സ്കൂൾ വിദ്യാർഥിനിയായ കാമുകിയുമായി യുവാവ് നാടുവിട്ടെത്തിയത് കണ്ണൂരിൽ;  വീട്ടുകാരുടെ ആ തന്ത്രം കൃത്യമായി ഫലിച്ചപ്പോൾ കുടുങ്ങിയത് ഒരു കുട്ടിയുടെ അച്ഛൻ


പയ്യന്നൂര്‍: പശ്ചിമബംഗാളില്‍നിന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നയാള്‍ പയ്യന്നൂര്‍ പോലീസിന്‍റെ പിടിയിൽ. ഔറംഗബാദിലെ രാഹുല്‍ റോയ്(23)യെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയും ഒരു കുട്ടിയുടെ അച്ഛനുമായ രാഹുല്‍ റോയ് പ്രണയം നടിച്ചാണ് ഔറംഗബാദ് പ്രണബന്ധ വിദ്യാപതി ഹൈസ്‌കൂളിലെ വിദ്യാർഥിനിയുമായി നാടുവിട്ടത്.

വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കള്‍ പയ്യന്നൂരിലും പരിസരങ്ങളിലുമായി മുന്പ് ഇയാള്‍ ജോലിചെയ്തിരുന്നതായി മനസിലാക്കുകയും പയ്യന്നൂരിലും പഴയങ്ങാടിയിലുമായി ജോലിചെയ്യുന്ന പരിചയക്കാരെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.

അതോടൊപ്പം തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ഇവരെ പിന്തുടര്‍ന്നെത്തിയ ബന്ധുക്കള്‍ ഔറംഗാബാദ് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പയ്യന്നൂര്‍ പോലീസിന് അയച്ചുകൊടുക്കുകയുമായിരുന്നു.

യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ ഓഫിലായിരുന്ന ഫോണ്‍ ഓണാക്കിയതോടെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധന നടത്തിവരികയായിരുന്ന എസ്‌ഐ പി.വിജേഷിന്‍റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി.

ഇതിനിടയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പശ്ചിമബംഗാളിൽനിന്നുള്ള ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇരുവരെയും കണ്ടെത്തിയിരുന്നു. ഇതോടെ പയ്യന്നൂര്‍ പോലീസിന് രാഹുല്‍ റോയിയെ എളുപ്പത്തില്‍ കസ്റ്റഡിയിലെടുക്കാനായി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഔറംഗാബാദില്‍ കിഡ്‌നാപ്പിംഗിന് കേസെ ടുത്തിട്ടുള്ളതിനാല്‍ അവിടുത്തെ പോലീസിന്‍റെ നിര്‍ദേശപ്രകാരമാണ് പയ്യന്നൂര്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പയ്യന്നൂരിലെത്തിയ ഔറംഗാബാദിൽനിന്നുള്ള പോലീസിന് യുവാവിനെ കൈമാറി.

Related posts

Leave a Comment