മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്; ഞങ്ങൾ പിരിയുന്നു; കുറിപ്പുമായി കോടീശ്വരൻ

മുംബൈ: വസ്ത്രവ്യാപര രംഗത്തെ പ്രമുഖരായ റെയ്മണ്ട് ഗ്രൂപ്പിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ (58) ഭാര്യ നവാസ് മോദിയുമായുള്ള 32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെ ഗൗതംതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. “മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്’ എന്ന മുഖവുരയോടെയാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ദമ്പതികളായും മാതാപിതാക്കളായും പരസ്പരം ശക്തിസ്രോതസുകളായും 32 വര്‍ഷം ഒരുമിച്ച് ജീവിച്ചു. വിശ്വാസം, ദൃഢനിശ്ചയം, പ്രതിബദ്ധത എന്നിവയിലൂടെ സഞ്ചരിക്കവേ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ജീവിതത്തിലെത്തി. അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. ഗോസിപ്പുകളും അഭ്യൂഹങ്ങളും പ്രചരിച്ചു. നവാസും ഞാനും രണ്ട് വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടതെല്ലാം തുടര്‍ന്നും ചെയ്യും. ഞങ്ങളുടെ തീരുമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’-ഗൗതം എക്‌സില്‍ കുറിച്ചു. ഗൗതം സിംഘാനിയയ്ക്ക്11,000 കോടി രൂപയിലധികം ആസ്തിയുണ്ട്. സോളിസിറ്റര്‍ ജനറല്‍ നടാര്‍ മോദിയുടെ മകളായ നവാസ് 1999ലാണ്…

Read More

സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കുടിച്ചു തീർത്ത കേസിലെ പ്രതി എലി…എലി..എലി… ട്രോളി സോഷ്യൽ മീഡിയ

ഭോപ്പാൽ: സിനിമയിലും ജീവിതത്തിലും ധാരാളം കുടിയന്മാരെ കണ്ടിട്ടുണ്ട്. അടിച്ചു പിമ്പിരിയായ ചിലരുടെ പ്രകടനങ്ങൾ ചിരി പടർത്തുന്നതായിരിക്കും. മധ്യപ്രദേശിലെ ചിന്ദ്വാര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം ഇതുപോലെ വ്യത്യസ്തനായ ഒരു കുടിയനെ പിടികൂടി. ഈ കുടിയൻ ചില്ലറക്കാരനല്ലെന്നാണു പോലീസിന്‍റെ വാദം. സംഭവം ഇങ്ങനെ: സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന മദ്യം ഒരുദിവസം കാണാതാകുന്നു. ഒന്നും രണ്ടും കുപ്പിയല്ല, 180 മില്ലിയുടെ 60 കുപ്പി മദ്യമാണ് അപ്രത്യക്ഷമായത്. തൊണ്ടിമുതൽ കാണാതായത് പോലീസിനെ വല്ലാതെ കുഴക്കിയെങ്കിലും ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി. കേസിലെ പ്രതി ആരെന്നറിയണ്ടേ.. ഒരു എലി. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം എലി കുടിച്ചു തീർക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കണ്ടെത്തിയെന്നു മാത്രമല്ല, പിടികൂടുകയും ചെയ്തു. മൂഷികരാജൻ ഇപ്പോൾ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതു…

Read More

കാപ്പി മുതൽ ലെമൺ റെെസ് വരെ; മണ്ഡല കാലത്ത് തീർഥാടകർക്കായുള്ള ഭക്ഷണത്തിന്‍റെ വില പുറത്ത്

വൃശ്ചിക മാസം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മണ്ഡല കാലത്തിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിക്കുമ്പോൾ തീർഥാടകർക്കായുള്ള ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില പുറത്തുവിട്ടു. എരുമേലിയിലും ഇടത്താവളങ്ങളിലുമുള്ള വെജിറ്റേറിയൻ ഹോട്ടലുകളിൽ നിശ്ചയിച്ച വിലവിവര പട്ടിക പ്രദർശിപ്പിക്കും. എന്നാൽ ഈ വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് വരെ മാത്രമുള്ളതാണ്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയെക്കാൾ കൂടുതൽ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. അധിക തുക ഈടാക്കിയാൽ തീർഥാടകർക്ക് പരാതി നൽകാം. ജില്ലാ സിവിൽ സപ്ലൈ ഓഫീസ്- 0481 2560371, ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് – 0481 2564677, ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്- 0481 2582998 എന്നീ നമ്പറുകളിൽ പരാതി നൽകാം. വില വിവരങ്ങൾ 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ 2.. ആന്ധ്രാ ഊണ്…

Read More

ആരവിടെ…സിംഹ രാജൻ എഴുന്നള്ളുന്നു… വഴി മാറിക്കോ…നാട്ടിലിറങ്ങിയ കാട്ടിലെ രാജൻ; വെെറലായി വീഡിയോ

മൃഗങ്ങളുടെ വീഡിയോ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാട്ടിലെ രാജാവെന്നാണ് സിംഹത്തെ വിളിക്കുന്നത്. കാട്ടിലെ രാജൻ നാട്ടിലിറങ്ങിയാൽ എങ്ങനെ ഉണ്ടാകും. പേടിച്ച് നിലവിളിച്ച് ഓടും െല്ലാവരും. കാഴ്ച ബംഗ്ലാവിലെ കൂട്ടിൽ സിംഹം കിടക്കുന്നതി കണ്ടാൽ പോലും പേടിച്ച് കരയുന്നവരാണ് നമ്മൾ. അപ്പോഴാണ് ഇനി നാട്ടിൽ ഇറങ്ങിയാൽ. എന്നാൽ ഇറ്റാലിയന്‍ നഗരമായ ലാഡിസ്‌പോളിലൂടെ രാത്രിയില്‍ ഒരു സിംഹം നടന്നു പോകുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിന്‍റെ ഇരുവശവും ധാരാളം വീടുകള്‍ കാണാം. റോഡ് വിജനമായി കിടക്കുന്നു. അതുവഴിയാണ് സിംഹം കൂളായി നടന്നു പോകുന്നത്. പ്രാദേശിക സർക്കസായ റോണി റോളർ സർക്കസില്‍ നിന്ന് ഒരു വയസുള്ള കിംബ എന്ന ആണ്‍ സിംഹമാണ് നടന്നു പോകുന്നതെന്നാണ് പറയുന്നത്. സിംഹം എങ്ങനെയാണ് കൂട് ചാടി പോയതെന്ന് അറിയില്ലെന്നും അത് പരിശോധിക്കുമെന്നും…

Read More

എടാ ഇത് ഇങ്ങനെ ഒന്നുമല്ലടാ… ഹെൽമറ്റിന് പകരം യുവാവിന്‍റെ തലയിൽ പേപ്പർ ബാഗ്

ബാംഗ്ലൂർ നഗരം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വീണ്ടുമിതാ ബാംഗ്ലൂരിൽ നിന്നുള്ള ഒരു രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വാഹനം ഓടിക്കുമ്പോൾ റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചു വേണം ഓടിക്കുവാൻ. ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ കൃത്യമായി ഹെൽമെറ്റ് വെക്കണം. ഇതിനു ബദലായി എന്തെങ്കിലും ചെയ്താൽ അവരിൽ നിന്നും ഫെെൻ ഈടാക്കുന്നതാണ്. ചെക്കിങ്ങിനായി പോലീസും എഐ കാമറയും നാട് മുഴുവൻ സ്ഥാപിക്കുമ്പോഴും ഇന്നും റോഡ് നിയമങ്ങൾ തെറ്റിക്കുന്നവർ കൂടുതലാണ്. ഹെൽമെറ്റ് ധരിക്കാതെ ബെെക്കിൽ പോകുന്ന യുവാവിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വെെറലാകുന്നത്. ഇതിൽ എന്താണിത്ര അതിശയിക്കാനുള്ളത്. ഹെൽമെറ്റ് വെച്ചില്ലെങ്കിൽ പിഴ അടക്കും. അത്ര തന്നെ. എന്നാണ് മനസിൽ കരുതുന്നത്. എന്നാൽ ഇവിടെ ഈ ചെറുപ്പക്കാരൻ തലയിൽ പേപ്പർ കൊണ്ടുള്ള ഹെൽമെറ്റാണ് ധരിച്ചിരിക്കുന്നത്. പൊലീസിനെ പറ്റിക്കാൻ നോക്കിയതാണോ അതോ മഴയിൽ നിന്നും രക്ഷ നേടാനാണോ യുവാവ്…

Read More

ചായ കിട്ടിയില്ല ; ഓപ്പറേഷൻ തിയറ്ററിൽനിന്ന് ഡോക്ടർ ഇറങ്ങിപ്പോയി!

നാഗ്പുർ: സമയത്ത് ചായ കിട്ടാത്തതിന് ഡോക്ടർ ശസ്ത്രക്രിയ നിർത്തിവച്ച് ഓപ്പറേഷൻ തിയറ്ററിൽനിന്ന് ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഖാട്ട് ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്ത്രീകൾക്ക് കുടുംബാസൂത്രണ ശസ്ത്രക്രിയ നടത്തുമ്പോ ഴായിരുന്നു സംഭവം. എട്ടു സ്ത്രീകൾക്കാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ഇതിൽ നാലാമത്തെ സ്ത്രീയുടെ ശസ്ത്രക്രിയ പൂർത്തിയായപ്പോഴാണ് ചായ കിട്ടാത്തതിന്‍റെ പേരിൽ തേജ്റംഗ് ഭലാവി എന്ന ഡോക്ടർ കോപത്തോടെ ഓപ്പറേഷൻ തിയറ്റർ വിട്ടത്. മറ്റ് ജൂണിയർ ഡോക്ടർമാരും നഴ്സുമാരും ഡോക്ടറോടു യാചിച്ചെങ്കിലും ദയ കാട്ടിയില്ല. ഭാലവി സ്ഥലംവിട്ടതിനാൽ ബാക്കിയുള്ള ഓപ്പറേഷൻ പൂർത്തിയാക്കാൻ മറ്റൊരു ഡോക്ടറെ വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റത്തിനു ഭലാവിക്കെതിരേ അന്വേഷണം ആരംഭിച്ചു. സംഭവദിവസം പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ലെന്നും തന്‍റെ ആരോഗ്യനില വഷളായതിനാലാണ് ആശുപത്രി വിട്ടതെന്നുമാണ് ഭലാവി പറയുന്നത്.

Read More

എമർജൻസി നമ്പറിൽ വിളിച്ചു; പോലീസ് എത്തിയപ്പോൾ കെട്ടിപ്പിടിത്തം!

ഫ്ലോറിഡ: അത്യാഹിതങ്ങൾ വല്ലതും സംഭവിച്ചാൽ സഹായം തേടി വിളിക്കാനുള്ളതാണ് പോലീസിന്‍റെ എമർജൻസി നമ്പർ. കഴിഞ്ഞദിവസം ഫ്ലോറിഡയിൽ ഒരു പോലീസ് സ്റ്റേഷനിലെ എമർജൻസി നമ്പറായ 911 ലേക്ക് കോൾ വന്നു. ഒട്ടും വൈകാതെ ഒരു പോലീസ് ഓഫീസർ ലൊക്കേഷനിൽ പാഞ്ഞെത്തി. ഒരു വീട്ടിൽനിന്നാണ് വിളി വന്നത്. പോലീസ് ഓഫീസർ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചപ്പോൾ വീട്ടമ്മ പുറത്തേക്കു വന്നു. പോലീസുകാരനെ കണ്ട് അന്തം വിട്ട അവർ കാര്യം തിരക്കി. 911ലേക്ക് ഒരു കോൾ വന്നുവെന്നും അതിനാലാണ് എത്തിയതെന്നും ഓഫീസർ പറഞ്ഞു. താൻ വിളിച്ചിട്ടില്ലെന്നും മകനോട് ചോദിച്ച് നോക്കട്ടെ എന്നും പറഞ്ഞ് തന്‍റെ ചെറിയ മകനെ വിളിച്ചുവരുത്തി. വിളിച്ചത് താനാണെന്ന് അപ്പോൾതന്നെ അവൻ സമ്മതിച്ചു. എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് തനിക്ക് പോലീസ് ഓഫീസറെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവന്‍റെ മറുപടി. ഇതുകേട്ട ഓഫീസർ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടിയെ കെട്ടിപ്പിടിച്ചു. എമർജൻസി നമ്പറിന്‍റെ ഉപയോഗത്തെക്കുറിച്ചു കുട്ടിക്കു വിശദമായി…

Read More

കരുതിയിരുന്നോളൂ… വലയുമായി എത്തുന്നുണ്ട് പെൺപുലികൾ; ഡേറ്റിംഗ് ആപ്പിലൂടെ ആദ്യം സൗഹൃദം , കെണിയിൽ പെട്ടാൽ പിന്നെ നടക്കുന്നതിങ്ങനെ…

കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് തട്ടിപ്പുകളിലും പുത്തൻ രീതികൾ വന്നുകൊണ്ടിരിക്കുകയാണ്. ഡേറ്റിംഗ് ആപ്പ് ഉപയോഗപ്പെടുത്തി ദില്ലി, പൂനെ എന്നിവടങ്ങളിലെ റെസ്റ്റോറന്‍റുകൾ തട്ടിപ്പ് നടത്തുന്നന്നാണ് ആരോപണം. സോഷ്യൽ മീഡിയയിൽ ഇതിനെകുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്താനായ് ഇവർ യുവതികളെ വാടകയ്ക്ക് എടുക്കും. തുടർന്ന് ഡേറ്റിങ്ങ് ആപ്പിലൂടെ പുരുഷന്മാരെ തെരഞ്ഞ് പിടിച്ചു വലയിൽ വീഴത്തുന്നു. നിരവധി പുരുഷന്മാരാണ് ഈ കെണിയിൽ വീണത്. 23,000 രൂപയാണ് പുനെ സ്വദേശിയായ യുവാവിന് ഇത്തരത്തിൽ നഷ്ടമായത്. വ്യാജ പ്രൊഫലുകൾ വഴി ഡേറ്റിംഗ് ആപ്പിലൂടെ വാടകയ്ക്കെടുത്ത യുവതികൾ സജീവമാകും. പിന്നാലെ സമ്പന്നരായ യുവാക്കളെ കണ്ട് പിടിച്ച് ഡേറ്റിംഗിനായ് ക്ഷണിക്കുകയും ചെയ്യും. പോകേണ്ട റെസ്റ്റോറന്‍റും കഴിക്കേണ്ട ഭക്ഷണങ്ങളും ഇവർ തീരുമാനിക്കും. റെസ്റ്റോറന്‍റിൽ എത്തിക്കഴിഞ്ഞാൽ ഏറ്റവും വിലകൂടിയ ഭക്ഷണം തന്നെ ഇവർ ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്യും. അവസാനം തന്ത്രപരമായ് പുരുഷന്മാരെകൊണ്ട് തന്നെ ഇവർ ബില്ലടയ്പ്പിക്കും. ഭക്ഷണം കഴിച്ച് പിരിഞ്ഞതിന്…

Read More

കൂട്ടണോ? കുറയ്ക്കണോ? എന്തായാലും ഇവിടെ ഉത്തരമുണ്ട്, കണക്കിൽ പുലിയാണ് ഈ നായക്കുട്ടി

മനുഷ്യരോട് വളരെ സ്നേഹത്തിൽ നിൽക്കുന്ന വളർത്തുമൃഗമാണ് നായ. നൽകുന്ന സ്നേഹത്തിന് എപ്പോഴും നന്ദിയുള്ളവരാണ് നായ്ക്കൾ. എന്നാൽ ഈ ഗുണങ്ങൾക്ക് പുറമെ വ്യത്യസ്തമായൊരു ക‍ഴിവുള്ള ഒരു നായയാണ് ഇപ്പോൾ താരമായിരിക്കുന്നത്. കണക്ക് കൂട്ടാനും കുറയ്ക്കാനും സ്കൌട്ട് എന്ന ഈ നായക്കുട്ടിയ്ക്ക് നന്നായിട്ടറിയാം. ഇതുമായ് ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒക്കെ സ്കൌട്ട് കൃത്യമായ് ഉത്തരം നൽകും. തന്‍റെ കാലുകൾ നിലത്ത് തട്ടിയാണ് സ്കൌട്ട് ഉത്തരം പറയുന്നത്. ചോദിക്കുന്ന ചോദ്യത്തിന്‍റെ ഉത്തരത്തിനനുസരിച്ച് സ്കൌട്ട് നിലത്ത് തട്ടും. ഒരു തവണ തട്ടിയാൽ ഉത്തരം ഒന്ന്, രണ്ട് തവണ തട്ടിയാൽ രണ്ട് ഇങ്ങനെയാണ് മറുപടി നൽകുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ മാത്‌സ് വിത്ത് സ്കൌട്ട് എന്ന അടിക്കുറിപ്പിനൊപ്പമാണ് പങ്ക്‌വച്ചിരിക്കുന്നത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വളരെ വേഗത്തിലാണ് സ്കൌട്ട് നൽകുന്നതും. അസാധ്യമായ ഈ കഴിവിനെ അഭിനന്ദിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ സ്കൌട്ടിനെ അഭിനന്ദിച്ചത്.    …

Read More

വീൽചെയർ ഉപയോക്താക്കൾക്കായി പുതിയ കാർ ഡിസൈൻ; കൈയടിച്ച് സോഷ്യൽ മീഡിയ

വീൽചെയർ ഉപയോഗിക്കുന്നവർക്ക് കാറുകളിൽ കയറാൻ എളുപ്പമല്ല. ഇത് അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. അവർക്ക് പലപ്പോഴും കാറുകളിൽ സഞ്ചരിക്കാൻ സഹായം ആവശ്യമാണ്. ഇത് ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്. ഇതിന് മറ്റൊരു വ്യക്തിയുടെ സഹായം ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും, ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ഈ പ്രശ്നത്തിന് ഒരു സാങ്കേതിക പരിഹാരം കാണിക്കുന്നു. ഇത് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചുപറ്റി അത് “സൂപ്പർ സ്മാർട്ടും സൂപ്പർ ഉപയോഗപ്രദവുമായ ഡിസൈൻ” ആണെന്ന് കണ്ടെത്തി. ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്‌ഫോമിൽ തന്നെ ശരിക്കും ആകർഷിച്ച പരിഷ്കരിച്ച കാറിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തു. സമാനമായ കാറുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്താനുള്ള തന്‍റെ താൽപര്യം അദ്ദേഹം സൂചിപ്പിച്ചു. “സൂപ്പർ സ്മാർട്ടും സൂപ്പർ ഉപയോഗപ്രദവുമായ ഡിസൈൻ. ഞങ്ങളുടെ വാഹനങ്ങൾക്ക് ഈ ഫിറ്റ്‌മെന്‍റുകൾ വാഗ്ദാനം ചെയ്യാൻ കഴിയുമെങ്കിൽ അത് എന്നിൽ അഭിമാനം…

Read More