അഴകാന കൂന്തൽ; ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

മുടി എപ്പോഴും അഴകാണ്. നീളമുള്ള മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയത്. സ്മിതയുടെ മുടിയുടെ നീളം 7 അടി 9 ഇഞ്ച് ഉണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1980 -കളിൽ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളർത്തി തുടങ്ങിയത്. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്ന് സ്മിത ശ്രീവാസ്തവ പറഞ്ഞു.…

Read More

എന്നമ്മേ ഒന്നു കാണാൻ… സംസ്‌കരിക്കാൻ പണമില്ല; ഒരു വര്‍ഷമായി അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ച് പെൺമക്കൾ

വാരണാസി: പല വാർത്തകളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അവയിൽ ചിലത് നമ്മെ സങ്കടപ്പെടുത്തുന്നതാകാം. ചിലത് പൊട്ടിചിരിപ്പിക്കുന്നതാകാം. ചിലത് ചിന്തിപ്പിക്കുന്നവയും ഉണ്ടാകാം. ഇപ്പോഴിതാ വാരണാസിയിൽ നിന്നുള്ള ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. മാതാവിന്‍റെ തണൽ ജീവിച്ചിരുന്ന മക്കൾക്ക് പെട്ടെന്ന് അവരുടെ അമ്മ നഷ്ടപ്പെടുന്ന വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരണപ്പെട്ട ഉഷ തൃപാതി (52) എന്ന സ്ത്രീയുടെ മൃതദേഹം മക്കളായ പല്ലവി തൃപാതി (27), വൈഷ്വിക് തൃപാതി (18) എന്നിവർ മറവു ചെയ്യാൻ പണം ഇല്ലാത്തതിനാൽ വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരാഴ്‌ചയായി ഇവരുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസികൾ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കതക് തള്ളി തുറന്നപ്പോൾ മൃതദേഹത്തിനു കാവലിരിക്കുന്ന പെണ്‍മക്കളെയാണ് കണ്ടത്. വാരണാസിക്കടുത്ത് ലങ്ക ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ലങ്കാ പോലീസ് സ്‌റ്റേഷൻ…

Read More

മുഖ്യമന്ത്രിക്ക് അബദ്ധത്തിൽ ഒരടി കിട്ടിയാൽ ഇത്ര ചിരിക്കണോ; എൻസിസി കേഡറ്റിന്‍റെ കൈ പിണറായിയുടെ മുഖത്ത് കൊണ്ടതിൽ ഒരു വിഭാഗത്തിന് ആഹ്ലാദം, അത്രയ്ക്കൊന്നും വേണ്ടെന്ന് ഇടത് സൈബർ പോരാളികൾ

  മലപ്പുറം: നവകേരള സദസിന്‍റെ മഞ്ചേരിയിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുഖത്ത് എൻസിസി കേഡറ്റായ കുട്ടിയുടെ കൈതട്ടിയ വിഷയത്തിലും സൈബറിടത്തിൽ തമ്മിലടി. അർഹിച്ച അടിയെന്ന തരത്തിലാണ് ഇടത് വിരുദ്ധ സൈബർ കൂട്ടം സംഭവത്തെ വിശേഷിപ്പിക്കുന്നത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ മുഖ്യമന്ത്രിക്ക് ഇതുതന്നെ കിട്ടണമെന്ന തരത്തിൽ പ്രതികരണങ്ങളും നവമാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ട്. സംഭവത്തിന്‍റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയ്ക്ക് ഇടതുവിരുദ്ധ സൈബർ പോരാളികൾ സ്മൈലി റിയാക്ഷൻ നൽകുന്നതാണ് ഇടത് അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതിന്‍റെ പേരിൽ ചേരിതിരിഞ്ഞുള്ള പോരാട്ടം സൈബറിടങ്ങളിൽ തുടരുകയാണ്. മഞ്ചേരിയിലെ പരിപാടിക്ക് വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുകൾ എത്തിയത്. മുഖ്യമന്ത്രിക്ക് പുസ്തകം നൽകിയ ശേഷം മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് കേഡറ്റിന്‍റെ കൈ അദ്ദേഹത്തിന്‍റെ മൂക്കിന് കൊണ്ടത്. അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ കുട്ടി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തി സംസാരിക്കുന്നതും മുഖത്തും തൊടുന്നതും…

Read More

ബംപർ അടിക്കണ്ടായിരുന്നു; കോടികൾ ലോട്ടറിയടിച്ചയാൾക്കു സംഭവിച്ചത്?

യുഎസ്: ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേരിക്കൻ യുവാവിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും അവസ്ഥയറിഞ്ഞാൽ ലോട്ടറി എടുക്കുന്നതുതന്നെ ആളുകൾ നിർത്തും! നികുതിയെല്ലാം കഴിച്ച് 6,030 കോടിയിലധികം രൂപയാണ് ജോണിനു ലോട്ടറിയടിച്ചു കിട്ടിയത്. അമേരിക്കയുടെ ചരിത്രത്തിൽ ലോട്ടറിയിലൂടെ ഒരാൾക്കു ലഭിക്കുന്ന നാലാമത്തെ വലിയ തുകയാണിത്. ലോട്ടറിയടിച്ച വിവരം ഭാര്യ സാറ സ്മിത്തിനോടു മാത്രമാണു ജോൺ പറഞ്ഞത്. ഇത് മറ്റാരോടും പറയരുതെന്നു ഭാര്യയെ വിലക്കുകയുംചെയ്തു. 2032 ജൂൺ ഒന്നിന് മകൾക്ക് 18 വയസ് തികയുമെന്നും അപ്പോൾ മകളോട് ഇക്കാര്യം പറയാമെന്നും പറഞ്ഞ് ഭാര്യയെക്കൊണ്ട് ഒരു കരാറിൽ ഒപ്പും വയ്പിച്ചു. രഹസ്യം സൂക്ഷിക്കുന്നതിൽ സ്ത്രീകൾ പൊതുവേ പിന്നിലാണല്ലോ. അതുതന്നെ ഇവിടെയും സംഭവിച്ചു. കരാർ ലംഘിച്ച് ജോണിന്‍റെ അച്ഛനെയും രണ്ടാനമ്മയെയും ഭാര്യ ലോട്ടറിയടിച്ച വിവരമറിയിച്ചു. അതു കാട്ടുതീപോലെ നാടാകെ പടർന്നു. ഇതോടെ…

Read More

ഗൂഗിൾ‌ അക്കൗണ്ടുകൾ സൂക്ഷിച്ചോ; നിഷ്‌ക്രിയ അക്കൗണ്ടുകൾ നാളെ മുതൽ നീക്കംചെയ്യും

കലിഫോർണിയ: രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന ഗൂഗിൾ അക്കൗണ്ടുകൾ നാളെ മുതൽ നീക്കം ചെയ്യും. ഈ വർഷം മേയിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതുക്കിയ അക്കൗണ്ട് നയമനുസരിച്ചാണു നടപടി. ഇതുപ്രകാരം ജി മെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും. നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാപ്രശ്നങ്ങളാണു പുതിയ നീക്കത്തിനു കാരണമെന്നാണ് ഗൂഗിളിന്‍റെ വിശദീകരണം. ഇവയിൽ പഴയതും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകൾ ഉണ്ടാവാനാണു സാധ്യത. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക് മെസേജ് അയയ്ക്കും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ ഒരു മാസത്തിനകം അക്കൗണ്ടുകൾ നീക്കം ചെയ്യും.

Read More

ചൂലിനു മുന്നിൽ തോക്കിനെന്താ കാര്യം; വെടിയുതിർത്ത അക്രമികളെ സ്ത്രീ ചൂലിന് അടിച്ചോടിച്ചു

ഭിവാനി (ഹരിയാന): എത്ര ധൈര്യശാലിയായാലും തോക്കുമായി വരുന്ന അക്രമിയെ നേരിടാൻ ശ്രമിക്കാറില്ല. എന്നാൽ, ഹരിയാനയിൽ തോക്കുമായി കൊലവിളി നടത്തിയ നാലംഗസംഘത്തെ ഒരു സ്ത്രീ നിർഭയയായി നേരിട്ടു. അതും ചൂലുകൊണ്ട്! സ്ത്രീയുടെ ചൂൽ പ്രയോഗത്തിൽ വിരണ്ടുപോയ അക്രമിസംഘം സ്ഥലംവിടുകയുംചെയ്തു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭിവാനി ജില്ലയിലെ ഡാബർ കോളനിയിൽ കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്‌. രണ്ടു ബൈക്കുകളിലായെത്തിയ അക്രമിസംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഹരികിഷൻ എന്ന യുവാവിനുനേരേ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ പ്രാണരക്ഷാർഥം വീടിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ പിന്നാലെ ചെന്നു വീണ്ടും വെടിവച്ചു. ഇതുകണ്ട് എതിർവശത്തെ വീട്ടിൽനിന്നു പാഞ്ഞുവന്ന സ്ത്രീ കൈയിലിരുന്ന നീളമുള്ള ചൂലുകൊണ്ട് അക്രമികളെ അടിക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ പകച്ചുപോയ അക്രമികൾ പെട്ടെന്നുതന്നെ ബൈക്കിൽ സ്ഥലംവിടുകയായിരുന്നു. ഹരികിഷന്‍റെ ദേഹത്ത് നാലു വെടിയുണ്ടകളേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…

Read More

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിനും തമിഴ്‌നാടിനും ഒരേ മനസാണ്; ഉദയനിധി സ്റ്റാലിൻ

പുരോഗമന ചിന്താഗതിയിലും സാംസ്‌കാരിക സമ്പന്നതയിലും കേരളവും തമിഴ്‌നാടും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇക്കാര്യം പറഞ്ഞത്. ചരിത്രപരവും സാംസ്‌കാരികപരവുമായ ഇഴയടുപ്പം കേരളവും തമിഴ്‌നാടും തമ്മിലുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങളും പതിറ്റാണ്ടുകളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്. നിലവിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ദൃഢമായ അടുപ്പമാണുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും കേരളത്തിനും തമിഴ്‌നാടിനും ഒരേ മനസ്സാണെന്നും 2024 ലും കേരളവും തമിഴ്‌നാടും ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചടി നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഉദയനിധി സ്റ്റാലിൻ തന്‍റെ ഫേസ്ബുക്ക് പേജിലും ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ചു. കെ.വി. സുമേഷ് എംഎല്‍എ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, മുന്‍ എംഎല്‍എ എം.വി. ജയരാജന്‍, എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Read More

ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ. ലളിതാംബികയ്ക്ക്

ഫ്രാൻസിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളിക്ക്. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. വി.ആർ ലളിതാംബികയ്ക്കാണ് ബഹുമതി. ഫ്രഞ്ച് ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ഡോ. ലളിതാംബികയെ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്. അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ സ്പെഷ്യലിസ്റ്റായ ഡോ. ലളിതാംബിക വിവിധ മേഖലകളിൽ വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗൻയാൻ ദൗത്യത്തിലും ഡോ. ലളിതാംബിക വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2018ൽ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്‍റെ ഡയറക്‌ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്‌പേസ് ഏജൻസിയുമായി ഏകോപിപ്പിച്ചായിരുന്നു ഡോ. ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി…

Read More

കാമുകന്‍റെ ഫോൺ പരിശോധിച്ച കാമുകി കണ്ടത് 13,000ൽ പരം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ

കാമുകന്‍റെ ഫോൺ പരിശോധിച്ച കാമുകി കണ്ടത് തന്‍റേതുൾപ്പെടെ 13,000-ൽ കൂടുതൽ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ. സഹപ്രവർത്തകരാണ് കാമുകനും കാമുകിയും. ചിത്രങ്ങൾ കണ്ടശേഷം പെൺകുട്ടി നേരം പോലീസിൽ പരാതി നൽകി. ബംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിലാണ് യുവതിയും കാമുകനും ജോലി ചെയ്യുന്നത്. കാമുകന്‍റെ ഫോൺ ഗ്യാലറിയിൽ തന്‍റെ സഹപ്രവർത്തകരുടെ നഗ്ന ഫോട്ടോയും യുവതി കണ്ടു. പേടിച്ചു പോയ യുവതി അപ്പോൾ തന്നെ ഇരുവരും തമ്മിലുള്ളപ്രേമ ബന്ധം അവസാനിപ്പിച്ചു. ആദിത്യ സന്തോഷ് എന്നാണ് കാമുകന്‍റെ പേര്. കഴിഞ്ഞ നാല് മാസമായി യുവതിയും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നു. ആ നിമിഷങ്ങളിലൊക്കെ ഇവർ തമ്മിലുള്ള ഇന്‍റിമേറ്റ് രംഗങ്ങൾ ഫോണിൽ പകർത്തിയിരുന്നു. അവ എങ്ങനെയും ഡിലീറ്റ് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് യുവതി ആദിത്യയുടെ ഫോൺ എടുത്തത്. എന്നാൽ ഗ്യാലറി തുറന്ന യുവതി മറ്റ് ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയി. തങ്ങളുടെ സഹപ്രവർത്തരുടെ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ…

Read More

എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി… ലവ് യു ഓൾ; നന്ദിയുമായി ആറുവയസുകാരി അബിഗേൽ

കൊല്ലം: ഓയൂരിൽ തട്ടിപ്പു സംഘം തട്ടികൊണ്ട് പോയ അബിഗേൽ സാറാ റെജി എന്ന ആറുവയസുകാരിയെ ഇന്നലെ വെെകുന്നേരം കൊല്ലം ആശ്രാമം മെെതാനത്ത് വെച്ച് കണ്ടെത്തി. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. ഇപ്പോഴിതാ തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അബിഗേൽ രംഗത്ത്. തന്‍റെ അച്ഛനും അമ്മക്കും സഹോദരനുമൊപ്പമിരുന്നാണ് അബിഗേൽ നന്ദി പറഞ്ഞിരിക്കുന്നത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ എന്ന് അബിഗേൽ പറഞ്ഞു. വീഡിയോയിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്.

Read More