ഇത് പുതിയ രീതി; വൈറലായി കടല കച്ചവടക്കാരന്‍റെ വ്യത്യസ്തമായ മാർക്കറ്റിംഗ് തന്ത്രം

ബെംഗളൂരു നഗരത്തിൽ നിന്നുള്ള രസകരമായ സംഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾക്ക് അനുസൃതമായി ഒരു തെരുവ് കച്ചവടക്കാരൻ നിലക്കടല വിൽക്കാൻ ഉപയോഗിക്കുന്ന ഒരു തനതായ മാർഗം കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @vishnubogi എന്ന ഉപയോക്താവാണ് എക്സിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ക്രിയേറ്റീവ് മാർക്കറ്റിംഗ് വൈദഗ്ധ്യത്തോടെ അദ്ദേഹം അതുല്യമായി നിലക്കടല വിൽക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഉച്ചത്തിലുള്ളതും രസകരവുമായ പിച്ചുകൾ ഉപയോഗിക്കുന്ന പല തെരുവ് കച്ചവടക്കാരിൽ നിന്നും വ്യത്യസ്തമായി ഈ കച്ചവടക്കാരൻ മറ്റൊരു തന്ത്രം തിരഞ്ഞെടുത്തു. അദ്ദേഹം തന്‍റെ വണ്ടിയിൽ രണ്ട് പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചു അതിലൊന്ന് അമേരിക്കൻ ബിസിനസ്സ് മാഗ്നറ്റും നിക്ഷേപകനുമായ വാറൻ ബഫറ്റിന്‍റെ പ്രസിദ്ധമായ ഒരു ഉദ്ധരണി ക്രിയാത്മകമായി പുനർനിർമ്മിച്ചു. ഒരു ഉപഭോക്താവിനെ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. രണ്ടാമത്തെ നിയമം ആദ്യത്തേത് പാലിക്കുന്നതിന്‍റെ പ്രാധാന്യം ഉറപ്പിച്ചു.…

Read More

കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി;അമ്പരപ്പിച്ച് ചുമന്ന കടൽ

ബീച്ചിൽ പോകാൻ കൊതി ഇല്ലാത്ത ആരുമില്ല. കടലും കടയിലെ തിരമാലയുടെ ഭംഗിയുമൊക്കെ നമ്മെ അങ്ങോട്ടേക്ക് ആകർഷിപ്പിക്കുമെന്നതു തന്നെയാണ് കടലിനോട് ഇത്രയേറെ പ്രിയം തോന്നാൽ കാരണവും. കടലിലെ മണൽ തരികളിൽ കളിവീടുണ്ടാക്കി കളിക്കുകയും നല്ല പഞ്ചസാര പോലെയുള്ള പൂഴിയിൽ ഉരുണ്ട് കളിക്കുകയുമൊക്കെ ചെയ്തൊരു കുട്ടിക്കാലം നമുക്കെല്ലാവർക്കുമുണ്ടായിരുന്നു. നീലാകാശം എന്ന പോലെ നീല കടൽ എന്നല്ലേ നമ്മൾ പറയുന്നത്. എന്നാൽ പുവപ്പു നിറത്തിലുള്ള കടൽ തീരം കണ്ടിട്ടുണ്ടോ? ഞെട്ടണ്ട.. അത്തരത്തിൽ ഒരു ബീച്ച് ഉണ്ട്. ചൈനയിലെ പാൻജിനിലെ റെഡ് ബീച്ചാണ് മണൽത്തരികൾ ഇല്ലാത്ത ബീച്ച് ഉളളത്. ഒരുതരം സീപ്‌വീഡാണ് ചുവപ്പ് നിറത്തിനു കാരണം. ഒരു തരം കുറ്റിച്ചെടികളാണ് ഇവ. ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ ശേഷിയുള്ളവയാണ് ഈ കുറ്റിച്ചെടികൾ. ചുറ്റുപാടിൽ നിന്ന് കടൽജലം വലിച്ചെടുക്കുന്നതിനാലാണ് ചുവപ്പ് നിറമായി മാറുന്നത്. ഇവക്ക് വസന്തകാലത്ത് പച്ച നിറമായിരിക്കും. വേനൽക്കാലത്ത് അതിന്‍റെ നിറം മാറിക്കൊണ്ടിരിക്കും.…

Read More

300 ഒട്ടകങ്ങളെ തരാം, തന്നെ വിവാഹം കഴിക്കണം; മോഡലിന് ലഭിച്ചത് വ്യത്യസ്തമായ വിവാഹ അഭ്യർത്ഥന

സോഷ്യൽ മീഡിയയിൽ സജീവമായ സെലിബ്രിറ്റികൾക്ക് ആരാധകരിൽ നിന്നും അജ്ഞാതരിൽ നിന്നും ധാരാളം വിവാഹ അഭ്യർഥനകൾ വരാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ അവർ തന്നെ വെളിപ്പെടുത്താറുമുണ്ട്. എന്നാൽ ബ്രസീലിയൻ മോഡലായ വാനുസ ഫ്രീറ്റാസിന് വന്ന ഒരു വിവാഹ അഭ്യർഥനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. തനിക്ക് അജ്ഞാതരിൽ നിന്നും ധാരാളം വിവാഹ വാഗ്ദാനങ്ങൾ വരാറുണ്ടെന്ന് വാനുസ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ദുബായ് യാത്രക്കിടെയാണ് ഒരാൾ 300 ഒട്ടകങ്ങളെ സമ്മാനമായ് നൽകാം തന്നെ വിവാഹം കഴിക്കണമെന്നാണ് വാനുസയോട് അഭ്യർഥിച്ചത്. നിലവിൽ ഇവയാൾക്ക് വേറെ ഭാര്യമാരുണ്ട്. വരുമാനം, ഭക്ഷണം, ഗതാഗത മാർഗം എന്നിവയ്ക്ക് എല്ലാം ഒട്ടകങ്ങളെ ഉപയോഗിക്കാറുണ്ട് അതുകൊണ്ട് തന്നെ ഒട്ടകം മികച്ച വിവാഹ സമ്മാനമാണ്. എന്നാൽ വാനുസ അജ്ഞാതന്‍റെ ആഗ്രഹത്തെ ആദരവരോടെ നിരസിക്കുകയായിരുന്നു. എല്ലാം ആലോചിച്ച ശേഷം ഏറെ മോഹിപ്പിക്കുന്നതായിരുന്നെങ്കിലും താൻ വേണ്ടെന്ന് വച്ചു എന്നാണ് വനുസ…

Read More

ടോം ആൻഡ് ജെറി കാണുന്ന കുഞ്ഞി പൂച്ച ചെയ്‌തത് കണ്ടാൽ ചിരിച്ച് മരിക്കും; വെെറലായി വീഡിയോ

മനുഷ്യരുമായി വളരെ വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് പൂച്ചകൾ. ഇവർ തമ്മിലുള്ള വീഡിയോകൾ പലപ്പോഴും വെെറലാകാറുണ്ട്. ഇപ്പോഴിതാ കാർട്ടൂൺ കാണുന്ന പൂച്ചയുടെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടോം ആന്‍റ് ജെറി കാർട്ടൂൺ കാണുകയാണ് പൂച്ച. ടോമും ജെറിയും തമ്മിലുള്ളരസകരമായ നിമിഷങ്ങൾ ഇഷ്ടപ്പെടാത്തവർ ആരുമില്ല. പിങ്ക് ഉടുപ്പൊക്കെയിട്ട് വളരെ അടിപൊളി ആയി ഫോണിൽ കാർട്ടൂൺ കാണുന്ന പൂച്ചയെ ആണ് വീഡിയോയിൽ കാണാന് സാധിക്കുന്നത്. വളരെ ആസ്വദിച്ചാണ് പൂച്ച കാർട്ടൂൺ കാണുന്നത്. കാർട്ടൂണിൽ ടോംമും ജെറിയും തമ്മിലുള്ള വഴക്കാണ് പൂച്ചക്കുട്ടി കാണുന്നത്. ജെറി ടോമിനെ വഴക്കുണ്ടാക്കുകയാണ്. ടോമിന്‍റെ വായിൽ ഒരു മ്യൂസിക് ഉപകരണവുമുണ്ട്. ഇതു കൂടാതെ കയ്യിലൊരു തോക്കുണ്ട്. എന്നാൽ ജെറി ഓടി വന്ന് ആ തോക്ക് തട്ടി ദൂരെ കളയുന്നു. പിന്നീട്, ടോമിന്‍റെ തലയിൽ കയറിയിരിക്കുകയും തട്ടിക്കളഞ്ഞ തോക്കെടുത്ത് തലക്ക് നേരെ പിടിക്കുന്നു. എന്നാൽ അത്രയും…

Read More

ഇത്ര വലിയ സമ്മാനങ്ങളോ! മുതലാളിമാർ ജീവനക്കാർക്ക് നൽകിയ ദീപാവലി സമ്മാനങ്ങൾ

മധുരപലഹാരങ്ങൾ കൈമാറുകയും അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും സമ്മാനങ്ങൾ അയയ്ക്കുകയും ഒക്കെ ചെയ്താണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്സവ സീസൺ ആഘോഷിക്കാൻ ഇന്ത്യയിലെ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വർഷങ്ങളായി വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കാറുണ്ട്.  ഈ വർഷം ഹരിയാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ തന്‍റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ സമ്മാനിച്ചു. മിറ്റ്‌സ്‌കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ തന്‍റെ ഓഫീസ് ഹെൽപ്പർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുതിയ ടാറ്റ പഞ്ച് കാറുകളുടെ താക്കോൽ കൈമാറി. തന്‍റെ ജീവനക്കാരുടെ അർപ്പണബോധത്തിലും കഠിനാധ്വാനത്തിലും താൻ ആകൃഷ്ടനായെന്നും ഈ സീസണിൽ അവർക്ക് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചതായും ഭാട്ടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ ഭാട്ടിയയാണ് കമ്പനി ആരംഭിച്ചത്. അന്ന് മുതൽ ഈ ജീവനക്കാർ അദ്ദേഹത്തോടൊപ്പമുണ്ട്. തമിഴ്‌നാട്ടിലെ കോത്തഗിരിയിലെ ഒരു തേയിലത്തോട്ടത്തിന്‍റെ ഉടമ ഈ വർഷം തന്‍റെ ജീവനക്കാർക്ക് ദീപാവലി ബോണസായി ബൈക്കുകൾ…

Read More

1,096 കോടി രൂപ ലോട്ടറിയടിച്ചയാൾ ചെയ്തത്..!

ലണ്ടൻ: ലോട്ടറിയടിച്ച് കോടികൾ കിട്ടിയാൽ വലിയ വീടും വാഹനവുമൊക്കെ സ്വന്തമാക്കി രാജകീയ ജീവിതം നയിക്കാനാകും ഏവരും ആഗ്രഹിക്കുക. എന്നാല്‍ 108 മില്ല്യണ്‍ യൂറോ (1,096 കോടി രൂപ) ലോട്ടറിയടിച്ച യുകെ സ്വദേശി നീല്‍ ട്രോട്ടര്‍ ചെയ്തത് അതൊന്നുമല്ല. വലിയൊരു തടാകമുള്ള 500 ഏക്കര്‍ ഭൂമി വാങ്ങി എല്ലുമുറിയെ പണി എടുത്തു. 2014ലാണ് നീല്‍ ട്രോട്ടര്‍ തന്‍റെയും പങ്കാളിയായ നിക്കി ഒട്ടാവയുടെയും പേരിൽ വസ്തു വാങ്ങിയത്. ഇതിൽനിന്നു ട്രോട്ടറിനെ പിന്തിരിപ്പിക്കാന്‍ പങ്കാളി ശ്രമിച്ചിരുന്നു. പക്ഷേ, ദീര്‍ഘകാലമായുള്ള തന്‍റെ ആഗ്രഹമാണെന്നു പറഞ്ഞ് അദ്ദേഹം ഭൂമി വാങ്ങി. കഴിഞ്ഞ ഒന്‍പത് വര്‍ഷം ട്രോട്ടര്‍ അവിടെ കഠിനമായി അധ്വാനിച്ചു. നിറയെ പാഴ്മരങ്ങള്‍ വീണുകിടന്നിരുന്ന സ്ഥലമായിരുന്നു അത്. അവയെല്ലാം അദ്ദേഹം നീക്കി. ‌ധാരാളം കുളങ്ങള്‍ കുഴിക്കുകയും തടാകങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ശൈത്യകാലത്ത് പക്ഷികള്‍ക്ക് ഭക്ഷണമാകുന്നതിന് ധാരാളം വേലിച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ഇന്ന് അവിടം വിവിധ തരം…

Read More

ബസിന് വഴി നൽകാതെ അനധികൃതമായി പാർക്കിംഗ്, കാർ ഉയർത്തി കാൽനടയാത്രക്കാർ; സോഷ്യൽ മീഡിയ ഒന്നിച്ച് വിളിച്ചു ഇവർ ഹീറോസ്

ഒത്തുപിടിച്ചാൽ എത്ര വലിയ മലയും കീഴ്പ്പെടുത്താമെന്ന് കേട്ടിട്ടില്ലേ?  കൂട്ടായ പ്രവർത്തനത്തിൽ ഇങ്ങനെ വലിയ കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ന്യൂയോർക്കിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോ‍ൾ തരംഗമാകുന്നത്.  ഒരു കൂട്ടം ന്യൂയോർക്കുകാർ ഒത്തുചേർന്ന് അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഒരു കാർ ഉയർത്തി ഒരു ബസിന് വഴി നൽകുന്നതിനായി വശത്തേക്ക് നീക്കി. റെഡ്ഡിറ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, അസാധ്യമെന്നു തോന്നുന്ന ദൗത്യം നിറവേറ്റാൻ കാൽനടയാത്രക്കാരുടെ കൂട്ടം കൈകോർക്കുന്നതായി കാണിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോക്ക് ഇതിനോടകം തന്നെ 167,000-ലധികം ലൈക്കുകളും ഏകദേശം 3 ദശലക്ഷം വ്യൂസും ലഭിച്ചു. ബസിന്‍റെ സർവീസ് ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയതിന് ഇവർക്ക് അഭിനന്ദനവും ലഭിച്ചു.  നിരുത്തരവാദപരമായ പാർക്കിംഗ് എല്ലാവർക്കുമായി എത്രമാത്രം അസൗകര്യമുണ്ടാക്കുമെന്നും ആളുകൾ വീഡിയോയ്ക്ക് കമന്‍റിട്ടു. പിഴകൾ കൂടുതൽ കഠിനമായിരിക്കണം. വാഹനങ്ങൾ കൂടുതൽ വേഗത്തിൽ പിടിച്ചെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. …

Read More

മരുന്നിനൊപ്പം ലോട്ടറിയും വാങ്ങി; അടിച്ചത് ബംപർ!

അമൃത് സർ: ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ വരുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. രണ്ടരക്കോടി രൂപയുടെ ബംപര്‍ ലോട്ടറിയടിച്ച പഞ്ചാബി കർഷകനായ ശീതൾ സിംഗിന്‍റെ കാര്യത്തിൽ സംഭവിച്ചതും അങ്ങനെതന്നെ. മാർക്കറ്റിൽ മരുന്നു വാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. മെഡിക്കൽ ഷോപ്പിൽനിന്നു പുറത്തിറങ്ങുമ്പോൾ ലോട്ടറി ഏജന്‍റായ എസ്.കെ. അഗർവാൾ അദ്ദേഹത്തെ സമീപിച്ചു. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്നു പറഞ്ഞ് ഒരു ലോട്ടറി എടുക്കാൻ അയാൾ നിർബന്ധിച്ചു. കൈയിൽ പണം കുറവായിരുന്നതുകൊണ്ട് ആദ്യം ശീതൾ സിംഗ് മടിച്ചു. എന്നാൽ, ഏജന്‍റിന്‍റെ നിർബന്ധം കൂടിയപ്പോൾ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. മരുന്നും ടിക്കറ്റുമായി വീട്ടിലെത്തി അധികസമയം പിന്നിടും മുൻപേതന്നെ ഭാഗ്യദേവത കടാക്ഷിച്ചെന്ന വാർത്ത ശീതൾ സിംഗിനെ തേടിയെത്തി. വിവാഹിതരായ രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. കിട്ടാൻ പോകുന്ന വലിയ തുകകൊണ്ട് എന്തു ചെയ്യുമെന്ന ചോദ്യത്തിന് കുടുംബത്തോട് ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നായിരുന്നു ആ കർഷകന്‍റെ…

Read More

എല്ലാം അങ്ങോട്ട് ശരി ഇട് മാഷേ… വെെറലായി സുജിത്ത് മാഷും കുട്ടികളും

സോഷ്യൽ മീഡിയയിൽ താരമായി സുജിത്ത് മാഷും വിദ്യാർഥികളും. കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാട് തന്‍റെ വിദ്യാർഥികൾക്കൊപ്പമുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പലരും മാഷിന്‍റെയും കുട്ടികളുടെയും വീഡിയോ ഏറ്റെടുത്തു. വടി എടുത്ത് കുട്ടികളെ തല്ലി പഠിപ്പിച്ചിരുന്ന കാലത്തിൽ നിന്നും കുട്ടികളുടെ ഉള്ളറിഞ്ഞ് പഠിപ്പിക്കുന്ന രീതിയിലേക്ക അധ്യാപനം എത്തിയെന്നതിന് തെളിവാണ് സുജിത്ത് മാഷ്. ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്‍റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്.കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും.. എന്ന കുറിപ്പോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സുജിത്ത് മാഷിന്‍റെയും കുട്ടികളുടെയും വീഡിയോ പങ്കുവെച്ചതോടെ മാഷും കുട്ടികളും വെെറലായി. പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്‍റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സുജിത്ത് മാഷ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കുകയാണ്…

Read More

ഏറ്റവും വിചിത്രമായ ഫുഡ് കോംബോ; വൈറലായി പുതിയ പരീക്ഷണം

തേങ്ങാവെള്ളം ഏറ്റവും മികച്ച പ്രകൃതിദത്ത പാനീയമായി കണക്കാക്കപ്പെടുന്നു. ചുട്ടുപൊള്ളുന്ന വെയിലുള്ളപ്പോൾ  തെങ്ങിൽ നിന്ന് ഈ ഉന്മേഷദായകമായ പാനീയം നേരിട്ട് കുടിക്കാറുണ്ട്. അതിന്‍റെ മനോഹരമായ രുചിയ്‌ക്കപ്പുറം, തേങ്ങാവെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഫാന്‍റ മാഗിയും ചോക്കലേറ്റ് സമൂസയും പോലുള്ള ധീരമായ കോമ്പിനേഷനുകൾ തരംഗമായിരിക്കുന്ന പാരമ്പര്യേതര ഭക്ഷ്യ പരീക്ഷണങ്ങളുടെ ഇന്നത്തെ ലോകത്ത് തേങ്ങാവെള്ളം പോലും ഒഴിവാക്കപ്പെട്ടിട്ടില്ല. എക്‌സിൽ  പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തേങ്ങാവെള്ളത്തിൽ മുട്ട കലർത്തി ഒരു പാചക സൃഷ്ടി ഉയർന്നുവന്നു. വീഡിയോ കണ്ടതിന് ശേഷം, ഭക്ഷണപ്രിയരായ സമൂഹം അവരുടെ ഫിൽട്ടർ ചെയ്യാത്ത അഭിപ്രായങ്ങൾ പങ്കിടാൻ മടിച്ചില്ല. ചൂളയിൽ നിന്ന് ഒരു ചൂടുള്ള തേങ്ങ നീക്കം ചെയ്യുന്നത് വീഡിയോയിൽ കാണാം. വീണ്ടെടുത്തുകഴിഞ്ഞാൽ, പുറത്തെ ആവരണം വേർപെടുത്താൻ  ഒരു കത്തി ഉപയോഗിക്കുന്നു. ആവരണം നീക്കം ചെയ്ത ശേഷം  തിളയ്ക്കുന്ന തേങ്ങാവെള്ളം വെളിപ്പെടുന്നു. തുടർന്ന് അവൻ മുട്ട…

Read More