അച്ഛനേക്കാള്‍ പ്രായമുള്ളയാളുടെ ഭാര്യയായപ്പോള്‍ വയസ് 17 മാത്രം ! ഭര്‍ത്താവിന് നിരവധി ഭാര്യമാരുണ്ടെന്ന് അറിയുന്നത് ഗര്‍ഭിണിയായ ശേഷം; നടി അഞ്ചുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്…

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായുമെല്ലാം തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞു നിന്ന താരമാണ് അഞ്ജു പ്രഭാകര്‍.

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ചു അഭിനയിച്ചിട്ടുണ്ട്.

മഹേന്ദ്രന്‍ സംവിധാനം ചെയ്ത ഇത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വയസില്‍ അഞ്ചു സിനിമയില്‍ എത്തുന്നത്.

ഇതിനു ശേഷം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഞ്ചു, ബേബി അഞ്ചു എന്ന പേരില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി.

മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങള്‍ അഞ്ചു ചെയ്തിരുന്നു. കൗരവര്‍, താഴ്‌വാരം, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്‍, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങിയവയാണ് മലയാളത്തില്‍ അഞ്ചു ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിജയ ചിത്രങ്ങള്‍.

ബേബി അഞ്ചുവില്‍ നിന്നു പെട്ടെന്നായിരുന്നു താരത്തിന്റെ നായികയായുള്ള പരിവേഷം. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായിക നിരയില്‍ നിന്നിരുന്ന താരം സിനിമകള്‍ വിട്ട് മിനിസ്‌ക്രീനിലേക്ക് മാറിയിരുന്നു.

അതേ സമയം സിനിമയിലും സീരിയലിലും ഒന്നും സംഭവിക്കാത്ത കാര്യങ്ങളാണ് അഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്.

അഞ്ചുവിന് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും മടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും അഞ്ചുവിന് പിന്നാലെ ഉണ്ടായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും അഞ്ചുവിന്റെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു.

അഞ്ജുവിന്റെ അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവും ആയിരുന്നു. 1995 ല്‍ പ്രശസ്ത കന്നഡ നടന്‍ ടൈഗര്‍ പ്രഭാകറിനെ വിവാഹം കഴിച്ച താരം 1996 ല്‍ തന്നെ ആ ബന്ധം വേര്‍പെടുത്തി.

ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുണ്ട് അര്‍ജുന്‍. 998ല്‍ ഒഎകെ സുന്ദറിനെ പിന്നീട് വിവാഹം കഴിച്ചു.

ഇപ്പോളിതാ തന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത് ആണ് വൈറല്‍ ആയി മാറുന്നത്.

അച്ഛനെക്കാള്‍ പ്രായമുള്ള ആളെ വിവാഹം ചെയ്തതിനെ കുറിച്ചും മറ്റും ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീലയുമായി സംസാരിക്കവെ ആണ് അഞ്ചുവിന്റെ വെളിപ്പെടുത്തല്‍.

ഇന്‍ഡസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഫ്‌ളൈറ്റിലോ ട്രെയിനിലോ പോകാറില്ല.

കാറിലാണ് പോവുന്നതും വരുന്നതും എല്ലാം. കൂടെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റും എല്ലാം ഉണ്ടാവും.

പക്ഷെ എന്നിട്ടും രാത്രി, എന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ട്. ഒരിക്കലോ രണ്ട് വട്ടമോ ഒക്കെ ക്ഷമിക്കും. റിസപ്ഷനില്‍ പോയി പറയും.

എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് തിരിച്ചുവരും. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമില്ലാതെ ആയി.

കല്യാണം കഴിച്ച് കുടുംബവും കുട്ടികളും ഒക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയാണ് പ്രഭാകറിനെ പരിചയപ്പെടുന്നത്.

അദ്ദേഹത്തിന് എന്റെ അച്ഛനെക്കാള്‍ പ്രായമുണ്ട്. അത് പറഞ്ഞ് എന്നെ എല്ലാവരും വഴക്ക് പറയുമായിരുന്നു. പക്ഷെ അറിയില്ല, എനിക്ക് അപ്പോള്‍ പതിനേഴ് വയസ്സായിരുന്നു പ്രായം.

കല്യാണം എന്നൊന്നും പറയാന്‍ പറ്റില്ല, ഒന്നര വര്‍ഷം അവര്‍ക്കൊപ്പം ജീവിച്ചു അത്ര തന്നെ.

ഒന്നര വര്‍ഷത്തിനുള്ളില്‍ എനിക്ക് കുഞ്ഞ് ജനിച്ചു. കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു.

ഞാന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും വിവാഹത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞത്.

അതില്‍ കുട്ടികളും ഉണ്ട്. എന്നെയും താണ്ടി അയാള്‍ മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. ഇനി എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് വരിക ആയിരുന്നു.

കല്യാണം കഴിഞ്ഞ് അവരുടെ വീട്ടിലെത്തി കുറേനാള്‍ കഴിഞ്ഞപ്പോഴാണ് നേരത്തെ മൂന്ന് കല്യാണം കഴിഞ്ഞതാണെന്നും, ആ ബന്ധത്തില്‍ അവര്‍ക്ക് എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ട് എന്നും അറിഞ്ഞത്.

പക്ഷെ അപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, എന്തെന്നാല്‍ ഞാനപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്.

സത്യം അറിഞ്ഞപ്പോള്‍ ഞാന്‍ അയാളോട് സംസാരിക്കാതെ ആയി. ബന്ധം വേണ്ട എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ എന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു.

പക്ഷെ ഞാന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്.

എന്നിട്ടും എനിക്ക് പോകാന്‍ തോന്നിയില്ല. മോന്‍ ഇപ്പോള്‍ പ്ലസ്ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് പറയും. അതാണ് എന്റെ സന്തോഷം എന്നും അഞ്ചു വ്യക്തമാക്കുന്നു.

അതേ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഞ്ചു സിനിമാ മേഖലയോട് വിട പറയുകയും ചെയ്തിരുന്നു. ഇടയ്ക്ക് അഞ്ചു മരി ച്ചു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Related posts

Leave a Comment