക്കല്യാണം വരെ ഇക്കൂട്ടത്തിൽപ്പെടുന്നു! തായ്‌ലൻഡിലെ കർഷകരുടെ ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരവും അടുത്തിടെ അതിൽവന്ന മാറ്റവും കൗതുകമായി. തായ്‌ലൻഡിലെ കർഷകർ മഴയ്ക്കായി ദൈവത്തോടു പ്രാർഥിക്കുന്പോൾ പൂച്ചകളെ ഉപയോഗിച്ചിരുന്നു. പൂജ നടക്കുന്ന സ്ഥലത്തേക്കു പൂച്ചകളെ കൂട്ടിലടച്ചു കൊണ്ടുവന്നശേഷം ചടങ്ങുകൾ ആരംഭിക്കുന്നു. പൂജയ്ക്കിടെ പൂച്ചയുടെ ശരീരത്തേക്കു വെള്ളം തളിക്കും. പൂച്ച കരയുന്നതുവരെ വെള്ളം തെറിപ്പിക്കും. നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. കറുത്ത പൂച്ചകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള പ്രാർഥനകൾ നടത്തിയാൽ മഴ ചെയ്യുമെന്നാണ് അവിടത്തെ കർഷകരുടെ വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം! എങ്കിലും ആ വിശ്വാസത്തിൽ 2015 മുതൽ അൽപ്പം മാറ്റംവരുത്തിയിരിക്കുകയാണു തായ്‌ലൻഡിലെ കർഷകജനത. ഇപ്പോൾ പൂച്ചകൾക്കു പകരം “പൂച്ചപ്പാവ’കളെയാണ് കർഷകർ ആചാരനിർവഹണത്തിനായി ഉപയോഗിക്കുന്നത്. വിപണിയിൽ ലഭിക്കുന്ന മൃദുവായ, കുട്ടികളുടെ പ്രിയപ്പെട്ട ഡോറെമോൻ, ഹലോ കിറ്റി…

Read More

“കിടക്കയിലെ പ്രകടനം” കാരണം അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; വിദ്യാഭ്യാസ വകുപ്പിനെ എയറിലാക്കി സോഷ്യൽ മീഡിയ

ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ മിന്നൽ പരിശോധന ഉണ്ടാകുന്പോൾ ആരായാലും ഞെട്ടിപ്പോകില്ലേ. അത്തരത്തിലൊരു മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ് ബിഹാറിലെ ജാമുയി സ്കൂളിൽ. എന്നാൽ അതൊന്നുമല്ല ഇവിടുത്തെ രസം. വിദ്യാഭ്യാസ വകുപ്പിന്‍റെ മിന്നൽ പരിശോധനയിൽ സ്കൂളിൽ പല അധ്യാപകരും ലീവിലായിരുന്നു. ഇത് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഉടൻ തന്നെ അന്നേ ദിവസം ഹാജരാകാതിരുന്നു അധ്യാപകർക്ക് തക്കതായ ശിക്ഷയും കൊടുത്തു. തൃപ്തികരമല്ലാത്ത പ്രകടന നിലവാരമുള്ള മറ്റു പലരെയും ഉദ്യോഗസ്ഥർ കണ്ടെത്തുകയും അവർക്കും ശിക്ഷ കൊടുത്തു. പരിശോധനയെത്തുടർന്ന്, ജാമുയിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 16 അധ്യാപകർക്കെതിരേയാണ് ശിക്ഷാ നടപടികൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയത്. പരിശോധനയ്ക്കിടെ ഹാജരാകാത്തതിന് മൂന്ന് അധ്യാപകർക്ക് നേരെ നടപടി എടുത്തു. മറ്റ് 13 പേർക്ക് മോശം പ്രകടനത്തിന് പിഴയും ചുമത്തി, ഇതിനായി ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചു. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്.…

Read More

കുടുംബ സംഗമത്തിൽ വിളമ്പിയത് കരടി ഇറച്ചി; നാടവിരബാധയേറ്റ് വീട്ടുകാർ

റെഡ് മീറ്റ് ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. ബീഫും പോർക്കും മുയലുമൊക്കെ ധാരാളം കഴിക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. എന്ത് വിശേഷം വന്നാലും നോൺവെജ് ഇല്ലാതെ എന്താഘോഷം എന്നാണ് അത്തരക്കാരുടെ അഭിപ്രായം.    എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ ഒരു പാർട്ടിക്ക് വിളന്പിയ വിഭവം കേട്ടാൽ നമ്മൾ ഞെട്ടും. അത് മറ്റൊന്നുമല്ല കരടി ഇറച്ചിയാണ്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്.  എന്നാൽ ഇത് കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ ആറ് പേർക്ക് ദേഹാസ്വസ്ത്യം ഉണ്ടായി.  ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവ അനുഭവപ്പെട്ടതോടെ ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.  അപൂർവമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് പിടിപെട്ടത്. ഇറച്ചി കഴിക്കാതെ അതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായി. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തിനകം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടിപെടും. അത് പിന്നീട്…

Read More