സായ് പല്ലവി ആ ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തി ? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ…

ശരീരസൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് സിനിമയില്‍ മുഖ്യപങ്കുള്ളതിനാല്‍ അതിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നടിമാര്‍.

അതുകൊണ്ട് തന്നെ സൗന്ദര്യ സംരക്ഷണത്തിനായി പല മാര്‍ഗങ്ങളും നടിമാര്‍ സ്വീകരിക്കാറുണ്ട്. വിലകൂടിയ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മുതല്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ വരെ അതില്‍ പെടുന്നു.

ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പണികിട്ടിയവരും കുറവല്ല. എങ്കിലും ഇന്നും നിരവധി താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകാറുണ്ട്.

ശ്രുതി ഹാസന്‍, നയന്‍താര, സാമന്ത, കാജല്‍ അഗര്‍വാള്‍, തൃഷ, ശ്രിയ ശരണ്‍ എന്നീ താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ പലരും ഇത് വെളിപ്പെടുത്താനോ തുറന്നു പറയാനോ തയ്യാറായിട്ടില്ല. അതേസമയം തങ്ങളുടെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന നടിമാരുമുണ്ട്.

അക്കൂട്ടത്തില്‍ ഒരാളാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാന്‍ മടി കാണിക്കാത്ത നടിയാണ് സായ്.

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് ഉറച്ച തീരുമാനമെടുത്തിട്ടുള്ള നായിക കൂടിയാണ് താരം. എത്ര വലിയ സിനിമയായാലും എത്ര വലിയ താരത്തിനൊപ്പമായാലും അത്തരം സിനിമകളോട് സായ് പല്ലവി നോ പറയാറാണ് പതിവ്. അതുകൊണ്ട് കൂടി സായിയോട് ആളുകള്‍ക്ക് പ്രത്യേക ഒരിഷ്ടമുണ്ട്.

ഇടക്കാലത്ത് സായ് പല്ലവി പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന വാര്‍ത്തകള്‍ തമിഴ്, തെലുങ്ക് ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ആ വാര്‍ത്ത. മേക്കപ്പ് ഇടുന്നതിന് പോലും വലിയ പ്രാധാന്യം നല്‍കാത്ത സായ് പല്ലവി സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയക്ക് വിധേയായി എന്നത് അവര്‍ക്ക് വിശ്വസിക്കാനായില്ല. എന്നാല്‍ പിന്നീട് അതിന്റെ സത്യം പുറത്തുവന്നു.

സായ് പല്ലവി ശസ്ത്രക്രിയക്ക് വിധേയയായി എന്ന വാര്‍ത്തകള്‍ സത്യമായിരുന്നു. എന്നാല്‍ അത് ശരീരം സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ല.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു താരം സര്‍ജറി ചെയ്തത്. ഡാന്‍സറായ സായ് പല്ലവി ഒരിക്കല്‍ നൃത്തം ചെയ്യുന്നതിനിടെ കാലിന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് സര്‍ജറി ചെയ്യുകയുമായിരുന്നു.

അന്നത്തെ പരുക്കിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇന്നും സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് ചിത്രമായ ഗാര്‍ഗിയാണ് സായ് പല്ലവിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് സായ് പല്ലവി കൂടുതല്‍ സജീവമായി നില്‍ക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായ അതിരനാണ് സായ് പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.

ഏഅല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സായ് പല്ലവി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു.

Related posts

Leave a Comment