ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ നിർബന്ധിതമായി വിരമിപ്പിച്ചു

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്‍റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്. വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ…

Read More

ഓപ്പറേഷൻ തൂഫാൻ ; ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ അറസ്റ്റ് കോഴിക്കോട് ജില്ലയിൽ; കുറവ് കണ്ണൂരിൽ

കൊച്ചി : സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍. ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്. പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിൽ നിന്നുള്ള കണക്കാണിത്. സീമ മോഹൻലാൽ

Read More

ലഹരിക്ക് അടിമയായ ഭർത്താവിന്‍റെ ക്രൂരമായ പീഡനം; ഉറക്കഗുളിക നൽകി മയക്കിയശേഷം യുവാവിനെ കൊന്നു വീടിനുള്ളിൽ കുഴിച്ചുമൂടി; റുബിയുടെ കള്ളക്കഥ പാളിയതിങ്ങനെ

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ്…

Read More

എട്ടു ജയ്ഷ് ഭീകരരെ ഗുജറാത്ത് എടിഎസ് പിടികൂടി

അഹമ്മദാബാദ്: പാക് ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) അംഗങ്ങളായ എട്ടു പേരെ ഗുജറാത്ത് എടിഎസ് പിടികൂടി. ഏഴു പേർ ഗുജറാത്തിൽനിന്നും ഒരാൾ മധ്യപ്രദേശിൽനിന്നുമാണ് അറസ്റ്റിലായത്. ജെഇഎം) സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകത്തിന്‍റെ ഗുജറാത്തി പരിഭാഷ അറസ്റ്റിലായവരിൽനിന്ന് എടിഎസ് കണ്ടെടുത്തു. ഗുജറാത്തിൽ ജയ്ഷ് ശൃംഖല സ്ഥാപിക്കാൻ അറസ്റ്റിലായവർ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായ ഗുജറാത്തിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ ദാറുൾ ഇസ്‌ലാം ഗുജറാത്ത് ജയ്ഷ്-ഇ-മുഹമ്മദ് എന്ന പേരിൽ സംഘടനയും ഇവർ രൂപവത്കരിച്ചു. അബ്ദുള്ള ഗാജിവാല (19), മുദാസിർ അബ്ദുള്ള ഘാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസെൻ ഘാഗ (30) സക്കറിയ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (21), മുഫ്തി ഫൗജാൻ ഇസ്മയിൽ ദൗവ (40), മുഹമ്മദ് അമിൻ ഷേര (21). മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാവ്ദി (22), ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (18)…

Read More

പയ്യെ, പയ്യെ, മാറണം; മനഃസമാധാനമെങ്കിലും കിട്ടുമല്ലോയെന്ന് സീമ ജി നായർ

എന്തു ചെയ്താലും കുറ്റം, പറഞ്ഞാലും കുറ്റം. ചിലപ്പോള്‍ മനസ് മടുക്കുന്നു. ഒന്നും മിണ്ടാതെ, ആരെയും ശ്രദ്ധിക്കാതെ, അവനവന്‍റെ കാര്യം നോക്കിയിരുന്നാല്‍ ആരോഗ്യമെങ്കിലും മിച്ചം കിട്ടും. സിദ്ധുവിന്‍റെ മരണശേഷം വീട്ടില്‍ വരുമ്പോളാണ്, എന്നെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞത് സീമ ഇതൊക്കെ നിര്‍ത്തു. നിന്‍റെ ആരോഗ്യം പോകുന്നു, നീ എന്തിനാണ് എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന്. ഒരു സഹായം ചെയ്താല്‍ അതവിടെ അവസാനിപ്പിക്കു, പിന്നെ അവര്‍ക്കെന്തായി, അവര്‍ എങ്ങനെ പോകുന്നു എന്നൊന്നും നീ ചിന്തിക്കേണ്ടയെന്ന്. ഒരര്‍ഥത്തില്‍ അതു ശരിയാണ്, അവരുടെ വേദനകള്‍ എന്‍റെ വേദനകളായി മാറുമ്പോള്‍, അവരെക്കാളും കൂടുതല്‍ എന്നെ അത് ബാധിക്കുന്നു, ആരെയും പാതിയില്‍ നിര്‍ത്തി പോകാന്‍ മനസ് അനുവദിക്കുന്നില്ല. പയ്യെ, പയ്യെ, മാറണം. അതിനുള്ള ശ്രമത്തിലാണ്. ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ക്ക് മനഃസമാധാനമെങ്കിലും കിട്ടും. ഇപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ലാത്ത അവസ്ഥ. ജോലി ചെയ്താലല്ലേ ജീവിക്കാന്‍ പറ്റു, അപ്പോള്‍…

Read More

തിരുച്ചിറപ്പള്ളിയിൽ മത്സരിക്കാനില്ല

തമിഴ്നാട് മുഖ്യമന്ത്രി ഒഴിഞ്ഞ, വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍നിന്നു മത്സരിക്കാനില്ല. വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിനുവേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപവത്കരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്. ആ മരത്തിന്‍റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അതു തട്ടിയെടുക്കുന്നതു ശരിയല്ല. ഞാൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്‍റെ നയം. -രാഘവ ലോറൻസ്

Read More

“കരുതൽ’ ഒറ്റിറ്റിയിൽ മികച്ച പ്രതികരണം

പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുകയും പ്രശസ്ത ഛായാഗ്രാഹകൻ സാബു ജയിംസ് തിരക്കഥയും സംഭാഷണവും കാമറയും കൈകാര്യം ചെയ്ത “കരുതൽ’ സിനിമയ്ക്ക് ഒറ്റിറ്റിയിൽ മികച്ച സ്വീകാര്യത. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ച് തിയറ്റർ പ്രദർശനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ “കരുതലിന്’ “Best Film with Social Relevance’ വിഭാഗത്തിൽ ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു. ചിത്രം ഇപ്പോൾ “First Shows” OTT യിൽ റിലീസ് ചെയ്തിരിക്കുന്ന കരുതൽ കാണാൻ www.firstshows.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. മികച്ച പ്രേക്ഷകപ്രശംസ ലഭിച്ച കരുതൽ, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിനു പുറമെ യുഎസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ്…

Read More

റൺവീറിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കല്യാണി പ്രിയദർശൻ

സംവിധായകൻ പ്രിയദർശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ‌ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. 300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ. 2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്‍റ് പ്രൊഡക്‌ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്‍റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി. 2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി…

Read More

200 പുതുതലമുറ മെമു ട്രെയിൻ സെറ്റുകൾ നിർമിക്കാൻ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി; പദ്ധതിയിൽ ആകെയുള്ളത് 4000 കോച്ചുകൾ

പരവൂർ: ആഭ്യന്തര റെയിൽവേ ഉത്പ്പാദന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി .തെലങ്കാനയിലെ കാസിപേട്ടിൽ പുതുതായി സ്ഥാപിക്കുന്ന റെയിൽ നിർമാണ യൂണിറ്റിൽ 200 പുതുതലമുറ നോൺ-എസി ഇന്‍റർസിറ്റി മെമു ട്രെയിൻസെറ്റുകൾ നിർമിക്കുന്നതിനായി ഐസിഎഫ് ആഗോള ടെൻഡർ ക്ഷണിച്ചു. ആകെ 4,000 കോച്ചുകൾ ഉൾപ്പെടുന്ന ഈ വൻകിട പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, വിതരണം, കമ്മീഷൻ ചെയ്യൽ എന്നിവയ്‌ക്കൊപ്പം 30 വർഷത്തെ സമഗ്രമായ അറ്റകുറ്റപ്പണി കരാറും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ മെയിൻലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ. കേന്ദ്ര സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര റെയിൽവേ നിർമാണം ശക്തമാക്കുന്നതിനൊപ്പം അതിവേഗ യാത്രാസൗകര്യം വർധിപ്പിക്കുകയുമാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ അന്താരാഷ്‌ട്ര-ആഭ്യന്തര റോളിംഗ് സ്റ്റോക്ക് നിർമാതാക്കളായ ആൽസ്റ്റോം,…

Read More

പുതിയ ഡിജിറ്റൽ കെണികൾ തടയാൻ ഏകീകൃത സംവിധാനവുമായി എൻപിസിഐ

പരവൂർ: ഒരു ഒടിപിയോ യുപിഐ പിൻ നമ്പറോ നൽകാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന പുതിയ ഡിജിറ്റൽ കെണിയെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്.സോഷ്യൽ മീഡിയ പരസ്യങ്ങളിലും മറ്റും കാണുന്ന ആപ്പുകളുടെയോ ഒടിടി പ്ലാറ്റ്‌ഫോമുകളുടെയോ 30 ദിവസത്തെ ഫ്രീ ട്രയൽ ഓഫറുകൾ ഒന്നു മുതൽ രണ്ട് വരെ രൂപ നൽകി ആക്ടിവേറ്റ് ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. സുരക്ഷിതമെന്ന് കരുതി ഉപയോക്താക്കൾ നടത്തുന്ന ഈ ചെറിയ ഇടപാടിലൂടെ വളരെ നിശബ്ദമായി ഒരു ‘യുപിഐ ഓട്ടോപേ മാൻഡേറ്റ്’ അക്കൗണ്ടിൽ സജീവമാവുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രയൽ കാലാവധി കഴിയുന്നതോടെ ഉപയോക്താവിന്‍റെ പ്രത്യേക അനുമതിയില്ലാതെ തന്നെ കൃത്യമായ മാസവരിസംഖ്യ അക്കൗണ്ടിൽനിന്നു തനിയെ ഈടാക്കാൻ കമ്പനികൾക്ക് ഈ സംവിധാനം വഴി സാധിക്കും. ഷോപ്പിംഗ് ആപ്പുകളോ ഒടിടി ആപ്പുകളോ മൊബൈലിൽനിന്നു വെറുതെ അൺഇൻസ്റ്റാൾ ചെയ്താൽ പോലും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന ഈ ഓട്ടോപേ…

Read More