ക്രിസ്മസ്-പുതുവത്സരം; മുട്ട, കോഴിയിറച്ചി വില ഉയർന്നുതുടങ്ങി; പിടിതരാതെ നാടൻ കോഴിവില നാനൂറിൽ; വിലനിയന്ത്രിക്കുന്നത്  തമിഴ്നാട് ലോബിയെന്ന് വ്യാപാരികൾ

കോട്ടയം: ക്രിസ്മസിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടി. ക്രിസ്മസ്-പുതുവത്സരം ആകുന്നതോടെ കോഴിവില ഇനിയും കൂടുമെന്നാണ് സൂചന. മുട്ടയൊന്നിന് 25 പൈസ വരെയാണു കൂടിയത്. കോഴിയിറച്ചി വില പലയിടത്തും 130 ആയി. നാടന്‍ കോഴിയുടെ വിലയും കൂടി. 350 രൂപയുണ്ടായിരുന്ന നാടന്‍ കോഴിയുടെ വില 370 മുതല്‍ 400 വരെയെത്തി. കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും കൂടുതലായി വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അടുത്ത നാളുകളിലായി കോഴിമുട്ടയുടെയും കോഴിയിറച്ചിയുടെയും വില നിയന്ത്രിക്കുന്നതും തമിഴ്‌നാട് ലോബിയാണ്. ക്രിസ്മസിനോടനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ കുറെ നാളായി തമിഴ്‌നാട്ടില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി വര്‍ധിച്ചു. ഇതും വില കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്ത് 6.90 രൂപ മുതലാണ് മുട്ടയുടെ ചില്ലറ വില്‍പന. തമിഴ്‌നാട്ടില്‍ മുട്ടയുടെ അടിസ്ഥാന…

Read More

നിർധന കുടുംബത്തിന്‍റെ 3സെന്‍റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തു; ഭിന്നശേഷിയുള്ള മകളുമായി എങ്ങോട്ട് പോകുമെന്നറിയാതെ കുടുംബം; ജനപ്രതിനിധികൾ ഇടപെട്ടിട്ടും വഴങ്ങാതെ ബാങ്ക് അധികൃതർ

എരുമേലി: ആകെയുള്ള മൂന്ന് സെന്‍റ് സ്ഥലവും കിടപ്പാടവും വീട്ടുപകരണങ്ങളും ബാങ്ക് ജപ്തി ചെയ്തതോടെ ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പെടെ നിർധന പട്ടികജാതി കുടുംബം പെരുവഴിയിൽ. ജനപ്രതിനിധികൾ ഇടപെട്ട് ജപ്തിക്ക് സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. കോടതി ഉത്തരവുള്ളത് മുൻനിർത്തി പോലീസ് മേൽനോട്ടത്തിൽ ജപ്തി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം എരുമേലി പഞ്ചായത്തിലെ കനകപ്പലം വാർഡിൽ അടുക്കള കോളനി ഭാഗത്ത്‌ കുളക്കുറ്റിയിൽ രാജേഷ് – സുജ ദമ്പതികളുടെ വീടും സ്ഥലവുമാണ് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത് പിടിച്ചെടുത്തത്. മക്കളായ അമൽ, അനുജ, അഞ്ജന എന്നിവരുമായി മാതാപിതാക്കൾ കണ്ണീരോടെ വീട്ടിൽനിന്നും ഇറങ്ങുമ്പോൾ നിസഹായരായി നാട്ടുകാരുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത്‌ പ്രസിഡന്‍റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്‍റ് വി.ഐ. അജി, വാർഡ് അംഗം സുനിൽ ചെറിയാൻ എന്നിവർ ബാങ്ക് ജീവനക്കാരും ബാങ്കിന്‍റെ അഭിഭാഷകനും പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെങ്കിലും ബാങ്ക് അധികൃതർ ഒത്തുതീർപ്പിന്…

Read More

എന്തു പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളത്; ശബരിമല സന്നിസാധനത്ത് ദിലീപിന് പ്രത്യേക പരിഗണന നൽകിയത് ഗൗരവതരമെന്ന് കോടതി

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന നല്‍കിയതു ഗൗരവതരമെന്ന് ഹൈക്കോടതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് മറ്റു ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലായെന്നു പറഞ്ഞ കോടതി, എന്തു പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിച്ചു. നടന്‍ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവര്‍ അപ്പുണ്ണി എന്നിവർക്കു സന്നിധാനത്ത് വഴിവിട്ട സഹായം നല്‍കിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സോപാനത്ത് എന്തു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ദര്‍ശനസമയം അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു. ദര്‍ശനത്തിനുള്ള ആദ്യനിരയില്‍ എന്തു മാനദണ്ഡം അനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ആളുകളെ കയറ്റിവിടുന്നതെന്ന് വിശദീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.

Read More

കണ്ണീർക്കടലിൽ മുങ്ങി കല്ലടിക്കോട് ഗ്രാമം… പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തിനരികിൽ അലമുറയിട്ട് സഹപാഠികളും ഉറ്റവരും; അന്ത്യാജ്ഞലി അർപ്പിക്കാൻ നാടൊഴുകിയെത്തുന്നു

പാലക്കാട്: കല്ലടിക്കോട് അപകടത്തില്‍ മരിച്ച നാല് പെണ്‍കുട്ടികളുടെ മൃതദേഹം തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളും ഉറ്റവരും അടക്കം നൂറുകണക്കിന് ആളുകളാണ് ഇവരെ ഒരു നോക്കുകാണാൻ എത്തുന്നത്. പൊതുദർശനത്തിന് ശേഷം രാവിലെ പത്തരോയോടെ തുപ്പനാട് ജുമാ മസ്ജിദിലാണ് ഖബറടക്കം. വ്യാഴാഴ്ച വൈകുന്നേരം പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അപകടം. പാലക്കാട്ടുനിന്നു മണ്ണാർക്കാട് ഭാഗത്തേക്കു സിമന്‍റ് കയറ്റിപ്പോയ ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മറ്റൊരു ലോറി തട്ടിയതിനെ തുടർന്നാണ് വാഹനം മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

Read More

സിപിഎം കൊല്ലം ജില്ലാ സമ്മേളനം: ‘സന്ദീപിനെ സഖാവാക്കാൻ നോക്കി’; എ. കെ. ബാലന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമ്പോഴെല്ലാം പാര്‍ട്ടി കുഴപ്പത്തിൽ; വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ ഒഴിവാക്കണം

ചാത്തന്നൂർ: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാനനേതാക്കൾക്കെതിരേ രൂക്ഷവിമർശനം തുടർന്നു പ്രതിനിധികൾ. വിവരക്കേട് പറയുന്ന നേതാക്കളെ വിരമിക്കൽ പ്രായം നോക്കാതെ ഒഴിവാക്കണമെന്നു പ്രതിനിധികൾ ആവശ്യമുയർത്തി. ഇ.പി. ജയരാജനെ ഉന്നംവച്ച്, നേതാക്കൾ ആത്മകഥ എഴുതരുതെന്ന പരിഹാസവുമുണ്ടായി. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള ആദ്യ ജില്ലാ സമ്മേളനമാണു കൊല്ലത്ത് നടക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും. കൊല്ലത്തുതന്നെയാണു സംസ്ഥാന സമ്മേളനം.ബിജെപിയോട് കലഹിച്ചുനിന്ന സന്ദീപ് വാര്യരെ സിപിഎമ്മിലെത്തിക്കാൻ ശ്രമിച്ചതിനു കേന്ദ്ര കമ്മിറ്റിയംഗമായ എ.കെ. ബാലനെതിരേ സമ്മേളനത്തിൽ രൂക്ഷമായ വിമർശനമുയർന്നു. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സന്ദീപ് വാര്യരെ സിപി എമ്മിലേക്ക് ആദ്യം സ്വാഗതം ചെയ്തതും വിശുദ്ധനാക്കാൻ ശ്രമിച്ചതും എ.കെ. ബാലനാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ ഏറ്റവുമധികം വിമർശിച്ചതും എ.കെ. ബാലൻതന്നെ. അദ്ദേഹം മൈക്കിന് മുന്നിലെത്തുമ്പോഴെല്ലാം അത് പാർട്ടിക്കു പ്രശ്നങ്ങളായി മാറാറുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു. ഇ.പി. ജയരാജൻ…

Read More

അമിത വേഗത്തിൽ പാഞ്ഞു വന്ന ലോറി കുട്ടികൾ കണ്ടില്ല: പാലക്കാട് മണ്ണാർക്കാട് വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാർഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥികൾ മരിച്ചു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർ‌ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. സിമന്‍റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറിക്കടിയിൽ കുട്ടികളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

Read More

2,000 രൂപ തിരിച്ചടച്ചില്ല; യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ ലോൺ ആപ് പ്രചരിപ്പിച്ചു; ഭർത്താവ് ജീവനൊടുക്കി; ആപിൽ കുടുങ്ങി ഒരാഴ്ചക്കുള്ളിൽ ജീവനൊടുക്കിയത് മൂന്നുപേർ

ഹൈദരാബാദ്: വായ്പയെടുത്ത 2,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിൽ ലോൺ ആപ് യുവതിയുടെ വ്യാജനഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ആന്ധ്രയിൽ വിശാഖപട്ടണത്താണു സംഭവം. നരേന്ദ്ര (21) ആണ് ലോൺ ആപിന്‍റെ ക്രൂരതയിൽ ജീവനൊടുക്കിയത്. വിവാഹം കഴിഞ്ഞ് 47ാം ദിവസമാണു ദാരുണസംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രയുടെയും അഖിലയുടെയും പ്രണയവിവാഹമായിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു നിത്യച്ചെലവിനായി 2,000 രൂപ ലോണ്‍ ആപില്‍നിന്നു കടമെടുത്തിരുന്നു.‌‌ ആഴ്ചകള്‍ക്കുള്ളില്‍ തുക തിരിച്ച്‌ ആവശ്യപ്പെട്ട് ലോണ്‍ ആപ് ഏജന്‍റ് നരേന്ദ്രയെ വിളിക്കാന്‍ തുടങ്ങി. നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്‍റ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ഏജന്‍റ് പ്രചരിപ്പിച്ചത്. മുഴുവന്‍ തുകയും തിരിച്ചു നല്‍കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍, ഏജന്‍റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലോണ്‍ ആപുകളുടെ ഭീഷണിയെത്തുടര്‍ന്ന്…

Read More

നനഞ്ഞ യൂണിഫോമും പുസ്തകവുമായെത്തിയ വിദ്യാർഥി; വീട്ടിലെ ദുരിതം പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു; സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി

അന്പലപ്പുഴ: സഹപാഠികളും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ ഇമ്മാനുവലിന് വീടൊരുങ്ങി. ഏഴു ലക്ഷം രൂപ ചെലവിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡ് വൈക്കത്തുപറമ്പ് ഇമാനുവലിന് വീടൊരുക്കിയത്. അറവുകാട് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവൽ പുന്നപ്രയിലെ യുകെ ഡി സെന്‍ററിലായിരുന്നു ട്യൂഷൻ പഠിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ക്ലാസിലെത്തിയ ഇമ്മാനുവലിന്‍റെ വസ് ത്രങ്ങളും പുസ്തകങ്ങളും നനഞ്ഞു കുതിർന്നത് കണ്ട് പ്രധാനാധ്യാപകൻ ഉണ്ണികൃഷ് ണൻ വിവരം അന്വേഷിച്ചപ്പോഴാണ് തകർന്നു വീഴാറായ ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിയുന്നതെന്ന വിവരം ഇമ്മാനുവൽ പറയുന്നത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ സുനിലും സൂസിയും ഇമ്മാനുവേലിന്‍റെ ഇളയ സഹോദരങ്ങളുടെയും ജീവിതദുരിതം ഉണ്ണികൃഷ്ണൻ മറ്റു വിദ്യാർഥികളുമായും പൂർവവിദ്യാർഥികളുമായും പങ്കുവച്ചു. ഇതോടെ ഇവർക്കായി രണ്ടു കിടപ്പുമുറികളുമായി വാർക്ക വീട് മൂന്നുമാസം കൊണ്ട് പൂർത്തിയാക്കി. അലമാരയും മേശയും കട്ടിലും കിടക്കയുമുൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തു. വീടിന്‍റെ താക്കോൽ എച്ച്. സലാം എംഎൽഎ കൈമാറി. പ്രിൻസിപ്പൽ ഉണ്ണികൃഷ്…

Read More

“തിരിച്ചുതല്ലാത്തതിനാലാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്’; അടിച്ചാൽ കേസെക്കെ വരും, നല്ല വക്കീലിനെ വച്ച് വാദിക്കണം; പാർട്ടിയെ വളർത്തിയതിങ്ങനെയെന്ന് എം.എം.മണി

നെടുങ്കണ്ടം: വിവാദ പ്രസംഗം ആവർത്തിച്ച് എം.എം. മണി എംഎൽഎ. തല്ലുകൊണ്ടിട്ട് വീട്ടിൽ പോകുകയല്ല വേണ്ടത്. അടിച്ചാൽ തിരിച്ചടിക്കണം, അതാണ് നമ്മുടെ നിലപാട്. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നതെന്നും എം.എം. മണി പറഞ്ഞു. തൂക്കുപാലത്ത് നടക്കുന്ന സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചാൽ കേസൊക്കെ വരും. അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം, ഇതൊക്കെ ചെയ്താണ് താനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർത്തിയതെന്നും മണി പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്, ഇതൊക്കെ കൊടുത്ത് മാധ്യമങ്ങൾ എന്നെ കുഴപ്പത്തിലാക്കരുതെന്നും മണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശാന്തൻപാറ ഏരിയാ സമ്മേളനത്തിൽ എം.എം. മണി നടത്തിയ അടിച്ചാൽ തിരിച്ചടിക്കണമെന്ന പ്രസ്താവന വിവാദമായിരുന്നു.

Read More

അനധികൃത ഫ്ലക്‌സുകള്‍ നീക്കാന്‍ ആരെയും ഭയക്കേണ്ട; കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി എടുക്കാത്തത് സർക്കാരിന്‍റെ പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു പിഴ ഈടാക്കിയതിന്‍റെ കണക്കുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിനാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ബുധനാഴ്ച കണക്കുകളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ജീവനക്കാര്‍ ഭയപ്പെടേണ്ട. തദ്ദേശ സെക്രട്ടറിമാര്‍ കോടതിക്കു പിന്നില്‍ അണിനിരക്കണം. ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ കോടതി സംരക്ഷണം നല്‍കും. കോടതിയലക്ഷ്യമടക്കം സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്നലെ സെക്രട്ടറി ഓൺലൈനായി ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ 1.75 ലക്ഷം ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ടെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണു വാങ്ങിയെടുത്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ വിശദീകരണമല്ല, നടപടിയാണ്…

Read More