ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്… സ്‌കിൽഡ് ജോലിക്ക് 620, സെമി സ്‌കിൽഡ് ജോലികളിൽ 560, അൺ സ്‌കിൽഡ് ജോലികൾക്ക് 530 : തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി; പത്ത് മടങ്ങോളം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി സർക്കാർ കൂട്ടി. ദിവസ വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം.

സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പുതുക്കിയ തുക. നേരത്തേ അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് കൂട്ടിയത്.

Related posts

Leave a Comment