എടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്.

തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

അഥര്‍വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു.

ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു.

എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു.

രണ്ടാളും കുറേ മെച്വേര്‍ഡ് ആയിട്ട് മതിയാരുന്നു വിവാഹമെന്ന് തോന്നിയിട്ടുണ്ടെന്നും സാദിയ കൂട്ടിച്ചേര്‍ത്തു.

എപ്പോഴും ചിരിച്ചോണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവളാണ് താന്‍, താന്‍ മാത്രമല്ല, തന്റെ ചുറ്റുമുള്ളവരും ചിരിക്കണമെന്നും ചുറ്റുമുള്ളവരും ഹാപ്പിയായിരിക്കണം എന്നാഗ്രഹിക്കാറുണ്ടെന്നും സാദിയ പറയുന്നു.

ശാരീരികമായി ഉപദ്രപിച്ച മൂന്നുപേരാണ് തനിക്ക് ജീവിച്ച് കാണിക്കണമെന്ന് തോന്നിപ്പിച്ചവരെന്നും സാദിയ പറയുന്നു.

Related posts

Leave a Comment