പൂര്‍ണനഗ്നയായി ഇരുചക്രവാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കിട്ടിയത് ഉഗ്രന്‍ പണി…

പൊതുവഴിയില്‍ പ്രശ്‌നമുണ്ടാക്കി മറ്റുള്ള യാത്രികര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ചില ആളുകളുണ്ട്. ചിലര്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും തരികിട നമ്പറുമായി റോഡിലിറങ്ങാറുണ്ട്.

വിവസ്ത്രയായി പൊതുനിരത്തില്‍ വണ്ടിയോടിച്ച യുവതിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിനെ ഇവര്‍ തൊഴിക്കുന്നുമുണ്ട്.

ട്രാഫിക് നിറഞ്ഞ പൊതുനിരത്തില്‍ ഒരു സ്‌കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചത്.

വസ്ത്രമില്ലെങ്കിലും, ഹെല്‍മെറ്റും സണ്‍ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയില്‍ ഇവര്‍ക്കുണ്ടായിരുന്ന ഏക വസ്ത്രം.

ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവര്‍ നടന്നു നീങ്ങിയിരുന്നു.

ഉടന്‍ തന്നെ രണ്ടു പോലീസുകാര്‍ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാന്‍ തുടങ്ങി.

ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോള്‍ ബൂത്തിലെ ജീവനക്കാരാണ് ജാക്കറ്റ് കൈമാറിയതെന്ന് പറയപ്പെടുന്നു.

അക്രമാസക്തയായെങ്കിലും പോലീസ് ഉടന്‍ തന്നെ യുവതിയെ സ്ഥലത്തു നിന്നും മാറ്റി.

തെക്കുകിഴക്കന്‍ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയുടെ തലസ്ഥാനമായ വില വെല്‍ഹയെയും വിറ്റോറിയയെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് സംഭവം അരങ്ങേറിയത്.

ബ്രസീല്‍ പീനല്‍ കോഡ് പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയാല്‍, മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ ആണ് ശിക്ഷ. യുവതിക്കെതിരെ ഈ നടപടി എടുത്തോ എന്ന് വ്യക്തമല്ല.

Related posts

Leave a Comment