ഗര്‍ഭിണിയായപ്പോള്‍ അവരെക്കൊണ്ട് അയാള്‍ അത് അലസിപ്പിച്ചു ! നരകതുല്യമായിരുന്നു ശ്രീവിദ്യയുടെ ജീവിതമെന്ന് സംവിധായകന്‍ കെ പി കുമാരന്‍

മലയാളി സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകങ്ങളിലൊന്നായി മലയാള സിനിമയില്‍ നിലകൊണ്ട നടിയായിരുന്നു ശ്രീവിദ്യ.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളികളുടെ ചര്‍ച്ചകളില്‍ താരം ഇന്നും സജീവ സാന്നിദ്ധ്യമാണ്.

ശ്രീവിദ്യ വിടപറഞ്ഞിട്ട് 17 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. അത്രയും നിഷ്‌ക്കളങ്കയായ ഒരു സത്രീയായിരുന്നു അവരെന്ന് പലപ്പോഴും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അവരുടെ ജിവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നടിയുടെ വിവാഹ ജീവിതം വലിയൊരു പരാജയമായിരുന്നെന്നും, താരത്തെ ഭര്‍ത്താവ് പറ്റിക്കുകയായിരുന്നെന്നുമാണ് പലരും പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ സംവിധായകന്‍ കെപി കുമാരന്റെ വാക്കുകളാണ് വൈറലാകുന്നത്. ശ്രീവിദ്യയുടെ ജീവിതത്തില്‍ നിരവധി പ്രണയ പരാജയങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അതിലൊന്ന് സാക്ഷാല്‍ ഉലകനായകന്‍ കമലഹാസനുമായുള്ളതായിരുന്നു.

കെ.പി കുമാരന്റെ വാക്കുകള്‍ ഇങ്ങനെ… പ്രണയ പരാജയങ്ങള്‍ക്ക് ശേഷം ഷൂട്ടിങ്ങ് സെറ്റുകളിലേക്ക് ആഡംബര കാറുകളില്‍ എത്താറുള്ള ജോര്‍ജ്ജ് എന്ന വ്യക്തിയെ ശ്രീവിദ്യ വിവാഹം ചെയ്തു.

ജോര്‍ജുമായുള്ള വിവാഹത്തിന് പിന്നാലെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താല്‍ ശ്രീവിദ്യയെ വീട്ടില്‍ നിന്നും പുറത്താക്കി.

ഇത് നടിയെ ഏറെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ അതിലും കൂടുതല്‍ ശ്രീവിദ്യ തളര്‍ന്നുപോയത് വി ജി നായര്‍ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബെനാമി മാത്രമാണ് ജോര്‍ജ് എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴായിരുന്നു.

ഒത്തിരി സ്വപ്നം കണ്ട വിവാഹജീവിതം അതോടെ നരകജീവിതമായി മാറി. വിവാഹത്തിന് ശേഷവും ശ്രീവിദ്യയെക്കൊണ്ട് സിനിമകള്‍ക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാന്‍സ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങള്‍ ജോര്‍ജ് സ്ഥിരമായി ചെയ്തു.

ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ ശ്രീവിദ്യയെക്കൊണ്ട് അബോര്‍ഷന്‍ വരെ ചെയ്യിപ്പിച്ചു. വിവാഹ ബന്ധം തലവേദനയായി മാറിയതോടെ ശ്രീവിദ്യ ആ ബന്ധം ഉപേക്ഷിച്ചു.

പിന്നീട് മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തെ കാന്‍സര്‍ പിടികൂടിയത്.

ഭര്‍ത്താവായ ജോര്‍ജിന്റെ നിര്‍ബന്ധ പ്രകാരമാണ് തേന്‍തുള്ളി എന്ന സിനിമയില്‍ ശ്രീവിദ്യ അഭിനയിക്കാനായി എത്തുന്നത്.

ഞാനുമായി അടുത്തബന്ധം കാത്ത സൂക്ഷിച്ചിരുന്ന നടിയായിരുന്നു അവര്‍. അവരെ സിനിമയിലേക്ക് തിരിച്ച്ക്കൊണ്ട് വരണം എന്ന് തോന്നിയതിനാലാണ് തേന്‍തുള്ളി എന്ന സിനിമയിലേക്ക് ക്ഷണിച്ചതെന്നും കെ പി കുമാരന്‍ പറഞ്ഞു.

Related posts

Leave a Comment