പ്രചാരണത്തിനായി ഭാര്യയും മക്കളും; കൃഷ്ണകുമാറിനായി വോട്ട് തേടി കുടുംബം

ബിജെപി സ്ഥാനാർഥി ജി. കൃഷ്‌ണകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബവും രംഗത്ത്. കൃഷ്‌ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്‌ണകുമാറും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് പ്രചാരണത്തിനായി കൊല്ലത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ഹോട്ടലിലാണ് ഇവരുടെ താമസം.

പരസ്യ പ്രചാരണം അവസാനിക്കുന്നത് വരെ കുടുംബം കൊല്ലത്ത് പ്രചരണം നടത്തും. കുടുംബത്തോടൊപ്പം എത്തിയാണ് കൃഷ്‌ണകുമാര്‍ മാധ്യമ പ്രവർത്തകരെ കണ്ടത്.

സ്ത്രികൾ പണിയെടുക്കുന്ന കശുവണ്ടി ഫാക്‌ടറിയിൽ നിന്നാണ് കൃഷ്‌ണകുമാറിൻ്റെ കുടുംബം പ്രചാരണം ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ഭാര്യ സിന്ധു കൃഷ്‌ണകുമാർ പറഞ്ഞു. കൊല്ലത്ത് അടിയൊഴുക്ക് ശക്തമാണെന്നും കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത് യുഡിഎഫിൽ നിന്നാണെന്നും കൃഷ്‌ണകുമാര്‍ വ്യക്തമാക്കി.

Related posts

Leave a Comment