കരുതൽ തുടരുന്നു! എറണാകുളം ജില്ലയിൽ മഴ കുറയുന്നു; 4,652 കുടുംബങ്ങൾ ക്യാന്പിൽ

കൊച്ചി: ജില്ലയിൽ കനത്തമഴ കുറയുന്നു, ജാഗ്രത തുടരുന്നുന്നു. ഇന്നലെ രാത്രിയിൽ ഉൾപ്പെടെ ഭൂരിഭാഗം മേഖലകളിലും കനത്ത മഴ പെയ്യാത്തതിനാൽ ദുരിതത്തിന്‍റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ വെള്ളക്കെട്ടും നിങ്ങിത്തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ക്യാന്പുകളൊന്നും തുറന്നിട്ടില്ല. ഇന്നു പുലർച്ചെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 135 ക്യാന്പുകളാണ് പ്രവർത്തിച്ചുവരുന്നത്. ഇത്രയധികം ക്യാന്പുകളിലായി 4,652 കുടുംബങ്ങളിലെ 16,836 ആളുകൾ കഴിഞ്ഞുവരുന്നു.

6,843 പുരുഷൻമാരും 7,472 സ്ത്രീകളും 2,555 കുട്ടികളുമാണു ജില്ലയിലെ വിവിധ ക്യാന്പുകളിൽ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ വർഷം പ്രളയം തകർത്ത പറവൂർ താലൂക്കിൽതന്നെയാണ് ഇക്കുറിയും ഏറ്റവും കൂടുതൽ ക്യാന്പുകൾ തുറന്നിട്ടുള്ളത്. 46 ക്യാന്പുകളിലായി 10,472 പേരെയാണു പറവൂർ താലൂക്കിലെ വിവിധ ക്യാന്പുകളിലേക്കു മാറ്റിയത്.

ആലുവ താലൂക്കിൽ 41 ക്യാന്പുകളിലായി 3,850 പേരും മൂവാറ്റുപുഴ താലൂക്കിൽ 19 ക്യാന്പുകളിലായി 541 പേരും കുന്നത്തുനാട് താലൂക്കിൽ 10 ക്യാന്പുകളിലായി 954 പേരും കഴിഞ്ഞുവരുന്നു. കോതമംഗലം, കണയന്നൂർ താലൂക്കുകളിൽ ഏഴ് ക്യാന്പുകൾ വീതവും കൊച്ചി താലൂക്കിൽ അഞ്ച് ക്യാന്പുകളുമാണു തുറന്നിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം മൂന്നുവരെ ജില്ലയിൽ 154.86 മില്ലി മീറ്റർ മഴയാണ് പെയ്തത്.

മെട്രോ സർവീസുകൾ തടസപെടാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട സുപ്രധാന വകുപ്പുകൾക്ക് ജില്ലയിൽ അവധിയില്ല. എല്ലാ പിഎച്ച്സി, സിഎച്ച്സി സെൻററുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്നു കളക്ടർ അറിയിപ്പ് നൽകി കഴിഞ്ഞു. എല്ലാ ക്യാന്പുകളിലും ഡോക്ടറുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടർ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, മോട്ടോർ വാഹനം, ജലഗതാഗതം, മൈനിംഗ് ആൻഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് – ബിൽഡിങ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സന്പർക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവർഗ വികസനം എന്നീ വകുപ്പുകൾക്ക് വരുന്ന അവധിദിനങ്ങൾ പ്രവർത്തി ദിനങ്ങളായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

Related posts