അടിച്ച് പൂസായപ്പോൾ പാമ്പിനെ കൈയിലെടുത്ത് കിന്നാരം;പിന്നാലെ യുവാവിനു ദാരുണാന്ത്യം

യുപി: മദ്യലഹരിയിൽ പാമ്പിനെ കൈയിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവിന് പാമ്പുകടിയേറ്റു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ അഹിരൗലി ഗ്രാമവാസിയായ രോഹിത് ജയ്‌സ്വാൾ (22) ആണ് മരിച്ചത്. വഴിയില്‍ കിടന്ന വഷപ്പാമ്പിനെ പിടികൂടിയശേഷം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അത്യാഹിതം സംഭവിച്ചത്. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ യുവാവ് പാമ്പിനെ തൂക്കിയെടുക്കുന്നതും അതിനോട് വര്‍ത്തമാനം പറയുന്നതും കാണാം. കാഴ്‌ചക്കാർ പരിഭ്രാന്തിയോടെ പാമ്പിനെ നിലത്തിടാൻ പറയുമ്പോള്‍ അവരോട് മാറിപ്പോകാന്‍ ആവശ്യപ്പെടുന്നു. ഇടയ്ക്ക് പാമ്പിനോട് തന്‍റെ കൈയിൽ കടിക്കാന്‍ പറഞ്ഞ് യുവാവ് തല്ലുന്നുമുണ്ട്. അതിനിടെ താഴെ വീണ പാമ്പിനെ വീണ്ടും എടുത്ത് നാക്കില്‍ നിര്‍ബന്ധിച്ചു കടിപ്പിക്കുന്നു. പലയാവർത്തി ഇയാൾ നാക്ക് നീട്ടിയശേഷമാണ് പാന്പ് കടിക്കുന്നത്. കടിയേറ്റ യുവാവ് താമസിയാതെ മരിച്ചു.

Read More

ഏയ് ഓട്ടോ… കെെയടി നേടി “ഓട്ടോറിക്ഷാ റേസ്’

കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, കാറോട്ട മത്സരംപോലെ ഓട്ടോറിക്ഷകളുടെ ഓട്ടമത്സരം സംഘടിപ്പിച്ചതായി അധികമൊന്നും കേട്ടിട്ടില്ല. മുച്ചക്രക്കാരനായ ഓട്ടോകളുടെ വേഗമത്സരം അത്ര സുരക്ഷിതമല്ലെന്നതാകും അതിനു കാരണം. എന്നാൽ, നാഗാലാ‌ൻഡിന്‍റെ തലസ്ഥാനമായ കൊഹിമയിൽ കഴിഞ്ഞദിവസം “ഓട്ടോറിക്ഷാ റേസ്’ അരങ്ങേറി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഇതിന്‍റെ വീഡിയോ വൈറലുമായി. വിശാലമായ ഒരു ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സ്റ്റാര്‍ട്ടിംഗ് പോയിന്‍റില്‍ റേയ്സിന് തയാറായി മൂന്ന് ഓട്ടോറിക്ഷകൾ. ഫ്ലാഗ് ഓഫ് ചെയ്തതോടെ അവ ട്രാക്കിലൂടെ പൊടിപടർത്തി കുതിച്ചുപാഞ്ഞു. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷകളുടെ ആവേശമത്സരത്തിനു കാഴ്ചക്കാരുടെ നിറഞ്ഞ കൈയടി. മത്സരഫലമെന്തെന്നു വ്യക്തമല്ലെങ്കിലും വീഡിയോ കണ്ടവരെല്ലാം മത്സരം ആസ്വദിച്ചു. ഫോര്‍മുല വണ്‍ തോറ്റ് പോകുന്ന മത്സരമെന്നുവരെ ചിലർ വാഴ്ത്തി. ഓട്ടോ ഡ്രൈവർമാർ റോഡിലൂടെ വണ്ടി ഓടിക്കുന്നത് കണ്ടാൽ ഇതിലും ആവേശകരമാണെന്നായിരുന്നു ഒരാളുടെ കമന്‍റ്.

Read More

‌എന്ത് വിധി ഇത്… വല്ലാത്ത ചതി ഇത്; റോഡ് മോഷ്ടിച്ചുകൊണ്ട് പോകുന്ന ഗ്രാമ വാസിക‌ളെ കാണണോ; വെെറലായി വീഡിയോ

മോഷണ ശ്രമങ്ങൾ പലപ്പോഴും വലിയ വാർത്ത ആകാറുണ്ട്. ‌ഒറ്റക്കോ സംഘം ചേർന്നൊക്കെയോ ആണ് പലപ്പോഴും മോഷ്ടാക്കൾ ഇറങ്ങുന്നത്. എന്നാൽ ഒരു നാട് മുഴുവൻ മോഷണത്തിനു ഇറങ്ങിയാൽ എങ്ങനെ ഉണ്ടാകും. ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലാണ് അത്തരത്തിൽ ഒരു സംഭവം നടന്നത്. ഭാഗികമായി മൂന്ന് കിലോമീറ്റർ നീളത്തിൽ നിർമിച്ച ഒരു റോഡാണ് ഗ്രാമ വാസികൾ സംഘം ചേർന്ന് മോഷ്ടിച്ചു കൊണ്ട് പോയത്. നിർമ്മാണത്തിലിരുന്ന റോഡിന്‍റെ നിർമ്മാണ സാമഗ്രികളാണ് ഗ്രാമ വാസികൾ മോഷ്ടിച്ച് വീടുകളിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കല്ലുകൾ, കോൺക്രീറ്റ്, മണൽ, ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികളാണ് ഇവർ മോഷ്ടിച്ചത്. ഉത്കർഷ് സിങ് എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുൾപ്പെടെയുള്ളവർ വലിയ കൊട്ടകളും ചട്ടികളും കൊണ്ട് വന്ന് റോഡ് നിർമാണത്തിനു കൊണ്ട് വന്ന മണലും കല്ലും…

Read More

സൗഹൃദമിതെന്നുമൊരു സുന്ദര കിസ; 55 വർഷങ്ങൾക്ക് ശേഷം ഉറ്റ ചങ്ങാതിമാർ തമ്മിൽകണ്ടു മുട്ടി; കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീരില്ല

ദിവസേന സമൂഹ സാധ്യമങ്ങളിൽ നിരവധി വീഡിയോകൾ വെെറലാകുണ്ട്. അത്തരത്തിൽ വെെ‌റലാകുന്ന വീഡിയോകളിൽ നമ്മുടെ കണ്ണും മനസും നിറയിക്കുന്നവയുമുണ്ട്. കാഴ്ചക്കാരന് അത്യധികം സന്തോഷം തോന്നുന്ന വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്. വർഷങ്ങൾക്ക് മുൻപ് നിങ്ങളോടൊപ്പം പഠിച്ച സുഹൃത്തിനെ കാണണമെന്ന് തോന്നിയാൽ ഒരൊറ്റ ക്ലിക് മതി. സുഹൃത്ത് നിങ്ങളുടെ മുൻപിലെത്തും. അത്രയേറെ സോഷ്യൽ മീഡിയ വളർന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ ക‌ടന്നു വരവിനും മുൻപൊരു കാലഘട്ടമുണ്ടായിരുന്നു. അന്നത്തെ കാലത്ത കത്തുകളിലൂടെയും മറ്റുമായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇന്നത് വാട്സ്ആപ്പിലേക്കും, ഫേസ്ബുക്കിലേക്കും ഇൻസ്റ്റയിലേക്കുമൊക്കെ മാറിയിരിക്കുന്നു. നീണ്ട 55 വർഷങ്ങൾക്കിപ്പുറം തന്‍റെ ആത്മാർത്ഥ സുഹൃത്തിനെ കണ്ടപ്പോഴുള്ള ഒരു മുത്തശ്ചന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വെെറലാകുന്നത്. മുത്തശ്ചൻ തന്‍റെ ചെറുമകനോട് തന്‍റെ കൂട്ടുകാരന്‍റെ കാര്യം പറയുകയായിരുന്നു. മോനെ എനിക്ക് എന്‍റെ കൂട്ടുകാരനെ ഒന്നു കാണണം. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്ന് മുത്തശ്ചൻ…

Read More

നിനക്ക് ചെറിയ മുടിയാണ്; അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആണ്; ചെറിയ മുടിയായതിന്‍റെ പേരിൽ യുവതി നേരിട്ടത് ക്രൂരമായ അക്രമണം

ഫെമിനിസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിൽ തെളിയുന്ന രൂപം തോളൊപ്പം മുറിച്ചിട്ട മുടിയും വലിയ കണ്ണടയുമൊക്കെ വെച്ച ആളുകളെ ആണ്. തോളൊപ്പം മുടി മുറിച്ചിട്ട യുവതിയെ കണ്ട് ഫെമിനിസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വെെറലാവുകയാണ്. സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ ജിഞ്ചുവിലെ ഒരു സ്റ്റോറിലെ ജീവനക്കാരിയായ യുവതി‌യെ മുടിയുടെ നീളം കുറവായതിന്‍റെ പേരിൽ ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് 20 വയസുള്ള യുവാവ് ആക്രമിക്കുകയായിരുന്നു. സിസിടിവിയിൽ യുവാവ് സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയിലെത്തിയ ഇയാൾ യുവതിക്ക് നേരെ പാഞ്ഞടുക്കുകയും ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് നിലത്തിട്ട് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. നിനക്ക് ചെറിയ മുടിയാണ്. അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആയിരിക്കണം. ഞാനൊരു മെയിൽ ഷോവനിസ്റ്റാണ്. ഫെമിനിസ്റ്റുകൾ ഞങ്ങളുടെ അക്രമത്തിന് അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞാണ് ഇയാൾ സ്ത്രീയെ അക്രമിച്ചത്. ഇയാളുടെ ആക്രമണത്തിൽ യുവതിയുടെ ചെവിക്കും…

Read More

വില കേട്ടാൽ വിശ്വസിക്കില്ല..! ടൈറ്റാനിക്കിലെ മെനു, ബ്ലാങ്കറ്റ്, പോക്കറ്റ് വാച്ച് തുടങ്ങിയവ ലേലത്തിന്

ലണ്ടൻ: 111 വര്‍ഷം മുമ്പ് കടലിൽ മുങ്ങിയ ആഡംബര യാത്രാക്കപ്പലായ ടൈറ്റാനിക് എക്കാലവും വാർത്തകളിലെ താരമാണ്. ഏറ്റവും ഒടുവിലായി ടൈറ്റാനിക്കിലെ പുരാതന വസ്തുക്കളുടെ ലേലമാണ് വാര്‍ത്തകളില്‍ ഇടം തേടുന്നത്. ടൈറ്റാനിക്കിൽ ഉപയോഗിച്ചിരുന്ന ഒരേയൊരു ഫസ്റ്റ് ക്ലാസ് ഡിന്നർ മെനു കാർഡാണ് ഇത്തവണ ലേലത്തിലെ ഏറ്റവും വിശിഷ്ട വസ്തു. ഇത് ലേലത്തില്‍ 71,87,390 രൂപയ്ക്കു വിറ്റ് പോകുമെന്നാണു കണക്കുകൂട്ടൽ. ആഡംബരക്കപ്പലില്‍ സാധാരണക്കാരും ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രത്യേക ഭക്ഷണ മെനു ഉണ്ടായിരുന്നത്. ആ മെനുവില്‍ മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മെനു കാർഡിലെ അക്ഷരങ്ങള്‍ ഭാഗികമായി മാഞ്ഞ് തുടങ്ങിയനിലയിലാണ്. ഈ മെനു മാത്രമല്ല ലേലത്തിലുള്ളത്. മെനുവിനെക്കാള്‍ വില പ്രതീക്ഷിക്കുന്ന ഒന്നാണ് കപ്പലില്‍ ഉപയോഗിച്ചിരുന്ന ഡെക്ക് ബ്ലാങ്കറ്റ്. ഇതിന് ഒരു കോടി രൂപവരെ വില…

Read More

20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ

ജയ്‌പുര്‍: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ്‌ഗഡിലെ 90 അംഗ സഭയിലെ 20 മണ്ഡലങ്ങളിലേക്കും ഇന്നലെ ജനം വിധിയെഴുതി. അതിനിടെ പ്രചാരണച്ചൂടിലുള്ള രാജസ്ഥാനിലെ ഒരു സ്ഥാനാർഥിയുടെ വിശേഷങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. 78കാരനായ തീതർ സിംഗ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് രാജ്യത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത്. 1970 മുതല്‍ രാജസ്ഥാനില്‍ നടന്ന എല്ലാ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിലും തീതർ സിംഗ് മത്സരിച്ചിട്ടുണ്ട്. 10 നിയമസഭ തെരഞ്ഞെടുപ്പിലും 10 ലോക്‌സഭ തെരഞ്ഞെടുപ്പിലും തീതര്‍ മത്സരിച്ചു. മത്സരിച്ച 20 തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പ്പോലും ജയിച്ചില്ല. പിന്നെയെന്തിനാണ് മത്സരമെന്നു ചോദിച്ചപ്പോൾ തീതർ പറഞ്ഞ മറുപടി ഇങ്ങനെയാണ്- “എന്‍റെ മത്സരം അവകാശങ്ങൾക്കു വേണ്ടിയുള്ളതാണ്. താന്‍ ഉൾപ്പെടുന്ന ജനസമൂഹത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആയുധമാണിത്. പ്രായം വര്‍ധിച്ചു, എന്നാലും ആഗ്രഹങ്ങൾക്കു തെല്ലും മങ്ങലില്ല.’ ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് തീതർ. 1970കളില്‍ തീതർ ഉൾപ്പെടെ നിരവധി…

Read More

നെറ്റിയിൽ പങ്കാളിയുടെ പേര് പച്ചകുത്തി; ഇങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് യുവതി, മാനസിക വിഭ്രാന്തിയെന്ന് സോഷ്യൽ മീഡിയ

പ്രണയത്തിലുള്ള ആളുകൾ പലപ്പോഴും തങ്ങളുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അതിരുകടന്ന വഴികൾ കണ്ടെത്താറുണ്ട്. എന്നാൽ യുകെയിലെ ഒരു യുവതി തന്‍റെ നെറ്റിയിൽ പങ്കാളിയുടെ പേര് പച്ചകുത്തിയിരിക്കുകയാണ്. തന്‍റെ നെറ്റിയിൽ ‘കെവിൻ’ എന്ന പേര് മഷി പുരട്ടിയതിന്‍റെ വീഡിയോയാണ് അന സ്റ്റാൻസ്‌കോവ്‌സ്‌കി പോസ്റ്റ് ചെയ്തത്. ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ ടാറ്റൂ ആർട്ടിസ്റ്റ് അവളുടെ നെറ്റിയിൽ ‘കെവിൻ’ എന്ന് ഭീമാകാരമായ കറുത്ത അക്ഷരത്തിൽ മഷി കൊണ്ട് എഴുതുന്നത് കാണാം. തുടക്കത്തിൽ അവൾക്ക് വേദനയും അസ്വസ്ഥതയും തോന്നിയെങ്കിലും, സ്റ്റാൻസ്‌കോവ്‌സ്‌കി അതിന്‍റെ ഫലത്തിൽ അതിയായ സന്തോഷവും സന്തോഷവും ഉള്ളതായി തോന്നി.”അയാൾക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നുണ്ടോ”, കണ്ണാടിയിൽ സ്വയം നോക്കി അവൾ പൊട്ടിച്ചിരിച്ചു.’എന്‍റെ മുഖത്ത് എന്‍റെ ബിഎഫിന്‍റെ പേര് പച്ചകുത്തുന്നു,’ എന്നാണ് അവർ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അടിക്കുറിപ്പ് നൽകിയത്. പലരും വീഡിയോ വ്യാജമെന്ന് പറഞ്ഞു കമന്‍റിട്ടു. അതേസമയം സോഷ്യൽ മീഡിയ സ്വാധീനത്തിനായി ഇത് ചെയ്തതെന്നും ഇതിന്…

Read More

ടെസ്റ്റിനായ് യുവതി വണ്ടി ഓടിച്ചത് 1,000 മൈൽ; ഒടുവിൽ സംഭവിച്ചതിങ്ങനെ

പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് പോലും ഒരു പുതിയ നഗരത്തിൽ ഡ്രൈവിംഗ് അൽപ്പം ബുദ്ധിമുട്ടാണ്, എന്നാൽ പ്രാദേശികമായി ഒരു ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ പാടുപെടുന്ന ഒരു വിദ്യാർഥി തന്‍റെ ജന്മനഗരത്തിൽ നിന്ന് 1,000 മൈൽ ചുറ്റിക്കറങ്ങി. 22 വയസ്സുള്ള എമിലി ഡോയൽ എന്ന വിദ്യാർഥിക്ക് അവളുടെ ഡ്രൈവിംഗ് ടെസ്റ്റ് എഴുതാൻ ബെർക്ക്‌ഷെയറിലെ വിൻഡ്‌സറിൽ നിന്ന് വടക്കുകിഴക്കൻ സ്കോട്ട്‌ലൻഡിലെ ഒരു നഗരമായ അബർഡീനിലേക്ക് പോകേണ്ടിവന്നു. ഏപ്രിലിൽ തന്‍റെ തിയറി പരീക്ഷ പാസായതു മുതൽ വീടിനടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് മ്യൂസിക്കൽ തിയേറ്റർ വിദ്യാർത്ഥിനി എമിലി പറഞ്ഞു. കാലങ്ങളായി ശ്രമിച്ചിട്ടും ബെർക്‌ഷെയറിൽ അവളുടെ അടുത്തെങ്ങും ലഭിക്കാത്തതിനാൽ മറ്റെവിടെയെങ്കിലും നോക്കാൻ അവൾ തീരുമാനിച്ചു. ഏപ്രിൽ മുതൽ ഞങ്ങൾ ഒരു ടെസ്റ്റ് നടത്താൻ ശ്രമിക്കുന്നു, ഒരു ബുക്കിംഗ് നേടാനോ തീയതി ഉറപ്പാക്കാനോ പോലും കഴിഞ്ഞില്ല. ആറ് മാസം മുതൽ ഒരു വർഷം…

Read More

ഒരു രാത്രി താമസിക്കാൻ 83 ലക്ഷം; ഇതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ സ്യൂട്ട്

ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ ബന്ധുവും കണ്ടന്‍റ് ക്രിയേറ്ററുമായ അലന്ന പാണ്ഡേ ഇപ്പോൾ പങ്കിട്ടിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഹോട്ടൽ സ്യൂട്ടിന്‍റെ വീഡിയോയാണ്. ദുബായിൽ സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിസ് ദി റോയലിലെ മനോഹരമായ മുറിയിൽ പ്രോപ്പർട്ടി മുറികൾ, പൂൾ ഡെക്ക്, ഓഫീസ്, ലൈബ്രറി, കോൺഫറൻസ് റൂം എന്നിവ ഉണ്ട്.’അൾട്രാ ലക്ഷ്വറി എക്സ്പീരിയൻഷ്യൽ റിസോർട്ടിലെ’ ഒരു രാത്രി താമസത്തിന് $100,000 (ഏകദേശം 83 ലക്ഷം) രൂപയാണ് ചിലവ്.  ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടൽ സ്യൂട്ടിന്‍റെ ടൂർ എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് പാണ്ഡേ എഴുതിയത്. $100,000-ന് നിങ്ങൾക്ക് 4 കിടപ്പുമുറികൾ, സ്റ്റീം റൂമുകളുള്ള 4 കുളിമുറികൾ, 12-സീറ്റ് ഡൈനിംഗ് റൂം/ കോൺഫറൻസ് റൂം, ഇൻഡോർ, ഔട്ട്‌ഡോർ അടുക്കളകൾ, സിനിമാ തിയേറ്റർ, ഓഫീസ്/ലൈബ്രറി, പ്രൈവറ്റ് ബാർ, ഗെയിം റൂം, താപനില നിയന്ത്രിത ഇൻഫിനിറ്റി പൂൾ, 360 ഡിഗ്രി കാഴ്ചകളുള്ള സ്വകാര്യ…

Read More