വൈറല്‍ വിമാനയാത്ര; 80 പരുന്തുകള്‍ക്ക് വിമാന ടിക്കറ്റുകള്‍ വാങ്ങി സൗദി രാജകുമാരന്‍

പലതരം വിമാനയാത്രകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു വൈറല്‍ യാത്ര ഇതാദ്യമാകും. സമൂഹമാധ്യമങ്ങളില്‍ വൈറലായിയിരിക്കുകയാണ് സൗദി രാജകുമാരനും പരുന്തുകളും. സൗദി രാജകുമാരന്‍ തന്‍റെ 80 പരുന്തുകള്‍ക്കായി പ്രത്യേകം ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2017ല്‍ നടന്ന വിമാനയാത്രയുടെ ദൃശ്യങ്ങളാണ് ഇത്. യാത്രക്കാര്‍ക്കൊപ്പം വിമാനത്തില്‍ പരുന്തുകള്‍ യാത്ര ചെയ്യുന്ന ഫോട്ടോ പൈലറ്റിന്‍റെ സുഹൃത്താണ് സമൂഹമാധ്യങ്ങളിലുടെ പങ്കുവച്ചത്. സീറ്റുകളില്‍ ചേര്‍ത്ത് കണ്ണ് മുടിയ നിലയിലാണ് പക്ഷികളെ വിമാനത്തില്‍ കൊണ്ടുപോയത്. യുഎഇയുടെ ദേശീയ പക്ഷിയാണ് ഫാല്‍ക്കണ്‍. ചരിത്രപരമായി പരുന്തുകള്‍ക്ക് പ്രാധാന്യം നല്കുന്ന സാംസ്‌കാരമാണ് അറേബ്യന്‍ രാജ്യങ്ങള്‍ക്കുള്ളത്. ഇവിടെ പക്ഷികളെ വിമാനത്തില്‍ കൊണ്ടുപോകുന്നത് പുതുമയല്ല. പക്ഷികള്‍ക്ക് പാസ്‌പോര്‍ട്ടും ഉണ്ട്. പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്നതിന്‍റെ തെളിവാണ് ഈ വിമാനയാത്ര. ആളുകള്‍ക്കൊപ്പമുള്ള പരുന്തുകളുടെ യാത്രക്ക് ആരാധകരേറെയാണ്. കാഴ്ചക്കാരെ അമ്പരപ്പിച്ച യാത്ര സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 

Read More

2023-ൽ ഏറ്റവുമധികം ഓർഡർ കിട്ടിയ ഭക്ഷണം; സ്വിഗ്ഗി റിപ്പോർട്ടിൽ പറയുന്നതിങ്ങനെ…

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അതിന്‍റെ വാർഷിക ട്രെൻഡ് റിപ്പോർട്ട്: ഹൗ ഇന്ത്യ സ്വിഗ്ഗിഡ് 2023, തുടർച്ചയായ എട്ടാം വർഷവും പുറത്തിറക്കി. ഈ വർഷങ്ങത്തിലുടനീളം ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങൾ, എത്ര, എവിടെ നിന്ന്, എന്നിങ്ങനെയുള്ള രസകരമായ ചില വസ്തുതകളാണ് ഇതിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 7.7 ദശലക്ഷത്തിലധികം ഓർഡറുകളുമായി ദുർഗാ പൂജയ്‌ക്ക് ഗുലാബ് ജാമുൻ മുന്നിലുണ്ട്. നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലെയും മികച്ച വെജ് ഓർഡറായി മസാല ദോശയും ഒപ്പമുണ്ട്. ഹൈദരാബാദിൽ ഒരു ഉപഭോക്താവ് 6 ലക്ഷം രൂപ മുടക്കിയാണ് ഇഡലി സ്വന്തമാക്കിയത്. സെക്കൻഡിൽ 2.5 ബിരിയാണികൾ ഓർഡർ ചെയ്യുന്നതിലൂടെ തുടർച്ചയായ എട്ടാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവമായി ബിരിയാണി ലിസ്റ്റിൽ ഭരണം തുടർന്നു. ചോക്ലേറ്റ് കേക്കിന് 8.5 ദശലക്ഷം ഓർഡറുകൾ നേടി ബാംഗ്ലൂർ ‘കേക്ക് ക്യാപിറ്റൽ’ എന്ന പദവി സ്വന്തമാക്കി. വാലന്‍റൈൻസ് ദിനത്തിൽ…

Read More

പൂരത്തിന്‍റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്ര

ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടിപൊളി യാത്ര പോകേണ്ടത് – വെക്കേഷൻ അടുക്കുമ്പോൾ ഉയരുന്ന ഈ ചോദ്യത്തിന് ഇപ്പോൾ തൃശൂർക്കാർക്ക് മറുപടി ഒന്നേയുള്ളൂ. മ്മക്ക് മ്മ്‌ടെ ആനവണ്ടില് അങ്ങട് ഒരു റൗണ്ട് പൂവാലോ… അതെ, ഇപ്പോൾ തൃശൂർക്കാർ അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ആനവണ്ടി അഥവാ കെഎസ്ആർടിസിയുടെ വിനോദസഞ്ചാര യാത്രകളാണ് തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ ചെലവിൽ കാടും മലയും കടലും ഒക്കെ കണ്ട് സുരക്ഷിതമായി തിരിച്ചത്താൻ, കുടുംബസമേതം ഒരു ദിവസം ഉല്ലസിക്കാൻ, ഇതിലും നല്ല യാത്ര വേറെയില്ലെന്ന് ആനവണ്ടിയിൽ ഉല്ലാസ് യാത്രയ്ക്ക് പോയവർ പറയുന്നു. കുറഞ്ഞ ചിലവിലുള്ള ലോ ബജറ്റ് ടൂർ പാക്കേജുകൾ ആണ് തൃശൂർ അടക്കം പല യൂണിറ്റുകളിൽ നിന്നും കെഎസ്ആർടിസി അവധി ദിനങ്ങളിൽ ഓപ്പറേറ്റ് ചെയ്യുന്നത്. തൃശൂരിൽ നിന്നും മലക്കപ്പാറ, നെല്ലിയാമ്പതി, കാന്തല്ലൂർ, ഗവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഉല്ലാസയാത്ര…

Read More

ഇമ്മിണി വല്യ മനുഷ്യർ; ഗിന്നസ് റിക്കാര്‍ഡ് ജേതാക്കളുടെ കണ്ടുമുട്ടല്‍ ഏറ്റെടുത്ത് സൈബര്‍ ലോകം

ലോകത്തിലെ ഉയരം കൂടിയ മനുഷ്യനുള്ള ഗിന്നസ് റിക്കാര്‍ഡ് ഉടമയായ സുല്‍ത്താന്‍ കോസെയും(8 അടി 3 ഇഞ്ച്) ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനുള്ള റിക്കാര്‍ഡിനുടമയായ ചന്ദ്ര ബഹദുര്‍ ഡാംഗിയുടെയും(251സെന്‍റിമീറ്റര്‍) വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 2014 ല്‍ ലണ്ടണില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോ ആണ് ഇത്. കഴിഞ്ഞ ഞായറാഴ്ച തന്‍റെ 41 ാം ജന്മദിനം ആഘോഷിച്ച തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസന് ആശംസയറിയിച്ച് ഗിന്നസ് റിക്കാര്‍ഡ്‌സാണ് വീഡിയോ പങ്കുവച്ചത്. ഏട്ട് അടി മൂന്ന് ഇഞ്ച് ഉയരമുള്ള കോസന്‍ 2009ലാണ് ലോക റിക്കാര്‍ഡ് സ്വന്തമാക്കുന്നത്. ഏറ്റവും വലുപ്പമുള്ള കൈയുള്ള മനുഷ്യന്‍ എന്ന റിക്കാര്‍ഡും കോസന്‍റെ പേരിലാണ്. പിറ്റൂറ്ററി ജൈജാന്‍റിസം എന്ന രോഗാവസ്ഥയാണ് കോസനെ റിക്കാര്‍ഡിനര്‍ഹനാക്കിയത്. 2014ലെ ലോക റിക്കാര്‍ഡ് ദിന ആഘോഷത്തിന്‍റെ ഭാഗമായാണ് കോസനും നേപ്പാള്‍ സ്വദേശിയുമായ ചന്ദ്രയും ആദ്യമായി കണ്ടുമുട്ടുന്നത്. ഗിന്നസ് റിക്കാര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫും ഇവര്‍ക്കൊപ്പം…

Read More

ആരാ ഒറിജിനൽ; ഒരു നായയും നായയായ് വേഷം മാറിയ ഒരാളും തമ്മില്‍ കണ്ടുമുട്ടിയാല്‍ എന്തായിരിക്കും അവസ്ഥ

നായ്‌കോലംകെട്ടുക എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അങ്ങനെയൊരു വീഡിയോയുമായി എക്‌സിലെത്തിയിരിക്കുകയാണ് ഒരു ജാപ്പനീസ് പൗരന്‍. 120000 ഇന്ത്യൻ രൂപയാണ് നായുടെ രൂപത്തിലേക്ക് മാറാന്‍ ഇയാള്‍ ചിലവാക്കിയത്. ടോക്കോ എന്നാണ് ഇയാള്‍ സ്വന്തം നായ രൂപത്തെ വിളിക്കുന്നത്. സൗഹൃദത്തിനായി ടോക്കോ നായയെ സമീപിക്കുമ്പോള്‍ യഥാർത്ഥ നായ കുരച്ചുകൊണ്ട് പിന്നോട്ട് മാറുന്നതാണ് വീഡിയോയിലുള്ളത്. ഒരു കൈനീട്ടി സൗഹൃദം സ്ഥാപിക്കാന്‍ ടോക്കോ ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ കുരച്ചുകൊണ്ട് സീനില്‍നിന്ന് രക്ഷപെടാനാണ് നായ ശ്രമിക്കുന്നത്. ടോക്കോ എന്ന പേരിലുള്ള എക്‌സ് ഐഡിയിലൂടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. നായയായി വേഷം മാറിയുള്ള മറ്റ് രസകരമായ ചിത്രങ്ങളും ഈ ഐഡിയിലൂടെ ടോക്കോ പോസ്റ്റുചെയ്യാറുണ്ട്. നായയായ് വേഷംകെട്ടിയതിനെ പ്രതികൂലിച്ച് നിരവധിപേരാണ് വിമര്‍ശനങ്ങളുമായി വരുന്നത്. എന്നാല്‍ താന്‍ നായയായ് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആഴ്ച്ചയില്‍ ഒരുതവണ തന്‍റെ വീട്ടില്‍ മാത്രമാണ് ഈ വേഷം ധരിക്കാറുള്ളതെന്നും ടോക്കോ പറയുന്നു. 40 ദിവസത്തെ പരിശ്രമമാണ്…

Read More

തിരുമ്പി വന്തിട്ടേനു സൊല്ല്; പന്ന കടുവാ സങ്കേതം പഴയ പ്രതാപത്തിലേക്ക്; ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച വീഡിയോ വൈറലാകുന്നു

കടുവ സംരക്ഷണത്തെക്കുറിച്ച് ഹൃദ്യമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ സ്ഥിരം താരമായ പ്രവീണ്‍ കശ്വാനെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ വിന്ധ്യ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പന്ന കടുവാ സങ്കേതത്തിന്‍റെ ദൃശ്യങ്ങളാണ് അദേഹം പങ്കുവച്ചിട്ടുള്ളത്. ‘പൂജ്യത്തില്‍നിന്ന് ഈ കാഴ്ചയിലേക്ക്’ എന്ന തലക്കെട്ടോടെ എക്‌സിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് കാഴ്ചക്കാർക്ക് ഏറെയാണ്. 2009 ഫെബ്രുവരിയില്‍ ഈ പ്രദേശത്ത് കടുവകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അവയെ തിരികെ എത്തിക്കുന്നതിനായി മാര്‍ച്ചില്‍ ബാന്ധവ്ഖര്‍, ഖന്ന കടുവ സങ്കേതങ്ങളില്‍നിന്ന് ടി-1, ടി-2 എന്ന രണ്ട് പെണ്‍ കടുവകളെ എത്തിച്ചത്. ഇപ്പോള്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കു പ്രകാരം 23 കടുവകളാണ് ഇവിടെയുള്ളത്. ഇതില്‍ അഞ്ച് പഴയ കടുവകളും പുതിയതായി ജനിച്ച 18 കടുവകളും ഉണ്ട്. വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹവുമായി നിരവധിപേരാണ് എത്തുന്നത്.’ഇത്രയധികം കടുവകളെ ഒന്നിച്ച് കണ്ടിട്ടില്ല, വളരെ ഹൃദ്യമായ കാഴ്‌ച’ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ…

Read More

ഒരു കിലോ കൂണിന് 4 ലക്ഷം, ഒരു കപ്പ് കാപ്പിക്ക് 8,000…!

പ്രാഥമികാവശ്യം ‍എന്നതിലുപരിയായി ഭക്ഷണവും ആഡംബരമായി മാറിക്കഴിഞ്ഞു. രുചിയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയർന്ന നിലവാരത്തിലുള്ള ഭക്ഷണപദാർഥങ്ങൾ ഇന്നു ലഭ്യമാണ്. അതിസമ്പന്നർ മാത്രം കഴിക്കുന്ന ചില ഭക്ഷ്യവസ്തുക്കൾ പരിചപ്പെടാം. വൈറ്റ് ട്രഫിൾസ് ഇറ്റലിയിലെ പ്രത്യേക പ്രദേശങ്ങളിൽ കാണപ്പെടുന്ന കൂൺ വിഭാഗത്തിൽപ്പെട്ട അപൂർവമായ ഭക്ഷ്യവസ്തുവാണ് വൈറ്റ് ട്രഫിൾസ്. രുചിയിലും പാരന്പര്യത്തിലും മാത്രമല്ല വിലയിലും രാജാവാണ് ഈ കൂൺ. ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷ്യവസ്തുവായി ഇന്നു കണക്കാക്കപ്പെടുന്ന വൈറ്റ് ട്രഫിൾസിന് ഒരു കിലോയ്ക്ക് നാലു ലക്ഷത്തിലേറെയാണു വില. കോപി ലുവാക്ക് കാപ്പി സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് എന്ന ജീവിയെക്കൊണ്ട് കാപ്പിക്കുരു തീറ്റിച്ച് ദഹനപ്രകൃക്രിയയിലൂടെ പുറത്തെടുത്തതിനുശേഷം തയാറാക്കുന്ന കാപ്പിയാണിത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഈ കാപ്പി ഒരു കപ്പിന് 8,000 രൂപ വരെയാണ് വില. മാറ്റ്സുടേക്ക് കൂൺ ജാപ്പനീസ് പാചകരീതിയിൽ ഉപയോഗിക്കുന്ന ഈ കൂൺ വില കൂടിയതും സുഗന്ധമുള്ളതുമായ…

Read More

കത്തിക്കയറുന്ന പെട്രോൾ വില, പോത്തിന്‍റെ പുറത്ത് ഹെൽമറ്റ് ധരിച്ച് സഞ്ചരിച്ച് യുവാവ്; വീഡിയോ വൈറലാകുന്നു

സാധാരണക്കാർ നേരിടുന്ന വലിയ പ്രശ്നമാണ് പെട്രോൾ വില വർധന. ഇടയ്ക്കിടെ ഉള്ള ഈ വർധനവ് സ്ഥിര വരുമാനക്കാരെ ദുരിതത്തിലാക്കുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവരാറുണ്ട്. പ്രതിപക്ഷ പാർട്ടികൾ സമരങ്ങളും പ്രതിഷേധങ്ങളും നടത്തി പ്രതിഷേധിക്കുന്നു. എന്നാൽ വില കൂട്ടാനുള്ള കാരണങ്ങളായി നിരവധി ന്യായങ്ങളും ഭരണകർത്താക്കൾ നിരത്തുന്നു. ഈ വിലവർധനവിന് തന്നാൽ ആകുന്ന വിധത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. ദില്ലിയിലെ തിരക്കേറിയ നഗരത്തിലെ വഴിലൂടെ ഒരു പോത്തിന്‍റെ പുറത്ത് ഹെൽമറ്റ് ധരിച്ചാണ് യുവാവിന്‍റെ യാത്ര. വീഡിയോയ്ക്ക് ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം ലൈക്ക് ലഭിച്ചു. വീഡിയോ പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇത്തരത്തിൽ നിരവധി വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഈ കാഴ്ച കണ്ട് റോഡിലൂടെ പോകുന്നവഴി മറ്റ് യാത്രക്കാർ ഓടിവന്ന് സെൽഫി എടുക്കുന്നുമുണ്ട്. മുയലിന്‍റെ ആകൃതിയിലുള്ള ഹെൽമറ്റാണ് ഇയാൾ ധരിച്ചിരിക്കുന്നത്. അതേസമയം റോഡ് സുരക്ഷ ചൂണ്ടിക്കാട്ടി ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന…

Read More

ഈ വണ്ടിന്‍റെ വിലയറിഞ്ഞാൽ വണ്ടറടിക്കും…!

ഭൂമിയിൽ ഏറ്റവും വിലയേറിയ ജീവി മനുഷ്യവർഗമാണെന്നാണു നമ്മുടെ വിചാരം. എന്നാൽ ഒരു വണ്ടിന്‍റെ വില കേട്ടാൽത്തന്നെ ഈ അഹങ്കാരം ശമിക്കും. “സ്റ്റാഗ് ബീറ്റിൽ’ എന്നാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രാണിയുടെ പേര്. ഒരു ജാപ്പനീസ് ബ്രീഡർ ഇത്തരത്തിലുള്ള ഒരു വണ്ടിനെ‌ അടുത്തിടെ വിറ്റത് 74.25 ലക്ഷം രൂപയ്ക്ക്. ഓഡി, ബിഎംഡബ്ല്യു പോലുള്ള ആഢംബരക്കാറിന്‍റെ വില. ലുക്കാനിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഈ വണ്ടുകൾ. ഇതിന്‍റെ 1,200 ഇനങ്ങൾ ഉണ്ടെങ്കിലും “സ്റ്റാഗ് ബീറ്റിൽ’ ഇനത്തിനു മാത്രമാണു മോഹിപ്പിക്കുന്ന വില. വലിയ പ്രമാണിയാണെങ്കിലും ഈ വണ്ടുകൾ മാലിന്യങ്ങളിലാണു കാണപ്പെടുന്നത്. അതിന്‍റെ ലാർവകൾ ചീഞ്ഞളിഞ്ഞ മരമാണു ഭക്ഷണമാക്കുന്നത്. ഏകദേശം ഏഴുവർഷം വരെയാണ് ഇവയുടെ ആയുസ്. വണ്ടുകളുടെ തലയിൽ അഞ്ചിഞ്ച് നീളമുള്ള കറുത്ത കൊമ്പുകൾ ഉണ്ട്. ഇവയെ തിരിച്ചറിയാനുള്ള എളുപ്പമാർഗമാണിത്. ചൂടുള്ള സ്ഥലങ്ങളിൽ മാത്രമേ ഇതു കാണപ്പെടൂ. തണുപ്പ് അത്ര പഥ്യമല്ല. രണ്ട് സ്റ്റാഗ് വണ്ടുകൾ…

Read More

പെട്ടുപോയി ബാലകൃഷ്ണാ…പുതിയ കാര്‍ വാങ്ങി പണി കിട്ടിയ യുവാവ്; വൈറലായി വീഡിയോ

ഒരു കാര്‍ വാങ്ങണമെന്ന മോഹവുമായി ആക്രി കടയില്‍ ചെന്നുപെട്ടാല്‍ എങ്ങനെയുണ്ടാവും. എന്നാല്‍ പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമില്‍ പോയി ഇങ്ങനെയൊരവസ്ഥ വന്നുപെട്ടിരിക്കുകയാണ് ബംഗളൂരുവിൽ ഒരു യുവാവ്. പരാതിയുമായി യുവാവ് സമൂഹമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്. ബംഗളൂരു സ്വദേശി ശരത് കുമാറാണ് 18.2 ലക്ഷം രൂപ നല്‍കി പുതിയ ടാറ്റാ നെക്‌സോണ്‍ കാര്‍ വാങ്ങി പറ്റിക്കപ്പെട്ടത്. എലഹങ്കയിലെ ടാറ്റാ മോട്ടോര്‍സ് ഷോറൂമില്‍ നിന്നാണ് ഇയാള്‍ പുതിയ കാര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കൃത്യമായ ഗുണനിലവാര പരിശോധനകള്‍ ഒന്നും കൂടാതെയാണ് തനിക്ക് കമ്പനി കാര്‍ നല്‍തിയതെന്ന് യുവാവ് പറയുന്നു. പുതിയ കാര്‍ പരിശോധിച്ചപ്പോഴാണ് ഹെഡ് ലൈറ്റിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതായും മുന്നിലെ ബമ്പറില്‍ പോറലുകളും വാതിലുകളുടെ റബര്‍ ബുഷുകളിലെ പ്രശ്‌നങ്ങളും പലയിടത്തായി വെല്‍ഡ് ചെയ്തിട്ടുള്ളതായും യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. തന്‍റെയും കുടുംബത്തിന്‍റെയും സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുപോയി എന്ന് പറഞ്ഞു കൊണ്ടാണ് യുവാവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാര്‍…

Read More