സരസമ്മയ്ക്കിത് കൈയബദ്ധമല്ല… ഹോംനഴ്സ് ജോലിക്കിടെ വയോധികന്‍റെ മാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു; അറുപത്തിമൂന്നുകാരി പോലീസ് പിടിയിൽ

കൊച്ചി: വയോധികന്‍റെ സ്വർണമാല മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. വയോധികന്‍റെ കഴുത്തിൽ കിടന്ന നാല് ലക്ഷം രൂപ വിലവരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് കണ്ടെടുക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ

Read More

ചെലവുകളെ വ്യത്യസ്തമായി നോക്കികാണണം, സാമ്പത്തിക ചിന്താഗതികൾ മാറിമറിഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തൽ, യുവതിയുടെ വീഡിയോ വൈറൽ

ബംഗളൂരുവിലെ ഒരു യുവതിയുടെ സാമ്പത്തിക കാഴ്ചപ്പാടിൽ വന്ന മാറ്റവും അതിലൂടെ ദൈനംദിന ചെലവുകളെക്കുറിച്ചുള്ള കുറ്റബോധം അവർ എങ്ങനെ മറികടന്നുവെന്നതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി മാറ്റുന്നത് വഴി, ആവശ്യങ്ങൾക്കായി പണം ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു. ബംഗളൂരു സ്വദേശിയായ ഉപാസന ദോഗ്ര എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ വേറിട്ട സാമ്പത്തിക പാഠം പങ്കുവെച്ചത്. ഭൂരിഭാഗം മധ്യവർഗ ഭാരതീയ കുടുംബങ്ങളും പണം ചെലവഴിക്കുന്നതിനെ തെറ്റായ രീതിയിലാണ് നോക്കിക്കാണുന്നതെന്ന് ഉപാസന പറയുന്നു. “ഇതെല്ലാം നമ്മുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ്” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെലവഴിക്കുന്ന പണത്തെ ‘നഷ്ടപ്പെട്ടുപോയ’ ഒന്നായി കാണാതെ, അത് നമ്മുടെ ജീവിതത്തെയും സുരക്ഷിതത്വത്തെയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്ന് ഉപാസന വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതൽക്കേ മധ്യവർഗ കുടുംബങ്ങളിൽ കേട്ടുവളരുന്ന ‘പണം…

Read More

ഒന്നിച്ചു മരിക്കാൻ ബംഗളൂരുവിൽ നിന്ന് കൊല്ലത്തെത്തി; ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ചു; ദമ്പതികളിൽ ഭർത്താവിന് ദാരുണാന്ത്യം

കൊല്ലം: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ആദിച്ചനല്ലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ബംഗളൂരു വിശാല്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്കു സമീപം ആനന്തപുരം സര്‍ക്കിള്‍ ടി.സി. പാലിയയില്‍ അനില്‍കുമാര്‍ (59) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ബീന (54) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അനില്‍കുമാറും ബീനയും ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി താമസിച്ചു വരികയായിരുന്നു. ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്‌സ്…

Read More

വഴി കാണിച്ചു കൊടുക്കുന്നതിന് പകരം ട്രെയിൻ കയറ്റി വിട്ടു; ജപ്പാനിലെ പ്രാദേശിക ജനതയുടെ കാരുണ്യത്തെ പ്രശംസിച്ച് യുവതി, വീഡിയോ വൈറൽ

ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഹൃദ്യമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആകാൻക്ഷ എന്ന വിനോദസഞ്ചാരി. വഴി ചോദിച്ച തങ്ങൾക്ക് വെറുതെ ദിശ കാണിച്ചുതരുന്നതിന് പകരം, ശരിയായ ട്രെയിൻ സ്റ്റേഷനിൽ എത്തിക്കാൻ കൂടെ നടന്ന രണ്ട് ജാപ്പനീസ് പെൺകുട്ടികളുടെ ദയയെക്കുറിച്ചാണ് ആകാൻക്ഷ തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. അപരിചിതർക്ക് കാണിക്കാൻ കഴിയുന്ന സ്നേഹത്തിന്‍റെ വലിയൊരു ഉദാഹരണമായി ഈ സംഭവം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പെൺകുട്ടികൾക്ക് തങ്ങളുടെ പേര് പോലും അറിയില്ലായിരുന്നുവെന്നും, സഹായിക്കേണ്ട യാതൊരു ബാധ്യതയും അവർക്കില്ലായിരുന്നുവെന്നും ആകാൻക്ഷ കുറിച്ചു. വെറുമൊരു വഴി കാട്ടലിനപ്പുറം തങ്ങളുടെ വിലപ്പെട്ട സമയവും സ്നേഹവും നൽകി ജീവിതകാലം മുഴുവൻ ഓർക്കാൻ കഴിയുന്ന മനോഹരമായ ഒരു ഓർമയാണ് അവർ സമ്മാനിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് ജപ്പാനിലുള്ള ആരെങ്കിലും കാണുകയാണെങ്കിൽ ആ പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കണമെന്നും, അന്ന് അവർക്ക് വേണ്ടത്ര നന്ദി പറയാൻ കഴിഞ്ഞില്ലെന്നും ആകാൻക്ഷ കുറിച്ചിട്ടുണ്ട്. ഷിബുയ…

Read More

അപരിചിതയായ സ്ത്രീയുടെ സത്യസന്ധത: നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കൊറിയറിലൂടെ തിരികെ ലഭിച്ച വാർത്ത പങ്കുവെച്ച് യുവാവ്, സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഓൺലൈൻ ലോകത്ത് തട്ടിപ്പുകളുടെയും ചതികളുടെയും വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വത്തിലും കാരുണ്യത്തിലും വീണ്ടും വിശ്വാസം പകരുന്ന ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വഴിയിൽ കളഞ്ഞുപോയ തന്‍റെ ഡ്രൈവിംഗ് ലൈസൻസ്, ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ കൊറിയർ വഴി സുരക്ഷിതമായി വീട്ടിലെത്തിച്ചു തന്നതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അങ്കിത് പാണ്ഡെ എന്ന യുവാവ്. തന്‍റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് അങ്കിത് ഈ അനുഭവം പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടതായും, സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി സമാധാനിക്കുകയായിരുന്നുവെന്നും അങ്കിത് കുറിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം അങ്കിതിന്‍റെ വിലാസത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊറിയർ പാഴ്സൽ എത്തി. അത് തുറന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടുപോയി; ഉള്ളിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു. വഴിയിൽ നിന്ന് ലൈസൻസ് ലഭിച്ച…

Read More