ദേ കടുവ! ആളൊഴിഞ്ഞ വഴിയിൽ കുറുകെ ചാടിയത് ഒരു കടുവ; വൈറലായി വീഡിയോ

വിജനമായ വഴിയിലൂടെ നടന്ന് പോകുമ്പോൾ ഒരു കടുവ മുന്നിലേക്ക് വന്നാൽ എന്ത് ചെയ്യും? ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിന് സമീപമാണ് സംഭവം. ആളൊഴിഞ്ഞ റോഡിലൂടെ ഒരാൾ നടന്നുപോകുമ്പോൾ കടുവ മുഖാമുഖം വന്നു. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ ഒരാൾ റോഡിലൂടെ നടക്കുന്നത് കാണുമ്പോൾ ഒരു കടുവ പെട്ടെന്ന് കുറ്റിക്കാട്ടിൽ നിന്ന് ചാടി വരുന്നു. തുടർന്ന് അയാൾ റോഡിന്‍റെ എതിർവശത്തേക്ക് ഓടാൻ തുടങ്ങുന്നു. പക്ഷേ കടുവ വേഗത്തിൽ മുന്നിലുള്ള റോഡ് മുറിച്ചുകടക്കുന്നു. വീണ്ടും നടക്കാൻ തുടങ്ങുന്നതിന് മുമ്പ് അയാൾ ഞെട്ടൽ മാറാതെ കുറച്ച് നേരം നിശ്ചലമായി നിൽക്കുന്നു. ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ ആണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച്. “ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാഗ്യവാൻ അവനാണോ? കടുവയാണ് ഏറ്റവും കൂടുതൽ വിഷമിക്കുന്നത്. കോർബറ്റിൽ നിന്ന്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ 5…

Read More

വിയറ്റ്നാമിലെ വിചിത്ര മുത്തശ്ശി! ശീതളപാനീയം മാത്രം കഴിച്ച് അരനൂറ്റാണ്ട്

ഹനോയ്: അരനൂറ്റാണ്ടായി ശീതളപാനീയങ്ങൾ മാത്രം കുടിച്ചു ജീവിക്കുന്ന ഒരു സ്ത്രീയുണ്ട് വിയറ്റ്നാമിൽ. ഇരുപത്തിയഞ്ചാം വയസിലാണ് ഇവർ ‌ഖരരൂപത്തിലുള്ള ഭക്ഷണം ഉപേക്ഷിക്കുന്നത്. ഇപ്പോൾ പ്രായം എഴുപത്തിയഞ്ചായി. എത്ര പ്രലോഭിപ്പിച്ചാലും ഇവർ ഖരഭക്ഷണം കഴിക്കില്ല. ശീതളപാനീയങ്ങൾ കിട്ടിയില്ലെങ്കിൽ വെറും വെള്ളം മാത്രം കുടിച്ചു വിശപ്പടക്കും. വിയറ്റ്നാമിലെ ക്വാങ് ബിൻ പ്രവിശ്യയിലെ ബുയി തി ലോയി ആണ് ഈ വിചിത്രമായ ഭക്ഷണരീതിയുടെ ഉടമ. പാനീയങ്ങൾ മാത്രം കഴിക്കാൻ തീരുമാനിച്ചതിന്‍റെ പിന്നിൽ കാരണങ്ങളുണ്ടെന്നു ബുയി വെളിപ്പെടുത്തുന്നു. 50 വർഷം മുൻപു ബുയിക്കു മിന്നലേറ്റിരുന്നു. ബോധം തെളിഞ്ഞപ്പോൾ മധുരമുള്ള വെള്ളം കുടിക്കാൻ നൽകി. പിന്നീടു ഖരഭക്ഷണത്തിന്‍റെ ഗന്ധം ബുയിക്ക് ഓക്കാനമുണ്ടാക്കുന്നതായി മാറുകയായിരുന്നു. പഴങ്ങൾ കഴിച്ചാൽ കുഴപ്പമില്ലെങ്കിലും അതൊരു ശീലമാക്കാൻ ഈ വയോധികയ്ക്കു താൽപര്യമില്ല.

Read More

ഇതെന്‍റെ ‘സീറ്റ്’ ആടോ; വൈറലായ സീറ്റ് തര്‍ക്കം

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഒരു സീറ്റ് തര്‍ക്കത്തിന്‍റെ വീഡിയോയാണ്. ഇരിപ്പിടം സംബന്ധിച്ചുള്ള നായക്കുട്ടിയുടെയും ഉടമസ്ഥന്‍റെയും തര്‍ക്കമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. വളര്‍ത്ത് മൃഗവും ഉടമസ്ഥനും തമ്മിലുള്ള സ്‌നേഹ ബന്ധം കാണിച്ച് തരുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. വീട്ടില്‍ ആരും ഇല്ലാത്തപ്പോൾ നായ കൂടുതല്‍ സമയവും ചെലവഴിക്കാറുള്ള സീറ്റില്‍ ഉടമസ്ഥന്‍ ഇരുന്നതാണ് തര്‍ക്കത്തിന് കാരണം. വാലാട്ടിയും കുരച്ചും തന്‍റെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നായ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. നായയുടെ രസകരമായ പ്രതികരണം ഉടമസ്ഥന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. കാഴ്ചക്കാരെ ചിരിപ്പിക്കുന്നതും സന്തോഷം നല്കുന്നതുമായിരുന്നു നായയുടെ പെരുമാറ്റം. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകരേറെയാണ്. ‘മൈ ചെയർ’ എന്ന ക്യാപ്ഷനോടു കൂടിയാണ് സോഫയുടെ മുന്നില്‍ ഇരുന്നു കുരയ്ക്കുന്ന നായയുടെ രസകരമായ വീഡിയോ പങ്കുവെച്ചത്. ഉടമസ്ഥന്‍ എന്‍റെ സീറ്റാണെന്ന് പറയുന്നതും, അല്ല എന്ന മട്ടില്‍ കുരച്ചു കൊണ്ട് തന്‍റെ…

Read More

കൈവിട്ട കളി; സൈക്കിളിൽ കൈകൾ വിട്ട് സഞ്ചരിച്ചത് 130 കിലോമീറ്റർ, ലോക റിക്കാര്‍ഡ് സ്വന്തമാക്കി കനേഡിയന്‍ സൈക്ലിസ്റ്റ്

സൈക്കിളിൽ 130 കിലോമീറ്റര്‍ (80.95മൈല്‍സ്) കൈകള്‍ ഉപയോഗിക്കാതെ യാത്ര ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ സൈക്ലിസ്റ്റായ റോബര്‍ട്ട് മുറൈ. അഞ്ച് മണിക്കൂറും 37 മിനിറ്റു കൊണ്ടാണ് മുറൈ യാത്ര പൂര്‍ത്തിയാക്കിയത്. ആസാമാന്യമായ ശ്രദ്ധയും ബാലന്‍സും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു മുറൈയുടെ സൈക്കിള്‍ യാത്ര. ലോക റിക്കാര്‍ഡിനൊപ്പം അല്‍ഷൈമേഴ്‌സ് സൊസൈറ്റി ഓഫ് കാല്‍ഗരിക്ക് വേണ്ടിയുള്ള ധനസമാഹരണവും നേട്ടത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നതെന്നും മുറൈ പറഞ്ഞു. അല്‍ഷൈമേഴ്‌സ് രോഗം മുലം മുറൈയ്ക്ക് തന്‍റെ അമ്മുമ്മയെ നഷ്ടമായിരുന്നു. ഇതാണ് താരത്തിനെ ഇത്തരത്തിലൊരു യാത്ര നടത്താനുള്ള ആശയത്തിലേക്ക് നയിച്ചത്. ചെറുപ്രായം മുതല്‍ സൈകിളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളാണ് മുറൈ. സഹോദരിയോടൊപ്പം കിലോമീറ്ററുകളോളം സൈകിള്‍ സവാരി നടത്തിയ ഓര്‍മ്മകളും താരം പങ്കുവെച്ചു. അന്ന് മുതലാണ് സൈക്കിള്‍ സവാരിയോടുള്ള അതിയായ ഇഷ്ടം താന്‍ മനസിലാക്കുന്നതെന്നും മുറൈ പറഞ്ഞു. 15-ാം വയസില്‍ താന്‍ ശേഖരിച്ച പണം…

Read More

തിരിച്ചുകടിക്കാത്ത എന്തും കഴിക്കും; അതിപ്പൊ പൗഡറായാലും ശെരി

തിരിച്ച് ഉപദ്രവിക്കാത്ത എന്തും കഴിക്കുമെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ജോണ്‍സണ്‍സ് ബേബി പൗഡര്‍ കഴിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്. പൗഡറെന്ന് കേള്‍ക്കുമ്പോള്‍തന്നെ വായില്‍നിന്ന് വെള്ളം വരുമത്രെ. അമേരിക്കയിലെ ഒര്‍ലിയന്‍സിലെ 27 കാരി ഡ്രെക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണമാണ് ജോണ്‍സണ്‍സ്‌ബേബി പൗഡർ. പ്രതിവര്‍ഷം 40000 യുഎസ് ഡോളറാണ് പൗഡര്‍ വാങ്ങാനായി യുവതി ചിലവാക്കുന്നത്. ദിവസം ഒരു കുപ്പി പൗഡര്‍ അകത്താക്കാതെ ഡ്രെകയ്ക്ക് ഉറക്കംവരാറില്ല. വിചിത്രമായ ഈ ആഹാരരീതികൊണ്ട് തനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് പൗഡര്‍ കഴിക്കുന്നത് വളരെ സന്തോഷം തരുന്നു എന്നും ഈ അഡിക്ഷന്‍ മാറ്റാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന്‌സാധിക്കുന്നില്ലെന്നും യുവതി പറയുന്നു. പൗഡറിന്‍റെ മണം പോലെതന്നെ ഹൃദ്യമായണ് അതിന്‍റെ രുചിയെന്നാണ് യുവതിയുടെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ‘പിക്ക’ എന്ന വിചിത്രമായ അസുഖം തനിക്കുണ്ടെന്ന് യുവതി പറയുന്നു. ആദ്യമൊക്കെ ഈശീലം രഹസ്യമായി…

Read More

ഇങ്ങനെ പോയാല്‍ കീശ കാലിയാകും: ഫ്ലിപ്കാർട്ടിന് 20000 രൂപ പിഴയിട്ട് കോടതി, കാരണം ഇങ്ങനെ…

അമിത ലാഭത്തിനായി വിലകൂട്ടിവില്‍ക്കുന്ന വ്യാപാരികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാര്‍ട്ട് സാധനത്തിന് വിലകൂട്ടിവിറ്റ് വെട്ടിലായിരിക്കുകയാണ്. 2019 ഒക്ടോബറില്‍ ബംഗളൂരുവിലാണ് സംഭവം നടക്കുന്നത്. സൗമ്യ പി എന്ന യുവതിയാണ് ഫ്ലിപ്കാർട്ടില്‍നിന്ന് 191 രൂപയ്ക്ക് പതഞ്ജലി ഷാംപു വാങ്ങിയത്. പിന്നീട് പരിശോധിച്ചപ്പോള്‍ ഷാംപുവിന് 95 രൂപയാണ് എംആര്‍പി രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മനസിലായി. തുടർന്ന് ഫ്ലിപ്കാർട്ടിന് പരാതിനല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞ കോടതി ഫ്ലിപ്കാർട്ടിന് പിഴയിടുകയായിരുന്നു. സേവനത്തിലെ അപാകതയ്ക്ക് സൗമ്യക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാനും. അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്ക് 5,000 രൂപ അധിക പിഴയും, സൗമ്യയുടെ കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകാനാണ് ഫ്ലിപ്കാർട്ടിന് കോടതി നൽകിയ നിർദേശം. ഒരു ഉൽപ്പന്നം ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന നിയമപരമായ വിലയാണ് പരമാവധി റീട്ടെയിൽ വില (എംആർപി).…

Read More

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ പാർക്ക് പദ്ധതി: ചിത്രങ്ങൾ പങ്കുവെച്ച് ഗൗതം അദാനി

ഗുജറാത്തിലെ റാൻ ഓഫ് കച്ച് മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വരുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്കിന്‍റെ ചിത്രങ്ങൾ പങ്കിട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. 20 ദശലക്ഷത്തിലധികം വീടുകൾക്ക് ഊർജം പകരാൻ 30 ജിഗാവാട്ട് ഉത്പാദിപ്പിക്കുമെന്ന് ഗൗതം അദാനി എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു. “ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക് ഞങ്ങൾ നിർമ്മിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കുന്നതിൽ അഭിമാനിക്കുന്നു. വെല്ലുവിളി നിറഞ്ഞ റാൻ മരുഭൂമിയിൽ 726 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്മാരക പദ്ധതി ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്. 20 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിനായി ഞങ്ങൾ 30 ജിഗാവാട്ട് ഉത്പാദിപ്പിക്കും” അദാനി പറഞ്ഞു. സൗരോർജ്ജത്തിനും കാറ്റിനുമായി ലോകത്തിലെ ഏറ്റവും വിപുലവും സംയോജിതവുമായ പുനരുപയോഗ ഊർജ ഉൽപ്പാദന ആവാസവ്യവസ്ഥകളിലൊന്നാണ് അദാനി…

Read More

സമയത്തെ പിടിച്ചുകെട്ടിയൊരു യാത്ര; യാത്രക്കാരന് സമയത്ത് ട്രെയിൻ കിട്ടാൻ ഓട്ടോ പറപ്പിച്ച് ഡ്രൈവർ

ബെംഗളൂരു: സമീപകാലത്തായി ബെംഗളൂരു നഗരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ബംഗളൂരുവിൽ ഒരു ഓട്ടോ ഡ്രൈവർ തന്‍റെ ഓട്ടോയിലെ യാത്രക്കാരന് ട്രെയിൻ സമയത്ത് കിട്ടാനായി വേഗത്തിൽ പോകുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത് . താൻ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടാൻ വൈകിയെന്നും ബെംഗളൂരു ട്രാഫിക്കിൽ ട്രെയിനിൽ കയറാൻ 17 കിലോമീറ്റർ സഞ്ചരിക്കണമെന്നും യാത്രക്കാരൻ പറഞ്ഞു. എസ്‌ബിസി സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1:40 ന് പ്രശാന്തി എക്‌സ്‌പ്രസ്‌സിലാണ് ഇയാൾ പോകേണ്ടീരുന്നത്. എന്നാൽ തിരക്കുകൾ കാരണം മാറത്തള്ളിയിൽ നിന്ന് 12:50 ന് പുറപ്പെട്ടു. 17 കിലോമീറ്ററായിരുന്നു ദൂരം. തിരക്ക് കാരണം അയാൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. ക്യാബ് സ്റ്റേഷൻ റോഡിലേക്ക് പ്രവേശിച്ചപ്പോൾ, പ്രശാന്തി എക്‌സ്പ്രസ് പോയിരുന്നു. പിന്നാലെ ഒരു ഓട്ടോ ഡ്രൈവർ അവനെ കണ്ടു വിഷമിക്കേണ്ടെന്നും 27 കിലോമീറ്റർ അകലെയുള്ള അടുത്ത സ്റ്റോപ്പിൽ ട്രെയിനിൽ കയറാൻ സഹായിക്കാമെന്നും പറഞ്ഞു. എന്നാൽ…

Read More

കുട്ടി മാമാ ഞാൻ ഞെട്ടി മാമാ… സഫാരിക്കിടെ സഞ്ചാരികളെ കണ്ട കടുവ പുലിവാല് പിടിച്ചപ്പോൾ; വീഡിയോ വൈറല്‍

വനത്തിലൂടെയുള്ള സഫാരിയും വന്യമൃഗങ്ങളുടെ കാഴ്ച്ചകളുമെല്ലാം ഏവരെയും ത്രസിപ്പിക്കുന്നതാണ്. എന്നാല്‍ ഇങ്ങനെയുള്ള ചില സാഹചര്യങ്ങള്‍ അപകടകരമായി മാറിയാലോ? എപ്പോഴെങ്കിലും അതിനെ കുറിച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയരികിലൂടെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന കടുവയെ ബുദ്ധിമുട്ടിലാക്കുന്ന സഞ്ചാരികളുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളില്‍ ചൂടൻ ചർച്ചയായി. നിരവധി ആളുകളാണ് സഞ്ചാരികളുടെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് വീഡിയോയ്ക്ക് താഴെ കമന്‍റുമായ് എത്തിയത്. ഫോറസ്റ്റ് ഉദ്യാഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് വീഡിയോ പങ്കുവച്ചത്. വഴിയിലൂടെ നടന്നുനീങ്ങുകയാണ് കടുവ. അതിന്‍റെ വഴി തടസപ്പെടുത്തുന്ന തരത്തിൽ സഞ്ചാരികളുടെ വാഹനം കടന്നു വരുന്നതാണ് വീഡിയോ. കടുവയെ അടുത്ത് കണ്ട സഞ്ചാരികളുടെ ആക്രോശം കേട്ട് എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്ന കടുവയെയും വീഡിയോയിൽ കാണാം. സംഭവം എവിടെ നടന്നതാണെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പണി പോയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. വാഹനങ്ങളും ഫോറസ്റ്റ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. വന്യമൃഗങ്ങളെ ഇങ്ങനെ കൈകാര്യംചെയ്യുന്നത് ശരിയല്ലെന്നും. കടുവകള്‍…

Read More

കയ്യടിക്കെടാ മക്കളെ… ചെന്നെെയില്‍ വെള്ളക്കെട്ടിലകപെട്ട നായ്ക്കളെ രക്ഷപെടുത്തുന്ന യുവാക്കൾ; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

അപകടങ്ങളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന് കാണിച്ച് തരികയാണ് ചെന്നെയില്‍ രണ്ടു യുവാക്കൾ. മിഷോംങ് ചുഴലികാറ്റിനെതുടര്‍ന്ന് പെയ്ത മഴയില്‍ ചെന്നെെ നഗരം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് നമ്മള്‍ കണ്ടിരുന്നു. മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെളളത്തിലാണ്. രക്ഷാപ്രവര്‍ത്തനം തകൃതിയായ് നടക്കുകയാണ്. ഇതിനിടെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് വെള്ളകെട്ടില്‍ അകപെട്ടുപോയ രണ്ട് നായ്ക്കളെ രക്ഷപെടുത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘മനുഷത്വം മരിച്ചിട്ടില്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റുചെയ്തിട്ടുള്ളത്. വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ രണ്ടു നായ്ക്കളെ ഒരു വാഹനവുമായി വന്നു രണ്ട് യുവാക്കള്‍ വാഹനത്തിലേക്ക് എടുത്ത് കയറ്റുന്നത് കാണാം. ശേഷം സുരക്ഷിതസ്ഥാനത്തേക്ക് അവയെ മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിരവധി ആളുകളാണ് ഇവരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായ് എത്തുന്നത്. ഈ മിണ്ടാപ്രാണികളെ രക്ഷപെടുത്തിയത്…

Read More