സാമൂഹ്യമാധ്യമത്തിലൂടെ അവർ അടുത്തു; നാലുമക്കളുള്ള യുവാവും മൂന്നു മക്കളുള്ള യുവതിയും ഒളിച്ചോടി; ചാലക്കുടി കേസ് ഇങ്ങനെ…


ചാലക്കുടി: കാണാതായ യുവതിയെയും യുവാവിനെയും പോലീസ് മലപ്പുറത്തുനിന്നും പിടികൂടി. വി.ആർ. പുരം സ്വദേശിയായ യുവതിയെ ഒരാഴ്ച മുന്പാണ് കാണാതായത്.

ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിയാരം സ്വദേശിയായ അഭിലാഷ് (34) എന്ന യുവാവിനോടൊപ്പം പിടികൂടിയത്.

അഭിലാഷിന് നാല് മക്കളുണ്ട്. യുവതിക്ക് മൂന്ന് മക്കളുമുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവർ ഒളിച്ചോടിയതായിരുന്നു. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

അഭിലാഷിന്‍റെ ഭാര്യയും ഭർത്താവിനെ കാണാനില്ലെന്ന പരാതി നേരത്തെ പോലീസിൽ നൽകിയിരുന്നു.

Related posts

Leave a Comment